Saturday, 3 June 2017

സ്വലാത്തിന്റെ മഹത്വവും പ്രതിഫലങ്ങളും



അബൂഹറൈറ(റ) വില്‍നി് നിവേദനം റസൂല്‍ (സ) പറഞ്ഞു. എനിക്ക് ആരെങ്കിലും ഒരു സലാത്ത് ചൊല്ലിയാല്‍ പത്ത് സ്വലാത്തുകള്‍ (റഹ്മത്തുകള്‍) അവനുവേണ്ടി അല്ലാഹു നിര്‍വ്വഹിക്കുതാണ്. മുസ്‌ലിം 408( തുര്‍മുദി-485 അബൂദാവൂദ് 1530)
ഒരാള്‍ എനിക്കുവേണ്ടി ഒരു തവണ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ പത്ത് സ്വലാത്ത് വര്‍ഷിക്കുതാണ്. അതുകാരണം അവന് പത്ത് പദവികള്‍ ഉയര്‍ത്തുതാണ്. പത്ത് ദോഷങ്ങള്‍ പൊറുക്കുതാണ്. (ബുഖാരി അദബുല്‍ മുഫ്‌റദ്. 643) അനസ്ബ്‌നു മാലിക് (റ) നിവേദനം ചെയ്യുു നബി (സ) പറഞ്ഞു. ഒരാള്‍ എന്റെമേല്‍ ഒരുസ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു പത്തു സ്വലാത്തുകള്‍ ചൊരിയും. ഒരാള്‍ എന്റെ മേല്‍ പ്ത്ത് സ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു നൂറ് സ്വലാത്ത് ചൊരിയും . ആരെങ്കിലും നൂറ് സ്വലാത്ത് എന്റെ മേല്‍ ചൊല്ലിയാല്‍ ആവ്യക്തിയുടെ ഇരു കണ്ണുകള്‍ക്കു മിടയില്‍ ഇങ്ങനെ രേഖപ്പെടുത്തുതാണ്. ഈ വ്യക്തി, കാപട്യത്തില്‍ നി് സുരക്ഷിതനാണ്. നരകത്തില്‍ സുരക്ഷിതനാണ്. അന്ത്യനാളില്‍ ഈ വ്യക്തിയെ രക്തസാക്ഷികളായ ബഹുമാന്യരോടൊപ്പം അല്ലാഹു താമസിപ്പിക്കുതാണ്.(ത്വബ്‌റാനി)
അലി(റ) നിവേദനം നബി (സ) പറഞ്ഞു. ഏതൊരുവന്‍ എന്റെമേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതിന് പ്രതിഫലമായി നിശ്ചയിക്കുത് അല്ലാഹു ഉഹ്ദ് മലപോലുള്ള രത്‌നമാണ്. (അബ്ദുറസാഖ്.)- അനസ്(റ) നിവേദനം. നബി(സ) പറയുു . ഖിയാമത്ത് നാളില്‍ ഓരോ ഇടങ്ങളിലും എാേട് തൊ’ടുത്ത് നില്‍ക്കുത് ദുനിയാവില്‍ വെച്ച് എന്റെ പേരില്‍ ധാരാളം സ്വലാത്ത് ചൊല്ലിയവരാണ്. വെള്ളിയാഴ്ച പകലും രാത്രിയും എന്റെ മേല്‍ നൂറ് സ്വലാത്ത് ചെല്ലുവര്‍ക്ക് നൂറ് ആവശ്യങ്ങള്‍ അല്ലാഹു നിറവേറ്റിക്കൊടുക്കുതാണ്. അതില്‍ എഴുപത് ആവശ്യങ്ങള്‍ പരലോകത്തതും മുപ്പതെണ്ണം ദുനിയാവിലേതുമാണ്. ശേഷം ആ സ്വലാത്ത് ഒരു മലക്കിനെ ഏല്‍പിക്കുതാണ്. മലക്കു അതുമായി എന്റെ സിധിയിലേക്ക് കടു വരും. നിങ്ങളുടെ അടുക്കല്‍ സമ്മാനങ്ങളുമായി വരുതുപോലെ ശേഷം എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയവന്റെ പേരും തറവാടും കുടുംബവും എനിക്ക് പറഞ്ഞു തരുു. ഞാനതു എന്റെ കൈവശമുള്ള ഒരു വെളുത്ത റിക്കാര്‍ഡില്‍ കുറിച്ചു വെക്കുകയും ചെയ്യുു.(ബൈഹഖിയ്യ്)
മനുഷ്യന്റെ സകല വിജയങ്ങള്‍ക്കും അല്ലാഹുവിന്റെ അപാരമായ റഹ്മത്ത് ആവശ്യമാണ്. അവന്റെ കരുണാ കടാക്ഷമില്ലാത്ത ഒരു നിമിഷവും ജീവിക്കാന്‍ കഴിയില്ല. ആരുമില്ലാത്ത ഖബറിലും മഹ്ശറിലും റഹ്മത്ത് കി’ാന്‍ വേണ്ടിയാണ് നാം പാടുപെടുത്. പക്ഷെ ഈ അപാരമായ റഹ്മ്ത്തിന് അര്‍ഹത നേടാന്‍ എങ്ങനെ കഴിയും? അത് കൈവരിക്കണമെങ്കില്‍ റഹ്മത്തിനെ നിര്‍ബന്ധമായും നമ്മിലേക്ക് വരു സംഗതികള്‍ വേണം. അതില്‍ വളരെ പ്രധാനപ്പെ’താണ് സര്‍വ്വലോകത്തിന് റഹ്മത്തായി അല്ലാഹു നമുക്ക് കനിഞ്ഞേകിയ അഷ്‌റഫുല്‍ ഹല്‍ഖ് മുഹമ്മദുറസുലുള്ളാഹി-അല്ലാഹു അലൈഹിവസെല്ലം. അവിടുത്തെ അപനാദങ്ങളും സ്വലാത്ത് മദ്ഹ് ഗീതങ്ങളും എല്ലാം റഹ്മത്താണ്. ഒരു സ്വലാത്തില്‍ അല്ലാഹു പത്ത് റഹ്മത്താണ് ചൊരിയുത്. പത്തിനു നൂറും നൂറിന് ആയിരവും റഹ്മത്ത ചെയ്യുു. ഈ സ്വലാത്ത് കൊണ്ടാണ് അനുഗ്രഹങ്ങള്‍ ലഭിക്കുത്. നമ്മള്‍ ദൂആ ചെയ്യുു. അതെ, ദുആ വലിയ ഇബാദത്താണ്. പക്ഷെ ദൂ അക്ക് ശര്‍ത്വകളുണ്ട്, അതു പാലിച്ചെങ്കിലെ ആ റഹ്മത്ത് ലഭിക്കു ആരെങ്കിലും ദുആ ചെയ്താല്‍ അവനിക്ക് റഹ്മത്തിന്റെ വാതിലുകള്‍ തുറു എ് ഹദീസ് പറഞ്ഞപോലെ ആവണമെങ്കില്‍ ആ ദുആകളില്‍ നിബന്ധന പൂര്‍ത്തിയാക്കണം. അതെസമയം ഇതേ റഹമത്ത് ഒരിക്കലും ഉപേക്ഷയില്ലാതെ കി’ാന്‍ കാരണനായ സ്വലാത്ത് ചൊല്ലിയാലോ? അതു കൊണ്ടാണ് പൂര്‍വ്വീകരായ മഹത്തുക്കള്‍ രണ്ട് ഖുതുബകള്‍ക്കിടയിലെ ദുആക്ക് ഉത്തരം കി’ു സമയത്ത് സ്വലാത്ത് ചൊല്ലുതും അതു സമൂഹത്തിനു പഠിപ്പിച്ചതും. ഒരു ഹദീസ് വിവരം കാണുക.
ഉബയ്യബ്‌നു കഅബ്(റ) നിവേദനം: അദ്ദേഹം പറയുു ഞാന്‍ ചോദിച്ചു അല്ലാഹുവിന്റെ റസൂലെ ഞാന്‍ അവിടുത്തെ മേല്‍ ധാരാളം സ്വലാത്തുകള്‍ ചെല്ലാറുണ്ട് എാല്‍ എത്ര ഭാഗമാണ് അവിടുത്തേക്ക് സ്വലാത്ത് ചൊല്ലാന്‍ വേണ്ടി ഞാന്‍ നീക്കി വെക്കേണ്ടത്. തിരുനബി പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്യുക ഞാന്‍ പറഞ്ഞു നാലില്‍ ഒരു ഭാഗമായാലോ? റസൂല്‍(സ) പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്യുക വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണകരമാവുതാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ പകുതിയാക്കാം റസൂല്‍(സ) പറഞ്ഞു നിന്റെ ഇഷ്ടം പോലെ ചെയ്യുക .വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണമാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ മൂന്നിൽ രണ്ടു ഭാഗമാക്കാം. റസൂല്‍(സ) പറഞ്ഞു നിന്റെ ഇഷ്ടം പോലെ ചെയ്യുക. ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണകരമാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ എന്റെ ദുആ മുഴുവനും അങ്ങേക്ക് വേണ്ടി സമര്‍പ്പിക്കാം. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. എാല്‍ നിന്റെ വിഷമങ്ങള്‍ പരിഹരിക്കപ്പെടും. നിന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും(അഹ്മദ് 5/136 തുര്‍മുദി 2457,513)

From dikr dua wordpress

സ്വലാത്തും സ്വലാത്ത് മജ് ലിസും, സ്വലാത്ത് കൊണ്ടുള്ള ഗുണങ്ങളും



സ്വലാത്തും സ്വലാത്ത് മജ് ലിസും
ബഹു ഇബ്നുല്‍ ജൌസി(റ) "ബുസ്ഥാനില്‍"പറയുന്നത് കാണാം


قال ابن الجوزي في البستان: فإذا كان المجلس الذي لا يصلى فيه يكون بهذه الحالة فلا غرو أن يتفرق المصلون عليه من مجلسهم عن أطيب من خزانة العطار، وذلك لانه - صلى الله عليه وسلم - كان أطيب الطيبين وأطهر الطاهرين، وكان إذا تكلم امتلأ المجلس بأطيب من ريح المسك.
وكذلك مجلس يذكر فيه النبي - صلى الله عليه وسلم - تنمو منه رائحة طيبة تخترق السموات السبع حتى تنتهي إلى العرش، ويجد كل من خلقه الله ريحها في الأرض، غير الإنس والجن، فإنهم لو وجدوا تلك الرائحة لاشتغل كل واحد منهم بلذتها عن معيشته.
ولا يجد تلك الرائحة ملك أو خلق الله تعالى إلا استغفر لأهل المجلس، ويكتب لهم بعدد هذا الخلق كلهم حسنات، ويرفع لهم بعددهم درجات، سواء كان في المجلس واحد أو مائة ألف، كل واحد يأخذ من هذا الأجر مثل هذا العدد، وما عند الله أكثر:(كتاب البستان لابن الجوزي
"സ്വലാത്ത് ചൊല്ലാതെ പിരിഞ്ഞു പോകുന്നത് നിസംശയം അവര്‍ പിരിഞ്ഞു പോകുന്നത് ഏററവും നല്ല സുഖന്ധ ഭാന്ധാരത്തിന്‍റെ അരികില്‍ നിന്നാണ്.കാരണം നബി(സ)ഏററവും നല്ല സുഖന്ധവുംഏററവും വിശുദ്ധമായവരുമാണ്.നബി(സ) ഒന്ന്‍ സംസാരിച്ചാല്‍ ആസ്ഥലം കസ്തൂരിയേക്കാള്‍ സുഖന്ധപൂരിതമായി മാറും.ഇപ്രകാരം തന്നെയാണ് പ്രവാചകര്‍സ്മരിക്കപ്പെടുന്ന സ്ഥലവും അവിടെ നിന്നും സുഖന്ധം നിര്‍ഗളിക്കും ഏഴ് ആകാശം ഉള്‍പെടെ അര്ശ് വരെ അതിന്‍റെ പ്രസരണമുണ്ടാകും മനുഷ്യരും ജിന്നുകലളുമല്ലാത്ത എല്ലാ സ്ര്ഷ്ടികളും ആ സുഖന്ധം ആസ്വധിക്കും അവര്‍ക്ക് സുഖന്ധം ആസ്വദിക്കാന്‍ കഴിയുകയാണങ്കില്‍ അവര്‍ എല്ലാം ഇട്ടേച്ചു അതില്‍ മുഴുകുമായിരുന്നു ആ സുഖന്ധം എത്തുന്ന മലക്കും മറ്റ്‌ സ്ര്ഷ്ടികളും സ്വലാത്ത് ചോല്ലുന്നവര്‍ക്ക് പാപമോച്ചനത്തിന്ന്‍ പ്രാര്ഥിച്ചുകൊണ്ടിരിക്കും സ്ര്ഷ്ടികളുടെ എണ്ണത്തിനനുസരിച്ച് അവര്‍ക്ക് നന്മ രേഖപ്പെടുത്തുകയും സ്ഥാനം ഉയര്‍ത്തുകയുംചെയ്യും"(ബുസ്താന്‍)


അബൂഹുറയ്റ(റ) നബി(സ) പറഞ്ഞു: ഒരു വിഭാഗമാളുകൾ ഒരിടത്ത് സമ്മേളിക്കുകയും എന്നിട്ടവർ അല്ലാഹുവിനെ അനുസ്മരിക്കുകയോ എന്റെ മേൽ സ്വലാത്ത് ചൊല്ലുകയോ ചെയ്തില്ലെങ്കിൽ അന്ത്യനാളിൽ ആ സമ്മേളനം അവർക്ക് ഖേദമായി ഭവിക്കുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചവർക്ക്  പൊറുത്തു കൊടുക്കും. അവനുദ്ദേശിക്കുന്നുവെങ്കിൽ അവരെ ശിക്ഷിക്കും. (അബൂദാവൂദ്, നസാഈ ഇബ്നു ഹിബ്ബാൻ, തുർമുദി) 

(സുന്നികൾ സദസ്സിൽ വെച്ച് ഖുർആൻ (ഫാത്തിഹ), സ്വലാത്ത് ചൊല്ലി ദുആ ചെയ്യുന്നവരാണല്ലോ)

അലി(റ) : പ്രാർത്ഥനയുടേയും ആകാശത്തിന്റെയുമിടക്ക് ഒരു മറ തടസ്തമായി നില്ക്കുന്നതാണ്.  മുഹമ്മദ്‌ നബി(സ)യുടേയും, കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചോല്ലുവോളം!. സ്വലാത്ത് ചൊല്ലിയാൽ മറ ഭേദിച്ച് പ്രാർത്ഥന മുകളിലേക്ക് പ്രവേശിക്കുന്നു. സ്വലാത്ത് ചൊല്ലുന്നില്ലെങ്കിൽ പ്രാർത്ഥന മുകളിലേക്ക് പോവാതെ തിരിച്ച് വരുന്നതാണ്. (ബൈഹഖി)

നബിതങ്ങളെയും കുടുംബത്തെയും പരിഗണിക്കാത്തവരുടെ പ്രാർത്ഥന സ്വീകരിക്കുകയില്ലെന്നർത്ഥം.
സ്വലാത്ത് കൊണ്ടുള്ള ഗുണങ്ങള്‍
ഒന്ന്‍:അല്ലാഹുനിന്ന്‍ വഴിപ്പെടല്‍
രണ്ട്:സ്വലാത്ത്തില്‍ അലാഹുവിനോട് യോജിക്കല്‍
മൂന്ന്:മലക്കുകളോട് യോജിക്കല്‍
നാല്‍:അല്ലാഹുവിന്‍റെ സ്വലാത്തും സലാമും കിട്ടല്

‍عن أبي هريرة رضي الله عنه قال قال رسول الله صلي الله عليه وسلم:من صلي علي واحدة صلي الله عليه عشرا (مسلم
"എന്‍റെമേല്‍ ആരങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്ന്‍ പത്ത് സ്വലാത്ത് ചെയ്യും"
അഞ്ച്:സ്വലാത്ത് ചോല്ലുംമ്പോഴല്ലാം മലക്കുകളുടെ സ്വലാത്ത് കരസ്ഥമാകുംفعن عامر بن ربيعةقال : قال رسول الله : من صلى علي صلاة لم تزل الملائكة تصلي عليه ما صلى علي فليقل عبد من ذلك أو ليكثر ( رواه أحمد
"നബി(സ)പറയുന്നു എന്‍റെമേല്‍ സ്വലാത്ത് ചൊല്ലുന്ന കാലത്തോളം മലക്കുകള്‍ അവന്‍റെമേല്‍ സ്വലാത്ത് ചൊല്ലി കൊണ്ടിരിക്കും "
ആറ്:ദോഷം പോറുക്കപ്പെടും
ഏഴ്:നന്മ കരസ്തമാകും
എട്ട്:സ്ഥാനക്കയറ്റം കരസ്തമാകും
ഒമ്പത്:അതുപോലുള്ള പ്രാര്‍ത്ഥന തിരിച്ചു നല്‍കപ്പെടും
നബി(സ)പറയുന്നത് കാണുക فعن أبي طلحة قال دخلت على النبي صلى الله عليه وسلم يوما فوجدته مسرورا فقلت : يا رسول الله ما أدري متى رأيتك أحسن بشرا وأطيب نفسا من اليوم قال وما يمنعني وجبريل خرج من عندي الساعة فبشرني أن لكل عبد صلى علي صلاة يكتب له بها عشر حسنات ويمحى عنه عشر سيئات ويرفع له عشر درجات وتعرض علي كما قالها ويرد عليه بمثل ما دعا ( رواه عبد الرزاق
"ത്വല്‍ഹ(റ)നബി(സ)യുടെ അടുത്ത് ചെന്നു അപ്പോള്‍ നബി(സ)വളരെ സന്തോഷത്തിലായിരുന്നു എന്താ നബിയേ ഇന്ന്‍ വല്ലാത്ത സന്തോഷം കാണുന്നല്ലോ?നബി(സ)പറഞ്ഞു എങ്ങിനെ സന്തോഷിക്കാതിരിക്കും ജിബ്രീല്‍(അ)ഇപ്പോള്‍ സന്തോഷവാര്‍ത്തയുമായി പോയിട്ടേ ഉള്ളു അതായത് ഒരടിമ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ പത്ത് നന്മ അവന്ന്‍ രേഖപ്പെടുത്തുകയും പത്ത് തിന്മ നീക്കുകയും പത്ത് പതവി ഉയര്‍ത്തുകയും ചെയ്യും അവന്‍ ചൊല്ലിയ സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടുകയും അങ്ങനെ ഞാനവന്ന്‍ അതുപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്യും"
പത്ത്:നബി(സ)യുടെ ശഫാഅത്ത്
فعن أبي الدرداء قال قال رسول الله من صلى علي حين يصبح عشرا وحين يمسي عشرا أدركته شفاعتي يوم القيامة ( رواه الطبراني
"പ്രഭാതത്തിലും പ്രതോഷത്തിലും പത്ത് പ്രാവശ്യം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത അവന്ന്‍ കരസ്ഥമാകും"
പതിനോന്ന്‍:ഖിയാമത്ത് നാളില്‍ നബി(സ)യുടെ സാമീപ്യംകിട്ടും
فعن أبي أمامة قال قال رسول الله أكثروا علي من الصلاة في كل يوم جمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كان أكثرهم علي صلاة كان أقربهم مني منزلة ( البيهقي
"വെള്ളിയാഴ്ച ദിവസം എന്‍റെമേല്‍ ധാരാളം സ്വലാത്ത് ചൊല്ലുക കൂടുതല്‍ സ്വലാത്ത് ആര് ചൊല്ലുന്നോ അവന്‍ എന്‍റെ സാമീപ്യംകൊണ്ട് സ്ഥാനം കൊണ്ടും ഏററവും അടുത്തവരാകും"
പന്ത്രണ്ട്:നബിയോട് ഏററവും ബന്ധപ്പെട്ടവരായിരിക്കും
فعن عبد الله بن مسعود أن رسول الله قال أولى الناس بي يوم القيامة أكثرهم علي صلاة الترمذي )
"സ്വലാത്ത് കൂടുതല്‍ ചൊല്ലുന്നവര്‍ അന്ത്യദിനത്തില്‍ എന്നൊട് ഏററവും ബന്ധപ്പെട്ടവരാകും"
പതിമൂന്ന്:ഖിയാമത്ത് നാളിലെ രക്ഷക്ക് കാരണമാകും
فعن أنس بن مالك قال : قال رسول الله : يا أيها الناس إن أنجاكم يوم القيامة من أهوالها ومواطنها أكثركم علي صلاة في دار الدنيا(الديلمي
നബി(സ)പറഞ്ഞു "ഓ..ജനങ്ങളെ അന്ത്യ ദിനത്തിലെ ഭയാനകതയില്‍ നിന്ന്‍ രക്ഷ്പ്രാപിക്കുന്നവര്‍ എന്‍റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചോല്ലുന്നവരായിരിക്കും"
പതിനാല്‍:സ്വലാത്ത് ചോല്ലാതിരുന്നാല്‍ സ്വര്‍ഗീയ വഴിയില്‍ നിന്ന് അകറ്റപ്പെടും
فعن الحسين بن علي قال قال رسول الله : من ذكرت عنده فخطيء الصلاة علي خطىء طريق الجنة (ابن ماجة
"എന്‍റെ നാമം പറയപ്പെട്ടു പക്ഷെ എന്‍റെമേല്‍ സ്വലാത്ത് ചോല്ലുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ സ്വര്‍ഗ്ഗീയ വഴിയില്‍ അവന്നും വീഴ്ച്ചസംഭവിക്കും"
പതിനഞ്ച്:ഖിയാമത്ത് നാളില്‍ പ്രകാശം കരസ്തമാകും
പതിനാറ്:സദസ്സുകളില്‍ സൌന്ദര്യമാണ്
قال رسول الله : زينوا مجالسكم بالصلوات علي فإن صلواتكم علي نور لكم يوم القيامة : الديلمي
"നിങ്ങലുടെ സദസ്സുകളെ സ്വലാത്ത് കൊണ്ട് ഭംഗിയാക്കുക കാരണം സ്വലാത്ത് ഖിയാമത്ത് നാളില്‍ പ്രകാശമായി വരും"

 പതിനാറ്:സ്വലാത്ത് ചൊല്ലുന്ന മജ് ലിസ് ദുര്‍ഗന്ദത്തില്‍ നിന്ന്‍ രക്ഷപ്പെടും
فعن جابر قال قال رسول الله : ما اجتمع قوم ثم تفرقوا ذكر الله وصلاة على النبي صلى الله عليه وسلم إلا قاموا عن أنتن من جيفة ( البيهقي
"അല്ലാഹുവിനേയും റസൂലി(സ)നെയും സ്മരിക്കാതെ സംഗമിച്ചു പിരിഞ്ഞു പോകുന്ന സമൂഹം ശവത്തെക്കാള്‍ ദുര്‍ഗന്ദം വമിക്കുന്നതില്‍ നിന്നല്ലാതെ പിരിഞ്ഞു പോകുന്നില്ല"
പതിനേഴ്:സ്വലാത്ത് ചൊല്ലുന്ന മജ് ലിസ് ഖിയാമത്ത് നാളില്‍ നഷ്ടമാവുകയില്ല
فعن أبي هريرة قال : قال رسول الله : ما جلس قوم مجلسا لم يذكروا الله فيه ولم يصلوا على نبيهم إلا كان عليهم ترة ـ أي حسرة وندامة ـ فإن شاء عذبهم وإن شاء غفر لهم ( الترمذي
"അല്ലാഹുവിനേയും റസൂലി(സ)നെയും സമരിക്കാത്ത സദസ്സ് അന്ത്യദിനത്തില്‍ നഷ്ടയമായിരിക്കും അല്ലാഹു അവരേ സിക്ഷിക്കുകയോ മാപ്പ് നല്‍കുകയോ ചെയ്യാം"
പതിനെട്ട്:സ്വലാത്ത് നരക മോചാനത്തിന്‍ കാരണമാകും
പത്തൊമ്പത്:കാപട്യത്തില്‍ നിന്നും മോചനം
ഇരുപത്:ശുഹദാക്കളുടെ കൂടെ താമസം
فعن أنس بن مالك قال : قال رسول الله : من صلى علي صلاة واحدة صلى الله عليه عشرا ومن صلى علي عشرا صلى الله عليه مائة ، ومن صلى علي مائة كتب الله بين عينيه براءة من النفاق وبراءة من النار، وأسكنه الله يوم القيامة مع الشهداء ( الطبراني .
"എന്‍റെമേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ പത്ത് സ്വലാത്ത് അല്ലാഹു ചൊല്ലും പത്ത് സ്വലാത്ത് ചൊല്ലിയാല്‍ നൂര്‍ സ്വലാത്ത് അല്ലാഹു ചൊല്ലും നൂര്‍ സ്വലാത്ത് ചൊല്ലിയാല്‍ അവന്‍റെ കര്ണപുടങ്ങളുടെ ഇടയില്‍ കാപട്യത്തില്‍ നിന്നും നരകത്തില്‍ നിന്നും മോചനം രേഖപ്പെടുത്തും അന്ത്യദിനത്തില്‍ ശുഹദാക്കളുടെ കൂടെഅവനെ താമസിപ്പിക്കും"
ഇരുപത്തി ഒന്ന്:ദാരിദ്യ്രവും ജീവിതപ്രയാസവും ഉണ്ടാകില്ല
فعن سمرة قال : قال رسول الله : كثرة الذكر والصلاة علي تنفي الفقر ( أبو نعيم
"എന്നെ സ്മരിക്കലും എനിക്ക് സ്വലാത്ത് ചൊല്ലലും ദാരിദ്ര്യം ഇല്ലാതാക്കും"
ഇരുപത്തിരണ്ട്:സ്വലാത്ത് ഭൌതികവും അഭൌതികവുമായ എന്തുകാര്യത്തിനും മതിയായതാണ്
ഇരുപത്തി മൂന്ന്:അല്ലാഹുവിന്‍റെ പ്രവാചകന്‍റെ സാക്ഷിത്വം കിട്ടും
عن أبي بن كعب قال : قلت : يا رسول الله إني أكثر الصلاة ـ الدعاء ـ فكم أجعل لك من صلاتي ـ دعائي ـ ؟ قال : ما شئت ، قال : قلت : الربع ؟ قال : ما شئت ، و إن زدت فهو خير لك . قلت : النصف ؟ قال : ما شئت ، وإن زدت ، فهو خير لك . قلت : الثلثين ؟ قال : ما شئت ، و إن زدت ، فهو خير لك . قال : أجعل لك صلاتي كلها ؟ قال : إذا تكفى همك ، و يغفر لك ذنبك( الترمذي ، و قال : حسن صحيح .
"ഖഅ്ബ്(റ)നബി(സ)യോട് ചോദിച്ചു അല്ലാഹുവിന്‍റെ റസൂലേ...ഞാന്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലാന്‍ ആഗ്രഹിക്കുന്നു എത്രയാണ് ഞാന്‍ ചൊല്ലേണ്ടത്?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം ഖഅ്ബ്(റ) ചോദിച്ചു നാലിലോന്ന്‍ ചൊല്ലട്ടെ?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ചൊല്ലിയാല്‍ നിനക്ക് നല്ലതാണ് ഖഅ്ബ്(റ) ചോദിച്ചു പകുതിയാക്കിയാലോ?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ചൊല്ലിയാല്‍ നിനക്ക് നല്ലതാണ് ഖഅ്ബ്(റ)ചോദിച്ചു മൂന്നില്‍ രണ്ടുഭാഗമായാലോ?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ചൊല്ലിയാല്‍ നിനക്ക് നല്ലതാണ് അപ്പോള്‍ ഖഅ്ബ്(റ)പറഞ്ഞു എന്നാല്‍ ഞാന്‍ മുഴുവന്‍ സമയവും സ്വലാത്ത് ചൊല്ലാന്‍ ആഗ്രഹിക്കുന്നു നബി(സ)പറഞ്ഞു എന്നാല്‍ നിന്‍റെ മുഷിപ്പ് നീങ്ങുകയും ദോശം പൊറുക്കപ്പെടുകയും ചെയ്യും"
عن أبي هريرة قال قال رسول الله : ما من عبد يسلم علي عند قبري إلا وكل الله به ملكا يبلغني وكفي أمر آخرته ودنياه وكنت له شهيدا وشفيعا يوم القيامة ( البيهقي
"നബി(സ)പറഞ്ഞു:ഒരടിമ എന്‍റെ ഖബ്റിന് അരികില്‍ വന്ന് സലാം പറഞ്ഞാല്‍ ആ സലാം ഒരു മലക്ക് എനിക്കെത്തിക്കും അവന്‍റെ ദുനിയാവിലേയും ആഖിറത്തിലെയും കാര്യത്തിന്ന്‍ അതുമതി അന്ത്യദിനത്തില്‍ ഞാനവന്ന്‍ സാക്ഷിയും ശുപാര്‍ശകനുമാകും"
ഇരുപത്തി നാല്‍:നന്മ അവനെ സ്പര്‍ശിക്കും
فعن أبي هريرة قال : قال : من قرأ القرآن ، وحمد الرب ، وصلى على النبي صلى الله عليه وسلم ، ويستغفر ربه ، فقد طلب الخير مكانه ( البيهقي
"ആരങ്കിലും ഖുര്‍ആന്‍ ഓതുകയും അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ)യുടെമേല്‍ സ്വലാത്തും സലാമും ചൊല്ലുകയും അല്ലാഹുവിനോട് പാപ മോചനം തേടുകയും ചെയ്‌താല്‍ അവന്‍ നന്മയെയാണ് ആഗ്രഹിച്ചത്"
ഇരുപത്തി അഞ്ച്:സ്വലാത്ത് നബി(സ)ക്ക് വെളിവാക്കപ്പെടും
فعن أوس بن أوس عن النبي قال : إن من أفضل أيامكم يوم الجمعة فيه خلق آدم عليه السلام وفيه قبض وفيه النفخة وفيه الصعقة فأكثروا علي من الصلاة فإن صلاتكم معروضة علي قالوا يا رسول الله وكيف تعرض صلاتنا عليك وقد أرمت ـ بليت ـ قال : إن الله عز وجل قد حرم على الأرض أن تأكل أجساد الأنبياء عليهم السلام
"നിങ്ങളുടെ ദിവസങ്ങളില്‍ ഏററവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച ദിവസമാണ് അന്ന് കൂടുതല്‍ സ്വലാത്ത് ചൊല്ലുക കാരണം സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടും സ്വഹാബികള്‍ ചോദിച്ചു എങ്ങിനെയാണ്‌ നബിയേ ഞങ്ങളുടെ സ്വലാത്ത് വെളിവാക്കപ്പെടുക അങ്ങ് നശിചിട്ടുണ്ടാകില്ലേ നബി(സ)പറഞ്ഞു (ഇല്ല)അമ്പിയാക്കളുടെ ശരീരം ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു"
ഇരുപത്തി ആറ്:സ്വലാത്ത് ചോല്ലുന്നവരുടെ നാമം നബി(സ)യോട് പറയപ്പെടും
وعن عمار بن ياسر يقول قال رسول الله : إن الله وكل بقبري ملكا أعطاه أسماع الخلائق فلا يصلي علي أحد إلى يوم القيامة إلا أبلغني باسمه واسم أبيه هذا فلان بن فلان قد صلى عليك ( البزار )
"നബി(സ)പറയുന്നു:സ്രഷ്ടികളുടെ ശബ്ദം കേള്‍കുന്ന ഒരു മലക്കിനെ എന്‍റെ ഖബറിന്ന്‍ അരികില്‍ ഏല്‍പ്പിച്ചിട്ടുണ്ട് ഖിയാമത്ത് നാള്‍ വരെ എന്‍റെമേല്‍ സ്വലാത്ത് ചോല്ലുന്നവരുടെ സ്വലാത്ത് എനിക്ക് എത്തിച്ചുതരും അവരുടെ പേരും അവരുടെ പിതാവിന്‍റെ പേരും ഉണ്ടാകും"
ഇരുപത്തി ഏഴ്:നബി(സ)സലാം മടക്കും
فعن أبي هريرة أن رسول الله قال : ما من أحد يسلم على إلا رد الله على روحي حتى أرد عليه السلام ( أبو داود
"ആരെങ്കിലും എനിക്ക് സലാം പറഞ്ഞാല്‍ എന്‍റെ ആത്മാവിനെ അല്ലാഹു മടക്കിതരികയും ഞാനവന്ന്‍ സലാം മടക്കുകയും ചെയ്യും"
ഇരുപത്തി എട്ട്:ദുആക്ക് ഉത്തരം നല്‍കപ്പെടാന്‍ കാരണമാകും
عن عبدالله بن مسعود قال : إذا أراد أحدكم أن يسأل فليبدأ بالمدح والثناء على الله بما هو أهله ثم ليصل على النبي صلى الله عليه وسلم ثم ليسأل بعد فإنه أجدر أن ينجح (الطبراني
നിങ്ങളില്‍ ആരങ്കിലും അല്ലാഹുവിനോട് വല്ലതും ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലാഹുവിനെ പ്രശംസിക്കുകയും നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യുക കാരണം അത് ഉത്തരം കിട്ടാന്‍ ഏററവും ബന്ധപ്പെട്ടതാണ്"
ഇരുപത്തിഒമ്പത്:സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ ദുആ തടഞ്ഞു വെക്കും
عن علي قال : قال رسول الله : الدعاء محجوب عن الله حتى يصلى على محمد وعلى آل محمد ( البيهقي
:നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ ദുആയെ അല്ലാഹുവിനെ തൊട്ട് തടയപ്പെടും"
മുപ്പത്:സ്വലാത്ത് പാവപ്പെട്ടവന്‍റെ ധര്‍മ്മമാണ്
عن أبي سعيد الخدري عن رسول الله قال :أيما رجل مسلم لم يكن عنده صدقة فليقل في دعائه : اللهم صل على محمد عبدك ورسولك وصل على المؤمنين والمؤمنات والمسلمين والمسلمات فإنها زكاة ( ابن حبان
"സ്വദഖ കൊടുക്കാന്‍ കഴിയാത്തവന്‍ അവന്‍റെ ദുആയില്‍ اللهم صل على محمد عبدك ورسولك وصل على المؤمنين والمؤمنات والمسلمين والمسلمات എന്ന സ്വലാത്ത് ചൊല്ലുക കാരണം അത് ധര്‍മ്മമാണ്"
മുപ്പത്തി ഒന്ന്:ഭൌതികവും അഭൌതികവുമായ നൂര്‍ കാര്യം കരസ്ഥമാകും
മുപ്പത്തി രണ്ട്:സ്വലാത്ത് രേഖപ്പെടുത്തിയ വെള്ളപേപ്പര്‍ നബി(സ)യുടെ അടുത്ത് സൂക്ഷിക്കപ്പെടും
عن أنس بن مالك قال قال النبي إن اقربكم مني يوم القيامة في كل موطن أكثركم علي صلاة في الدنيا من صلى علي في يوم الجمعة وليلة الجمعة مائة مرة قضى الله له مائة حاجة سبعين من حوائج الآخرة وثلاثين من حوائج الدنيا ثم يوكل الله بذلك ملكا يدخله في قبري كما يدخل عليكم الهدايا يخبرني من صلى علي باسمه ونسبه الى عشيرته فأثبته عندي في صحيفة بيضاء ( البيهقي
"നബി(സ)പറഞ്ഞു ദുനയാവില്‍ വെച്ച് കൂടുതല്‍ സ്വലാത്ത് ചൊല്ലുന്നവര്‍ എന്നൊട് ഏററവും അടുത്തവരാകും ,വെള്ളിയാഴ്ച രാവും പകലും നൂര്‍ പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍ നൂര്‍ ആവശ്യം വീടപ്പെടും അന്ത്യദിനത്തിലെ എഴുപതും ഈ ലോകത്തെ മുപ്പതും ആവശ്യങ്ങള്‍ കരസ്ഥമാകും പിന്നെ ഈ സ്വലാത്തുമായി ഒരുമലക്കിനെ ഏല്‍പ്പിക്കുകയും സ്വലാത്ത് ചൊല്ലിയവന്‍റെ പേരും അവന്‍റെ കുടുബക്കാരുടെ പേരും എഴുതി അത് എന്‍റെ ടുത്ത് സൂക്ഷിക്കപ്പെടും"
മുപ്പത്തി മൂന്ന്:സ്വലാത്ത് ശരീരത്തിന്‍റെ സകാത്താണ്
عن أبي هريرة قال قال رسول الله : أكثروا الصلاة علي فإن الصلاة علي زكاة لكم ( أبو يعلى
"എന്‍റെമേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുക കാരണം അത് നിങ്ങള്‍ക്കുള്ള സകാതാണ്"
മുപ്പത്തിനാല്‍:സ്വലാത്ത് ചൊല്ലുന്നവന്‍ ലുബ്ദ്നാവുകയില്ല
عن حسين بن علي بن أبي طالب قال قال رسول الله :البخيل الذي من ذكرت عنده فلم يصل علي ( الترمذي
"നബി(സ)പറയുന്നു:ലുബ്ദന്‍.. അവന്‍റെ അരികില്‍ വെച്ച് എന്‍റെ നാമം പറയപ്പെട്ടിട്ട് സ്വലാത്ത് ചോല്ലാത്തവനാണ്"
മുപ്പത്തി അഞ്ച്:സ്വലാത്ത് ധാരാളം പ്രതിഫലം കിട്ടാന്‍ കാരണമാകും
عن علي : قال : قال رسول الله : من صلى علي صلاة كتب الله له قيراطا والقيراط مثل أحد ( عبد الرزاق
"എന്‍റെ മേല്‍ സ്വലാത്ത് ചോല്ലുന്നവന്ന്‍ ഉഹ്ദ് മലയോളമുള്ള"ഖിറാത്ത്"(പ്രതിഫലം)രേഖപ്പെടുത്തും"
മുപ്പത്തി ആറ്:സ്വിറാത്തുല്‍ മുസ്തഖീമില്‍ സ്വലാത്ത് സഹായിക്കും
عن عبدالرحمن بن سمرة قال : قال رسول الله :رأيت رجلا من أمتي يزحف على الصراط مرة ويجثو مرة ويتعلق مرة فجاءته صلاته علي فأخذت بيده فأقامته على الصراط حتى جاوز ( الطبراني
നബി(സ)പറഞ്ഞു:എന്‍റെ സമുദായത്തില്‍പ്പെട്ട ഒരാള്‍ സ്വിറാത്തുല്‍ മുസ്തഖീല്‍ പ്രയാസപ്പെടുകയാണ് അപ്പോള്‍ എന്‍റെ മേലില്‍ ചൊല്ലിയ സ്വലാത്ത് അവന്‍റെ കൈപിടിച്ചു രക്ഷപ്പെടുത്തി"
മുപ്പത്തി എഴ്:സ്വലാത്ത് പാപമോച്ചനത്തിന്‍ പ്രാര്‍ഥിക്കും
فعن عائشة قالت: قال رسول الله :ما من عبد يصلي علي صلاة إلا عرج بها ملك حتى يجيء بها وجه الرحمن عز وجل فيقول الله عز وجل اذهبوا بها إلى القبرعندي تستغفرلقائلها وتقر بها عينه ( الديلمي
വല്ല അടിമയും എന്‍റെ മേല്‍സ്വലാത്ത് ചൊല്ലിയാല്‍ അതുമായി ഒരുമലക്ക് അല്ലാഹുവിന്‍റെ അടുത്ത് ചെല്ലും അപ്പോള്‍ അല്ലാഹു പറയും എന്‍റെ ഖബറിന്‍റെ അടുത്തേക്ക് കൊണ്ടുപോകാന്‍ പറയും അങ്ങനെ ആസ്വലാത്ത് അവന്ന്‍ വേണ്ടി പൊറുക്കലിനെ തേടും അത് കാരണം അവന്‍റെ കണ്ണുകുളിര്‍മയാകും"
മുപ്പത്തിഎട്ട്:അല്ലാഹുവിന്‍റെ പൊരുത്തം കിട്ടും
:عن عائشة قالت : قال رسول الله : من سره أن يلقى الله عنه راضيا فليكثر الصلاة علي الجرجاني
"അല്ലാഹുവിനെ തൃപ്തിയോടെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്‍റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലട്ടെ"
മുപ്പത്തി ഒമ്പത്:അല്ലാഹുവിന്‍റെ അനുഗ്രഹം പൊതിയും
عن أنس عن النبي قال : إن لله سيارة من الملائكة يطلبون حلق الذكر فإذا حفوا عليهم وأتوا بهم ثم بعثوا رائدهم إلى السماء إلى رب العزة تبارك وتعالى فيقولون ربنا أتينا على عباد من عبادك يعظمون آلائك ويتلون كتابك ويصلون على نبيك محمد صلى الله عليه وسلم ويسألونك لآخرتهم ودنياهم فيقول تبارك وتعالى غشوهم رحمتي فيقولون يا رب إن فيهم فلانا الخطاء إنما اعتنقهم اعتناقا فيقول تبارك وتعالى غشوهم رحمتي فهم الجلساء لا يشقى بهم جليسهم ( البزار
"അല്ലാഹുവിന്‍ സഞ്ചാരികളായ ചില മലക്കുകളുണ്ട് അവര്‍ ദിക് റിന്‍റെ മജ് ലിസ് തേടി നടക്കും ആ മജ് ലിസിനെ അവര്‍ പൊതിയും ആവരുടെ നേതാവ് അല്ലാഹുവിനോട് പറയും അല്ലാഹുവേ നിന്നെ പ്രശംസിക്കുകയും നിന്‍റെ നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്ന ഒരു വിഭാഗത്തെ ഞങ്ങള്‍ കണ്ടു അവര്‍ നിന്നോട് ദുനിയാവും ആഖിറവും ചോദിക്കുന്നു അപ്പോള്‍ അല്ലാഹു പറയും എന്‍റെ റഹ്മത്ത് കൊണ്ട് വരെ പൊതിയൂ അപ്പോള്‍ മലക്ക് പറയും അവരെ കൂട്ടത്തില്‍ ഒരു മോഷക്കാരനുണ്ട് അപ്പോള്‍ അല്ലാഹു പറയും എല്ലാവരേയും എന്‍റെ റഹ്മത്ത് കൊണ്ട് പൊതിയൂ നല്ലവരോട് കൂടെ ഇരിക്കുന്നവന്‍ പരാജയപ്പെടില്ല"
നാല്പത്:അടിമ മോചന പ്രതിഫലം
عن أبي بكر الصديق قال : الصلاة على النبي صلى الله عليه وسلم أمحق للخطايا من الماء للنار والسلام على النبي صلى الله عليه وسلم أفضل من عتق الرقاب وحب رسول الله أفضل من ضرب السيف في سبيل الله عز وجل ( الأصفهاني
അബുബക്കര്‍സ്വിദ്ദീഖ്(റ)പറഞ്ഞു "വെള്ളം തീയെകേടുത്തുന്നതിനേക്കാള്‍ സ്വലാത്ത് പാപത്തെ നീക്കി കലയും "സലാം"അടിമ മോചനത്തേക്കാള്‍ ശ്രേഷ്ടമായതാണ് പ്രവാചക സ്നേഹം ഇസ്ലാമിക മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനേക്കാള്‍ ഗുണകരമാണ്"
നാല്പത്തി ഒന്ന്:മരണനേരം സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത നല്‍കപ്പെടും
فعن أنس رضي الله عنه قال قال رسول الله : من صلى علي في يوم ألف مرة لم يمت حتى يرى مقعده من الجنة( أبو حفص بن شاهين
"ഒരാള്‍ ഒരു ദിവസം ആയിരം വട്ടം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ സ്വര്‍ഗത്തില്‍ അവന്‍റെ സ്ഥലം കണ്ടല്ലാതെ മരണപ്പെടുകയില്ല"
നാലപത്തി രണ്ട്:സ്വലാത്ത് ചോല്ലുന്നവന്നും അവന്‍റെ മക്കള്‍ക്കും ഗുണം കിട്ടും
فعن حذيفة قال : إن صلاة رسول الله صلى الله عليه وسلم لتدرك الرجل وولده وولد ولد ( أحمد
"നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലിയാല്‍ അവന്നും അവന്‍റെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും ഗുണം കിട്ടും"
നാല്പത്തി മൂന്ന്:സുവര്‍ണ്ണ പേനകൊണ്ട് രേഖപ്പെടുത്തും
قال رسول الله : إن لله عز وجل ملائكة في الأرض خلقوا من النور لا يهبطون إلا ليلة الجمعة ويوم الجمعة بأيديهم أقلام من ذهب وداوة من فضة وقراطيس من نور لا يكتبون إلا الصلاة على النبي صلى الله عليه وسلم ( الديلمي
"അല്ലാഹുവിന്ന്‍ പ്രകാശത്താല്‍ സ്ര്ഷ്ടിക്കപ്പെട്ട ചില മലക്കുകള്‍ ഉണ്ട് വെള്ളിയാഴ്ച രാവും പകലും മാത്രമേ അവര്‍ ഭൂമിയിലേക്ക് വരൂ അവരുടെ കയ്യില്‍ സ്വര്‍ണത്തിനാലുള്ള പേനയും വെള്ളിയാലുള്ള മഷിയും പ്രഭാ പൂരിതമായപേപ്പറും ഉണ്ട് അതില്‍ നബി(സ)യുടെ മേലിലുള്ള സ്വലാത്ത് മാത്രമേ രേഖപ്പെടുത്തുകയുള്ളു"
നാല്പത്തി നാല്‍:അര്ശിന്‍റെ തണല്‍ നല്‍കപ്പെടും
عن أنس قال : قال رسول الله : ثلاث تحت ظل العرش يوم القيامة يوم لا ظل إلا ظله من فرج عن مكروب من أمتي وأحيا سنتي وأكثر الصلاة علي (الديلمي
"അര്ശിന്‍റെ തണല്‍ കിട്ടുന്ന മൂന്ന് വിഭാഗം ഉണ്ട് ഒന്ന്‍ എന്‍റെ സമുദായത്തില്‍ വെശമിക്കുന്നവരുടെ വെഷമം തീര്‍ത്ത് കൊടുക്കുന്നവന്‍ രണ്ട് എന്‍റെസുന്നത്ത് ജീവസുറ്റതാകുന്നവന്‍ മൂന്ന് എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുന്നവന്‍ "
നാലപത്തി അഞ്ച്:ഹൃദയം ശുദ്ധമാക്കും
: بكل شيء طهارة و غسل وطهارة قلوب المؤمنين من الصدأ الصلاة علي
"എല്ലാത്തിനും സംസ്കരിക്കുന്നതും ശുദ്ധിയാക്കുന്നതുമുണ്ട് വിശ്വാസിയുടെ ഹൃദയം ശുദ്ധിയാക്കുന്നത് എന്‍റെ മേലിലുള്ള സ്വലാത്താണ്"
നാലപത്തി ആറ്:ഇസ്ലാമിക മാര്‍ഗത്തിലുള്ള സമരത്തേക്കാള്‍ പ്രതിഫലം
عن عبد الله بن جراد قال : قال رسول الله : حجوا الفرائض فإنها أعظم أجراً من عشرين غزوة في سبيل الله عز وجل فإن الصلاة علي تعدل ذا كله ( الديلمي
"നിങ്ങള്‍ ഹജ്ജ് ചെയ്യു കാരണം ഇരുപത് യുദ്ധത്തേക്കാള്‍ പ്രതിഫലാര്‍ഹമാണ് എന്നാല്‍ എന്‍റെ മേളിലുള്ള സ്വലാത്ത് അതിനേക്കാള്‍ ഇരട്ടി പ്രതിഫലമുള്ളതാണ്"
നാലപത്തി ഏഴ്:മറന്നത് ഓര്‍മ്മ വരാന്‍ കാരണമാകും
فعن أنس بن مالك رضي الله عنه قال قال رسول الله : إذا نسيتم شيئا فصلوا علي تذكروه إن شاء الله ( أبو موسى المديني
":നബി(സ)പറഞ്ഞു നിങ്ങള്‍ വല്ലതും മറന്നാല്‍ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുക കാരണം അല്ലാഹു ഉദ്ദേശിച്ചാല്‍ അത് ഓര്‍മ്മവരും"
നാലപത്തി എട്ട്: സംസാരത്തില്‍ ബറക്കത്തുണ്ടാവാന്‍
عن أبي هريرة قال : قال رسول الله : كل أمر ذي بال لا يبدأ فيه بحمد الله والصلاة علي فهو أقطع أبتر ممحوق من كل بركة
ابن منده )
"ഹംദ് കൊണ്ടും സ്വലാത്ത് കൊണ്ടും തുടങ്ങാത്ത ഏതുകാര്യത്തിലും ബറകത്ത് ഉണ്ടാകില്ല"
നാലപത്തി ഒമ്പത്:എണ്പത് കൊല്ലത്തെ പാപം പൊറുക്കും
عن أبي هريرة قال : قال رسول الله : الصلاة علي نور على الصراط ومن صلى علي يوم الجمعة ثمانين مرة غفر له ذنوب ثمانين عاماً
"എന്‍റെ മേളിലുള്ള സ്വലാത്ത് സ്വിറാത്തുല്‍ മുസ്തഖീമില്‍ പ്രകാശമാകും വെള്ളിയാഴ്ച എണ്പത് വട്ടം സ്വലാത്ത് ചൊല്ലിയാല്‍ എണ്പത് കൊല്ലത്തെ പാപം പൊറുക്കും"
അന്‍പത്:സ്വീകരിക്കും
قال أبو سليمان الداراني الصلاة على النبي مقبولة ( النميري
"നബി(സ)യുടെ മേളിലുള്ള സ്വലാത്ത് സ്വീകരിക്കപ്പെടുന്നത് മാത്രം"
ഇമാം സുയൂത്വി(റ)പറയുന്നു:قال السيوطي : كثرة الصلاة على النبي صلى الله عليه و سلم تكثر الأرزق و البركات ، و تقضى الحوائج ، و تكشف الهموم و الغموم و الكروب كلها بالمشاهدة و التجربة بين السلف و الخلف
"നബി(സ)യുടെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലല്‍ ഭക്ഷണവര്‍ദ്ധനവിന്നും ബറകത്തിനും ആവശ്യംവിടാനും ടെന്ഷനുകളും മുഷിപ്പും നീങ്ങാനും കാരണമാകും മുന്‍ഗാമികളുടെ അനുഭവം അതായിരുന്നു
ഇമാം സയ്യിദ് ബകരി(റ)പറയുന്നു:قال السيد البكري : وللصلاة عليه صلى الله عليه وسلم فوائد لا تحصى منها أنها تجلو القلب من الظلمة وتغني عن الشيخ وتكون سببا للوصول وتكثر الرزق وأن من أكثر منها حرم الله جسده على النار
"സ്വലാത്തിന്ന്‍ ധാരാളം ഫലങ്ങളുണ്ട് ആന്ധകാരത്തില്‍ നിന്ന്‍ ഹൃദയത്തെ സംസ്കരിക്കും "ഷെയ്ഖ്‌നെതോട്ട് ആവശ്യം തീരും അല്ലാഹുവിലേക്ക് ചേരാന്‍ കഴിയും ഭക്ഷണ വര്‍ദ്ധനവ് ഉണ്ടാകും നരകത്തെ തൊട്ട് അവന്‍റെ ശരീരത്തെ ഹറാമാക്കും"
Copy  from moosa sonkal

Wednesday, 31 May 2017

സ്വലാത്തുന്നാരിയ ഓതാമോ ?!!!

*നാരിയത്ത് സ്വലാത്തില്‍ ശിര്‍ക്കോ ?!*

http://abnabathisha.blogspot.in/?m=1

കേരളാ വഹാബികള്‍ക്കിടയില്‍ തന്നെ നാരിയത്ത് സ്വലാത്തിനെ ചൊല്ലി അസ്വാരസ്യങ്ങള്‍ പുറത്തു വന്നു തുടങ്ങി. സ്വന്തം കണ്ടെത്തലുകള്‍ക്ക് പ്രമാണങ്ങളുടെ പിന്ഭലമില്ലെന്നു മനസ്സിലാകി ചിലര്‍ ആ വാദത്തില്‍ നിന്നും പിന്മാരിയെങ്കിലും ചിലര്‍ ഇപ്പഴും അതെ വാദത്തില്‍ പിടിച്ചു തൂങ്ങുന്നു. നാരിയത്ത് സ്വലാതിലേക്ക് കടക്കാം.

اللَّهُمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ

അല്ലാഹുവേ പൂര്ണ്ണമായ അനുഗ്രഹം നീ നല്കേണമേ.. പൂര്ണ്ണമായ രക്ഷയും നീ നല്കേണമേ.. നമ്മുടെ നേതാവായ മുഹമ്മദിന്റെ മേല്.. അദ്ധേഹത്തെ കൊണ്ട് പ്രയാസങ്ങള് മാറും.. അദ്ധേഹത്തെ കൊണ്ട് ദുരിതങ്ങള് നീങ്ങും.. അദ്ധേഹത്തെ കൊണ്ട് ആവശ്യങ്ങള് നിറവേറും.. അദ്ധേഹത്തെ കൊണ്ട് ആഗ്രഹഗ്ഗ സഫലീകരിക്കും.. അന്ത്യം നന്നാകും.. ബഹുമാന്യനായ അദ്ധേഹത്തിന്റെ മുഖം കൊണ്ട് മഴ പെയ്യും.. അദ്ധേഹത്തിന്റെ കുടുംപതിലും,അനുച്ചരന്മ്മാരിലും ... എല്ലാ നിമിഷത്തിലും എല്ലാ ശാസത്തിലും... നിനക്കറിയാവുന്ന എല്ലാ എണ്ണം കൊണ്ടും നീ സ്വലാത്തും,സലാമും ചെയ്യണേ..

തീര്ച്ചയായും നബി(സ)യെ കാരണമാക്കി കൊണ്ടാണല്ലോ, നമ്മുടെ പ്രയാസങ്ങള് അല്ലാഹു മാറ്റിയത്?

ദുരിതങ്ങള് തീരാനും, ആവശ്യങ്ങള് നിരവേരാനും, ആഗ്രഹങ്ങള് സഫലീകരിക്കാനുമുള്ള വഴി നബി(സ)യല്ലേ നമുക്ക് കാട്ടി തന്നത്? അന്ത്യം നന്നാകനമെന്കിലും നബി(സ)യെ പിന് പറ്റിയാലല്ലേ കഴിയുള്ളൂ?

ഇമാം ബുഖാരി (റ) സ്വഹീഹുൽ ബുഖാരിയിൽ ഉദ്ദരിക്കുന്നു:

അബ്ദുൽ റഹ്മാനുബ്നു എന്നിവർ തന്റെ പിതാവിനെ തൊട്ട് അദ്ദേഹത്തിൻറെ പിതാവ് പറയുന്നു: ഉമർ(റ) അബൂത്വാലിബിന്റെ കവിത പാടുന്നതായി ഞാൻ കേട്ടു. അവിടത്തെ മുഖം കൊണ്ട് മേഘത്തോട്  മഴയെത്തേടപ്പെടും അനാതർക്ക് അഭയം നൽകുന്നവരാണ്  വിധവകൾക്ക്‌ സംരക്ഷണം കൊടുക്കുന്നവരുമാണ്. (ബുഖാരി 3/182)

ഇവിടെ അബൂത്വാലിബ് പാടിയതല്ല നമ്മുടെ തെളിവ്.  മറിച്ച് സ്വഹാബിയായ അബ്ദുല്ലാഹിബ്നു ഉമർ(റ) ഈ കവിത പാടാറുണ്ടായിരുന്നു. മുത്തബിഹുസുന്ന എന്നാ പേരില് അറിയപ്പെടുന്ന മഹാനായ ഇബ്നു ഉമർ(റ) ന് തൗഹീദ് മനസ്സിലായില്ലേ?

മൗലവിമാർ പറയുന്നു يستسقي به ا لغمام بو جهه الكريم  എന്നതാണ് ഈ സ്വലാത്തിൽ ഏറ്റവും അപകടം നിറഞ്ഞതെന്നു.

ഇമാം അഹ്മദു(റ) മുസ്നദിൽ ഉദ്ദരിക്കുന്നു:  അബൂബക്കര്(റ)യുടെ മുമ്പില് വെച്ച് ആയിഷ(റ) ഈ കവിത പാടിയപ്പോള്, അബൂബക്കര് സിദ്ദീക്ക്(റ) പറഞ്ഞു, അള്ളാഹുവാണ് സത്യം അത് റസൂല്(സ)യാണ് (മുസ്നദ് അഹ്മദ് 1/13)

 ഇവിടെ ആ കവിത ചൊല്ലിയത്  ആയിഷാ ബീവിയാണ്. അതിനു അംഗീകാരം നല്കിയത്  ഈ ഉമ്മത്തിന്റെ എന്നത്തേയും നേതാവായ അബൂബക്കർ(റ) ആണ്. ഈ ഹദീസ് താഴെ കാണുന്ന ഹദീസ് ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.

ബൈഹഖി 5/168, ഇബ്നുമാജ 1/405, മുസ്നഫ് ഇബ്നു അബീശൈബ 6/181, 7/477,മജ്മഹു സവാഹിദ്   8/487 ലും കാണാം. ഇമാം സുയൂത്വി(റ) ഉദ്ദരിക്കുന്നു.


ബറാഅബിന് ആസിബ്(റ) പറയുന്നു, നബി(സ) ഖുതുബ ഓതിക്കൊണ്ടിരിക്കെ ഒരാള് വിളിച്ചു പറഞ്ഞു അള്ളാഹുവിന്റെ റസൂലെ ഖുറൈഷികള്ക്ക് മഴ വര്ഷിക്കാന് താങ്കള് അള്ളാഹുവിനോട് പ്രാര്ത്ഥിക്കണം, അള്ളാഹുവിന്റെ റസൂല്(സ) പ്രാര്ത്ഥിച്ചു മഴ കിട്ടി. നബി(സ) പറഞ്ഞു അബൂത്വാലിബ് ഇപ്പോള് ജീവിച്ചിരുന്നുവെങ്കില് അദ്ദേഹം നാം കാരണമായി സന്തോഷിക്കും അപ്പോള് ഒരാള് ചോദിച്ചു പ്രവാചകരേ അദ്ദേഹം (അബൂത്വാലിബ്) ഈ കവിത കൊണ്ട് താങ്കളെയാണോ ഉദ്ദേശിച്ചത്.? അപ്പോള് റസൂല്(സ) അതെയെന്ന് മറുപടി പറഞ്ഞു. (ജാമിയുസ്സുയൂഥി 18/269)...






ഈ ഹദീസിലൂടെ നബി(സ) തങ്ങൾ തന്നെ സമ്മദിക്കുന്നു ആ കവിത കൊണ്ട് ഉദ്ദേശിക്കുന്നത് ഞാൻ തന്നെയാണെന്ന്. ഇവിടെ സഹാബികൾ പാടിയപ്പോൾ അത് ശിർക്കാണെന്ന് നബി(സ) തങ്ങൾ പറഞ്ഞില്ല.

വീണ്ടും ഇമാം സുയൂത്വി(റ) ഉദ്ദരിക്കുന്നു:

ആയിഷ(റ) പറയുന്നു: അബൂബക്കർ(റ) വഫാത് അടുത്തപ്പോൾ ഞാൻ ഈ കവിത ചൊല്ലി. (ജാമിയുസ്സുയൂഥി 13/52)

ഇവിടെ സിദ്ദീഖ്(റ) ന്റെ മരണ വേളയിലും ആയിഷാ ബീവി ചൊല്ലുന്നത് നബി(സ)യുടെ മദ്ഹ് ആണ്.

ഈ കവിതയുടെ വ്യാഖ്യാനം ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നു:  ثمال  എന്ന് പറഞ്ഞാൽ അഭയം നല്കുന്നവാൻ, ആശ്രഹിക്കപ്പെടുന്നവൻ, സഹായിക്കുന്നവൻ, ഭക്ഷണം നൽകുന്നവൻ എന്നൊക്കെയാണ് ഉദ്ദേശം. (ഫത്ഹുൽബാരി 2/496)

ലിസാനുൽ അറബിലും ഇതേ ആശയം തന്നെ കാണാം.. (11/94)

അല്ലാഹു തന്നെ പറയുന്നു: അല്ലാഹു അല്ലാതെ മറ്റൊരു അഭയം കേന്ദ്രം ഇല്ലെന്നു അവർ ഉറപ്പിച്ചു. (തൗബ 118)

അല്ലാഹു എനിക്ക് ഭക്ഷണം തരുന്നവനും വെള്ളം തരുന്നവനുമാണ്. (അൽ ശമർ 36)

അതെ അതെ എന്നർത്ഥം തന്നെയാണ് സ്വഹാബികളും അല്ലാഹുവിന്റെ പ്രവാചകന്മാരും നല്കിയിട്ടുള്ളത്. പക്ഷെ അതിന്റെ വ്യത്യാസം മനസ്സിലാക്കാൻ വഹാബികൾക്ക് കഴിഞ്ഞില്ല. എന്നാൽ അല്ലാഹുവിന്റെ ഗുണ വിശ്വാസങ്ങളും അസ്മാഹുകളുമാണ് സ്വഹാബികൾ അല്ലാഹുവിന്റെ റസ്സൂലിനു നല്കിയിട്ടുള്ളത്. എന്നിട്ട് അത് ശിർക്ക് ആവാത്തത് എന്തുകൊണ്ട്.  ഈ ഒരു കാതലായ വിഷയം വാഹാബികൾ മനസ്സിലാക്കുകയാണെങ്കിൽ പിന്നെ മുസ്ലിമീങ്ങളെ മുശ്രിക്കാക്കാൻ അവര്ക്ക് കഴിയില്ല. പക്ഷെ ദൗർഭാഗ്യവശാൽ വഹാബികൾക്ക് ഇത് എത്ര വിശദീകരിച്ചു കൊടുത്താലും അവർ മനസ്സിലാക്കുകയില്ല. കാരണം ഇത് മനസ്സിലാക്കിയാൽ പിന്നെ വഹാബിസം ഇല്ലല്ലോ. പക്ഷെ ഒരു കാര്യം ഞങ്ങള്ക്ക് ഉണർത്താനുല്ലത് മുകളില പറഞ്ഞപോലെ ഇത് ശിർക്കാണെന്ന് വാധിക്കുന്നുവെങ്കിൽ ന്ജിങ്ങളുടെ ഈ മുശ്രിക്ക് പട്ടികയിൽ ഈ ഉമ്മത്തിന്റെ നേതാവടക്കമുള്ള പ്രമുഗൻമാരായ സ്വഹാബികൾ പെടില്ലേ എന്ന് നെഞ്ഞത്ത് കൈവെച്ചു ചിന്തിക്കുന്നത് നല്ലതായിരിക്കും.

നന്നായി പഠിച്ചോ വാഹാബിമാരെ.... അല്ലാഹുവിന്റെ ശിഫാത്തുകളും  ഗുണവിശേഷങ്ങളും അത് അല്ലാഹുവിനു മാത്രം അധികാരപ്പെട്ടതാണ്. അതൊരാൾക്ക് തനതായ അർത്ഥത്തിൽ നൽകുന്നത് ശിർക്ക് തന്നെയാണ്. എന്നാൽ ഇവിടെ നൽകിയതോ അത് അല്ലാഹുവിന്റെ ശിഫാതുകളിൽ ഒരിക്കലും പങ്ക് ചേരുന്നില്ല. കാരണം അല്ലാഹുവിനു നൽകുമ്പോൾ അതിന്റെ അർത്ഥം വേറെ, സൃഷ്ട്ടികൾക്ക് നൽകുമ്പോൾ അരത്തം വേറെ. ഖുർആനിൽ തന്നെ ധാരാളം സ്ഥലങ്ങളിലും അല്ലാഹുവിന്റെ ശിഫാതുകൾ സൃഷ്ട്ടികൾക്ക് നല്കിയത് കാണാവുന്നതാണ്. അല്ലാഹുവിനു നൽകുന്ന അതെ മാനദണ്ടത്തോടെ ശ്രിഷ്ട്ടികൾക്ക് നൽകിയാലേ അത് ശിർക്കാവുകയുള്ളൂ. അഥവാ അല്ലാഹു അവന്റെ സര്വ്വ പ്രവർത്തനത്തിലും സ്വയം പര്യാപതനാണ് صمد ആണ്. ഈ ഒരു വിശേഷണം ആരും ആരിലും നൽകിയിട്ടില്ല. നൽകിയാൽ ശിർക്ക് തന്നെ. ഈ ഈ വിഷയത്തിലെ കാതലായവശം.  അതിനാൽ വഹാബികൾ പറയുന്ന സകല ശിർക്ക് ആരോപണങ്ങളും ഇവിടെ പോളിഞ്ഞിരിക്കുകയാണ്. അവർ സാധാരണ പറയാറുള്ള മാല, മൗലൂദുകളിലെ ശിർക്കും എല്ലാം ഇവിടെ തകർന്നിരിക്കുകയാണ്.


സ്വലാത്ത് ചൊല്ലുന്നതിനും സ്വലാത്തിന്‍റെ വാച്ചകത്തിനും ഇങ്ങനെ പറ്റൂ ഇതേ ചൊല്ലാവൂ എന്ന് ഖുറാനിലോ ഹദീസിലോ മറ്റു മഹാന്മാരോ ഒരു നിയന്ത്രണവും പറഞ്ഞിട്ടില്ല. അങ്ങനെ ശാട്യം പിടിച്ച വഹാബികള്‍ സ്വയം ചൊല്ലുന്ന സ്വലാത്തുകള്‍ക്ക് ഉത്തരം പറയാനാകാതെ ആ വാദത്തെ തന്നെ ഉപേക്ഷിച്ച മട്ടിലാണ്.

അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്റെ പേരില് ആരും സലാം ചൊല്ലുകയില്ല, എന്റെ റൂഹ് എനിക്ക് അള്ളാഹു മടക്കി തരികയും ഞാന് സലാം മടക്കുകകയും ചെയ്തിട്ടല്ലാതെ (അബൂദാവൂദ്)


അലി(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവനാണ് സത്യത്തില് ലുബ്ധന്. (തനിക്ക് നിര്ബന്ധമായ സ്വലാത്ത് ചൊല്ലിക്കൊണ്ട് ബാധ്യത നിറവേറ്റാത്തത് മൂലം തനിക്ക് ലഭിക്കേണ്ട മഹത്തായ നേട്ടങ്ങള് പലതും അവന് കിട്ടാതെ വരും) (തിര്മിദി)


അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ!(നിന്ദ്യനും നിസ്സാരനുമാവട്ടെ) (തിര്മിദി)

Monday, 8 May 2017

ബറാഅത്ത് രാവ് തെളിവുകളിലൂടെ

സത്യ വിശ്വാസികളേ   പുണ്യത്തിന്‍റെ   പൂക്കാലമിതാ  വന്നണയുന്നു,  ഇസ്ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇസ്റാഅ്  മിഅ്റാജ് ഉള്‍കൊള്ളുന്ന റജബ് മാസം  നമ്മില്‍ നിന്നകന്നു,  പുണ്യറമളാനിനു സ്വാഗതമോതി ശഅ്ബാന്‍ മാസമിതാ കടന്നു വന്നിരിക്കുന്നുശഅ്ബാന്‍പതിനെഞ്ചാം രാവിനെയാണ്  ലൈലത്തുല്‍ ബറാഅത്ത് അഥവാ ബറാഅത്ത് രാവ്‌ എന്ന്  പറയുന്നത്. മറ്റു  രാവുകളെ  അപേക്ഷിച്ച്   രാവിനു പുണ്യമുണ്ടെന്നു ഖുര്‍ആനും സുന്നത്തും  സലാഫുസ്വാലിഹീങ്ങളുടെ  ചര്യയുംപഠിപ്പിക്കുന്നു,  അതുകൊണ്ടാണ് അ്ബാന്‍ 15 ബറാഅത്ത് ദിനമായി  മുസ്ലിം ലോകം ആചരിക്കുന്നത്.

ചുരക്കത്തില്‍ ബറാഅത്ത് രാവും തിന്‍റെ പകലും ആരാധനാ      കര്‍മ്മങ്ങള്‍ ചെയ്യുവാന്‍  ഏറ്റവും നല്ല സമയവും  ദിവസവും മാണെന്ന്അതില്‍ വിര്‍വ്വഹിക്കപ്പെടുന്ന അമലുകള്‍ക്ക് പ്രത്യേകം പുണ്യമുണ്ടെന്നും ഖുര്‍ആന്‍-സുന്നത്ത്-പൂര്‍വ്വീക  ചര്യ  തുടങ്ങിയവയിലൂടെ തെളിഞ്ഞിരിക്കെ അതിനെ  ശിര്‍ക്കും  കുഫ്റും  ബിദ്അത്തുമാക്കി  പരിഹസിച്ചു    തള്ളുന്ന പുത്തന്‍ വാദക്കാരുടെ ശര്‍റില്‍  നിന്നും  നമ്മുടെ     ഈമാനിനെ  നാംകാത്തുസൂക്ഷിക്കുക .

ബറാഅത്ത്  രാവില്‍ ചൊല്ലേണ്ട  പ്രത്യേക  ദിക്ര്‍  ദുആ

 (ശഹബാന്‍ 14  മഗ്’രിബിന്‍റെയും ഇഷാഇന്‍റെയും  ഇടയില്‍  ചൊല്ലണം)

1) യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം ഓതുക

നിയ്യത്ത്:

  1.  ദീര്‍ഘായുസ്സിനു വേണ്ടി

  2. ഭക്ഷണത്തില്‍ വിശാലത  ലഭിക്കാന്‍

  3. ആഫിയത്തും ബറക്കത്തും ലഭിക്കാന്‍

2) സൂറത്ത്  ദുഖാന്‍  ഒരു പ്രാവശ്യം  ഓതുക.

3) താഴെ പറയുന്ന ദുആ 70 പ്രാവശ്യം ചൊല്ലണം:

4) താഴെ പറയുന്ന ദിക്ര്‍  100  പ്രാവശ്യം ചൊല്ലണം:

(നബി (സ) തങ്ങളുടെ പേരില്‍ 100 പ്രാവശ്യം സ്വലാത്ത് , 

حَسبِي الله وَنِعمَ الوَكِيل എന്ന ദിക്ര്‍  100 പ്രാവശ്യം എന്നിവ അധികരിപ്പിക്കുന്നതും നല്ലതാണ്)

5) താഴെ പറയുന്ന ദുആ ചെയ്യണം:

bara-n2 -f


Friday, 5 May 2017

വാട്സാപ്പിലൂടെ കള്ളത്തര പ്രചരണം

ധാത് അൻവാത് -




ശിർക്ക് കര്മത്തിലും വരുമെന്നും ബറക്കത്തെടുക്കല് ശിര്ക്കാണെന്നും  സമർത്ഥിക്കാൻ മുജായിദ് മൗലവിമാര് വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ പാവപ്പെട്ട മുസ്ലീങ്ങളെ കബളിപ്പിക്കാന്  കൊണ്ടുവരുന്ന ഒരു ഉദാഹരണം കാണുക..

===================================================
ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് ചോദിച്ചാല് മാത്രമേ ശിര്ക്ക് വരുകയുള്ളൂ എന്ന മുസ്ലിയാക്കന്മാരുടെ വാദം നബി(സ)യുടെ വാക്ക് കൊണ്ട് പൊളിയുന്നത് കാണുക

عَنْ الزُّهْرِي, أَنَّ أَبَا وَاقِد اللَّيْثِيّ , قَالَ : خَرَجْنَا مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قِبَل حُنَيْن , فَمَرَرْنَا بِسِدْرَةٍ , قُلْت : يَا نَبِيّ اللَّه اِجْعَلْ لَنَا هَذِهِ ذَات أَنْوَاط كَمَا لِلْكُفَّارِ ذَات أَنْوَاط ! وَكَانَ الْكُفَّار يَنُوطُونَ سِلَاحهمْ بِسِدْرَةٍ يَعْكُفُونَ حَوْلهَا . فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ : " اللَّه أَكْبَر ! هَذَا كَمَا قَالَتْ بَنُو إِسْرَائِيل لِمُوسَى : اِجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَة , إِنَّكُمْ سَتَرْكَبُونَ سُنَن الَّذِينَ مِنْ قَبْلكُمْ

"അബു അബുവാഖിദ് ലയ്സി (റ)വില് നിന്നും നിവേദനം : ഞങ്ങള് റസൂലുല്ലാഹി(സ)യുടെ കൂടെ ഹുനൈന് യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്ക്ക് ബറക്കത്തിനു വേണ്ടി അവരുടെ ആയുധങ്ങള് കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅന്വാത് എന്ന പേരില് അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോൾ ഞങ്ങള് നബി (സ)യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്റെ നബിയേ.,അവര്ക്കുള്ളതുപോലെ ഞങ്ങള്ക്കും ഒരു ദാത്തു അന്വാത്ത് നിശ്ചയിച്ചു തരിക. അപ്പോള് നബി (സ)പറഞ്ഞു : അല്ലാഹു അക്ബര് .ഇത് മൂസയോട് ബനൂ ഇസ്രാഈല്യര് അവര്ക്ക് പല ഇലാഹുകളുള്ളത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്ക്ക് മുമ്പുള്ളവരുടെ ചര്യയെ നിങ്ങള് പിന്തുടരുക തന്നെ ചെയ്യുന്നതാണ് . ( തിര്മുദി )

ഇവിടെ സഹാബികള് ആ മരത്തെ ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് തേടിയോ മുസ്ലിയാക്കന്മാരെ...ഇല്ലല്ലോ. എന്നിട്ടും എന്തെ നബി(സ) അത് ഇലാഹാക്കലാണ് എന്ന് പറഞ്ഞത്..? യുദ്ധത്തില് വിജയിക്കുവാന് വേണ്ടി കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി സൃഷ്ട്ടികളില് നിന്നും ഗുണംപ്രതീക്ഷിച്ചപ്പോള് ആ സൃഷ്ടികളില് ഇലാഹിന്റെ ഗുണങ്ങള് പ്രതീക്ഷിക്കയാണ് അവര് ചെയ്തത്. അത്തരത്തില് കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി ഗുണദോഷങ്ങള് ചെയ്യാന് കഴിവുള്ളവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് തന്നെ അവര് ഏകനായ ഇലാഹില് അവര് പങ്ക് ചേര്ത്തു.. അതാണ്‌ ഇലാഹാക്കി എന്ന് നബി(സ) പറഞ്ഞത്.

അപ്പോൾ ആ തേട്ടം തന്നെ ശിർക്കായി. അവിടെ മുശ്രികീങ്ങൾ മരത്തെ ഇലാഹാണെന്നു വിശ്വസിച്ചിട്ടില്ല, മരത്തെ ആരാധിച്ചിട്ടില്ല. അവർ ബറകത്ത് എടുക്കുക മാത്രമാണ് ചെയ്തത്..
===================================================
മറുപടി-

വന്നു വന്ന് തട്ടിപ്പിന്റെ പര്യായം തന്നെ മുജായിദ് എന്നായിട്ടുണ്ട്..
അങ്ങനെ ദാത്ത് അന്‍വാത്തിനെ കുറിച്ച് നബി (സ) യോട് സ്വഹാബാക്കൾ ചോദിച്ചപ്പോൾ ആ ചോദ്യം തന്നെ ശിർക്കായി എന്നും അവർ മുശ്രികീങ്ങളായി എന്നുമുള്ള മുജായിദിന്റെ കണ്ടുപിടിത്തം കൊള്ളാം..

അല്ലെങ്കിലും സ്വാഹാബാക്കളെ പോലും മുശ്രികീങ്ങളാക്കാൻ ശ്രമിക്കുന്ന നിങ്ങൾ പിന്നെ ഞങ്ങൾ സുന്നികളെ മുശ്രികീങ്ങൾ എന്ന് വിളിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ.. :p

എന്തായാലും നിങ്ങളുടെ തട്ടിപ്പ് നടക്കില്ല മുജായിദേ..
ഇനി മറുപടി പറയൂ..
മുകളിലെ ഇബാറത്തിൽ മുശ് രിഖുകള്‍ " ബറക്കത്തിന്ന് വേണ്ടി " ആയിരുന്നു ദാത് അന്വാത് എന്ന പേരിൽ ഒരു മരത്തെ നിശ്ചയിച്ചിരുന്നത് എന്ന് പറഞ്ഞുവല്ലോ❓❓
ആ ഇബാറത്തിൽ ബറക്കത്തിന്ന് വേണ്ടി മാത്രമായിരുന്നു എന്നത് എവിടെ ❓❓❓
കാണിക്കൂ,, അത് എത് വാക്കിനുള്ള അർത്ഥമാണ്..❓❓

മുജായിദ് ആപ്പീസിൽ നിന്ന് കിട്ടുന്നത് ഇങ്ങനെ പോസ്റ്റു ചെയ്തു ഞങ്ങളെ പൊട്ടീസാക്കാന് നോക്കണ്ട..

മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി (സ) പറയാൻ കാരണം..

മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്...

ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു. മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;

: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، وهي شجرة كانوا يعبدونها ويعلقون عليها المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهة

മുശ്രികീങ്ങൾ ധാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ധാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ (സ) യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്, അവർ ആ മരത്തെ ആരാധിച്ചിരുന്നു, മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര്‍ മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്..

ഇനി ബറക്കത്തെടുക്കല് ശിര്ക്കാണോ എന്നു പരിശോധിക്കാം..
നബി (സ)യുടെ വിയര്പ്പു കൊണ്ടും മുടി കൊണ്ടും തുപ്പലു കൊണ്ടുമൊക്കെ സഹാബികള് ബര്ക്കത്തെടുത്തിരുന്നതായി ധാരാളം ഹദീസുകളില് കാണാം..

അതൊന്നും ഇവിടെ പരാമര്ശിക്കുന്നില്ല. മഹാന്മാർ സ്പര്ശിച്ച വസ്ത്രം ബർകത്തുദ്ദേശിച്ച് കഫൻ തുണിയിൽ ഉള്പെടുത്തുന്നതിന് നബി(സ) തന്നെ പ്രോത്സാഹനം നല്കിയിട്ടുണ്ട്.

ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു..

ഉമ്മു അത്വിയ്യ (റ) യിൽ നിന്നും നിവേദനം :അവർ പറയുന്നു. നബി(സ) യുടെ പുത്രി വഫാത്തായപ്പോൾ നബി(സ) ഞങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. " അവരെ നിങ്ങൾ മൂന്നോ അഞ്ചോ നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലധികമോ പ്രാവശ്യം താളി ഉപയോഗിച്ച്  കുളിപ്പിക്കുക. അവസാനത്തെ കഴുകലിൽ  കർപ്പൂരവും ഉപയോഗിക്കണം. കുളിപ്പിക്കൽ കഴിഞ്ഞാൽ എന്നെ നിങ്ങൾ വിവരം അറിയിക്കുകയും  വേണം.".  കുളിപ്പിക്കൽ കഴിഞ്ഞപ്പോൾ  ഞങ്ങൾ നബി(സ)യെ വിവരം അറിയിച്ചു. അപ്പോൾ നബി(സ) അവിടത്തെ വസ്ത്രം ഞങ്ങളെ ഏല്പിച് അത് അവരുടെ ശരീരത്തെ സ്പര്ശിക്കുന്ന അടിവസ്ത്രം ആക്കാൻ ഞങ്ങളെ നിർദ്ദേശിച്ചു.അരയുടുപ്പ് എന്നാണ് മഹതി ഉദ്ദേശിക്കുന്നത് .(ബുഖാരി 1175)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ  കൊണ്ട്  ബറക്കത്തെടുക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ്‌ പ്രസ്തുത ഹദീസ്.(ഫത് ഹുൽ ബാരി 4/270).

ഇമാം നവവി (റ) എഴുതുന്നു:
നബി(സ) യുടെ വസ്ത്രം മകളുടെ ശരീരത്തെ സ്പർശിക്കുന്ന വസ്ത്രമാക്കുന്നതിലുള്ള തത്വം അതുകൊണ്ട്  മകൾക്ക് ബറക്കത്ത് ലഭ്യമാക്കലാണ്. അതിനാല്  സദ് വ്രതരുടെ ആസാറുകൾ കൊണ്ടും അവരുടെ വസ്ത്രങ്ങളെ കൊണ്ടും ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ശർഹുമുസ്ലിം 3/353).

നബി(സ) യിൽ നിന്ന് നേരിട്ട് ദീൻ മനസ്സിലാക്കിയ സ്വഹാബത് (റ) മരിച്ചാൽ കഫൻ ചെയ്യുന്നതിനായി നബി(സ) യുടെ വസ്ത്രം ചോദിച്ചു വാങ്ങിയിരുന്നതായും  ഹദീസിൽ വന്നിട്ടുണ്ട്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ മറെറാരു സംഭവം കാണുക.

സഹ്ൽ(റ) വിൽ നിന്നു നിവേദനം: "ഒരു പുതിയ വസ്ത്രവുമായി ഒരു സ്ത്രീ നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.: " നബിയേ, അങ്ങേക്ക് ധരിപ്പിക്കാനായി ഞാനെന്റെ കൈ  കൊണ്ട് നെയ്ത് ഉണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും". അപ്പോൾ നബി(സ) അതിലേക്ക് ആവശ്യമുള്ള നിലയിൽ തന്നെ ആ വസ്ത്രം സ്വീകരിച്ചു. തുടർന്ന് ആ വസ്ത്രം ധരിച്ച് നബി (സ) ഞങ്ങളിലേക്ക് വന്നപ്പോൾ ഒരാൾക്ക്‌ ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബി(സ) യോട്  പറഞ്ഞു.  "എത്ര നല്ല വസ്ത്രം! അതെനിക്ക് നല്കിയാലും". ഇത് കേട്ട് സ്വഹാബാകിറാം (റ) ഇപ്രകാരം പ്രതികരിച്ചു.: " നബി(സ) തനിക്ക് ആവശ്യമുണ്ടായിട്ടാണല്ലോ ആ വസ്ത്രം ധരിച്ചത്. ചോദിച്ചാൽ നബി(സ) മടക്കുകയില്ലെന്നു മനസ്സിലാക്കി താങ്കൾ ആ വസ്ത്രം ആവശ്യപ്പെടുകയാണോ?" . അപ്പോൾ അദ്ദേഹം വിശദീകരിച്ചു " നബി(സ) യോട് ഞാനാ വസ്ത്രം ആവശ്യപെട്ടത്‌ എനിക്കു ധരിക്കാനല്ല. മറിച്ച് ഞാൻ മരിച്ചാൽ എന്നെ അതിൽ കഫൻ ചെയ്യാനാണ്. സഹ്ൽ (റ) പറയുന്നു. ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻ തുണിയായി മാറി". (ബുഖാരി 1198)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ഫത് ഹുൽ ബാരി : 4/318)

ബറക്കത്തെടുക്കല് ഇസ്ലാമികമാണെന്നതിന് ഇതു പോലെ നൂറ് നൂറ് തെളിവുകളുണ്ട് ഹദീസ് ഗ്രന്ഥങ്ങളില്..
 ബറക്കത്തെടുക്കല് ശിര്ക്കാണെന്ന മുജാ ജമാ താഗൂത്തിയന് വാദങ്ങളാണ് ഇസ്ലാമികമല്ലാത്തതെന്നു വ്യക്തം..

Courtesy - ഷാഹദ് അയ്യർ

Moosa sonkal's post

Saturday, 29 April 2017

വഹ്ഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകളും ഘണ്ടനങ്ങളും ഭാഗം 2

സൂറത്ത് യൂനുസിലെ പതിനെട്ടാമത്തെ ആയതിനു ഇമാം റാസി(റ) നല്‍കിയ വിശദീകരണത്തിലെ ഒരു ഇബാറത്തിന്റെ പകുതി മാത്രം എടുത്തു ഉദ്ധരിച്ചു ഇസ്തിഘാസാ വിരുദ്ധർ വ്യാപകമായി തെറ്റിധരിപ്പിക്കാറുണ്ട്.എന്താണ് സത്യമെന്ന് ഞമ്മൾക്ക്‌ പരിശോദിക്കാം.


ആദ്യം അവർ ദുർവ്യാഗ്യാനം  ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം..

ഇതാണ് ആ ആയത്ത്.

  وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ ۚ قُلْ أَتُنَبِّئُونَ اللَّـهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِ‌كُونَ (يونس 18)

ഏതാണ്ട് വാക്കര്‍ത്ഥം:

"അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അല്ലാഹുവിനെ കൂടാതെയുള്ള, ബിംബങ്ങളെ അവര്‍ ആരാധിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ ഈ ബിംബങ്ങള്‍ ശുപാര്‍ശകരാണെന്നു അവര്‍ പറയുകയും ചെയ്യുന്നു. നബിയെ അവരോടു ചോദിക്കുക. ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങള്‍ അവനു അറിയിച്ചു കൊടുക്കുകയാണോ? അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനും ആണ്”.

أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله .

ഈ ബിംബങ്ങളെയും വിഗ്രഹങ്ങളെയും അവര്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപങ്ങളില്‍ പ്രതിഷ്ടിച്ചു. അങ്ങനെ ഈ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ, ആ മഹാന്മാര്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകര്‍ ആകും എന്ന് അവര്‍ വാദിച്ചു. തതുല്യമാണ് ഇക്കാലത്ത് മഹാന്മാരുടെ ഖബ്രുകളെ ആദരിക്കുന്നതില്‍ വ്യാപ്രുതരായ സൃഷ്ടികളില്‍ അധികം പേരുടെയും ചെയ്തികള്‍. ആ മഹാന്മാരുടെ ഖബറുകള്‍ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്കുള്ള ശുപാര്‍ശകര്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് അവര്‍.

ഖണ്ഡനം.

മൗലവി ഉദ്ദരിച്ച ആയത്തും സുന്നികൾ നടത്തുന്ന തവസ്സുലുമായി യാതൊരു ബന്ധമില്ല. സുന്നികൾ നടത്തുന്ന തവസ്സുലിനെ വിമർശിക്കാൻ ഒരൊറ്റ തെളിവ് കിട്ടാത്തത് കൊണ്ടായിരിക്കാം വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ആയത്ത് ഉദ്ദരിച്ചത്.ഈ ആയത്തിന്റെ മുമ്പും ശേഷവുമുള്ള വചനങ്ങൾ പരിശോദിച്ചാൽ മനസ്സിലാകുന്നത് പരലോകത്തെ നിഷേധിക്കുകയും ദൈവപുത്രിമാരിൽ വിശ്വസിക്കുകയും അല്ലഹുവിനെയല്ല ബിംബങ്ങലെയാണ് ആരാധിക്കെണ്ടതെന്നു ജല്പ്പിക്കുകയും ആ ബിംബങ്ങളെ ആരാധിക്കുകയും ചൈതിരുന്നതിനെ കുറിച്ചാണ് മേല ആയത്തിൽ പറഞ്ഞിട്ടുള്ളത്  എന്നാണു. അല്ലാതെ സുന്നികൾ നടത്തുന്ന തവസ്സുലിനെ കുറിച്ച് അതിൽ യാതൊരു പരമാർഷവുമില്ല. തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന എല്ലാ ആയത്തുകളുടെയും അവസ്ഥ

ഇതാണ്. ഇക്കാര്യം പുത്തൻവാദികളുടെ നേതാവ് ശൌകാനി തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക. 
 وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)

അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).

ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ശൌകാനി തന്നെ അസ്ഥാനത്താണെന്ന്  പറഞ്ഞ ആയത്തുകളാണ് കേരളത്തിലെ മൌലവിമാർ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് സ്താപിക്കാമെന്ന വ്യാമോഹത്തോടെ  ഉദ്ദരിക്കുന്നതെന്നു മുകളിലെ ഉദ്ടരിനിയിൽ നിന്ന് സ്പഷ്ടമാണല്ലോ.


തങ്ങളുടെ ദൈവങ്ങൾ അല്ലാഹുവിന്റെ അനുമദിയൊ നിർദ്ദേശമോ കൂടാതെ തങ്ങൾക്കു ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ചതാണ് മൗലവി ഉദ്ദരിച്ച ആയത്ത്.അതിനെ ഖൻഡിച്ചുകൊണ്ടാണ്  "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്".(അൽബഖറ 255) എന്ന് അള്ളാഹു ചോദിച്ചത്.ഇക്കാര്യം ഇമാം റാസി(റ) യുടെ വിവരണത്തിൽ നിന്ന് തന്നെ വ്യതമാണ്. അദ്ദേഹം എഴുതുന്നു: 
قوله: {مَن ذَا الذى} استفهام معناه الإنكار والنفي، أي لا يشفع عنده أحد إلا بأمره وذلك أن المشركين كانوا يزعمون أن الأصنام تشفع لهم وقد أخبر الله تعالى عنهم بأنهم يقولون {مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى الله زُلْفَى}  وقولهم: {هَؤُلاء شفعاؤنا عِندَ الله}(التفسير الكبير: ٣/٤٤٨)


അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ ആരും അവന്റെയടുക്കൽ ശുപാർശപറയുകയില്ലെന്നാണ് ഈ ചോദ്യത്തിന്റെ താല്പര്യം. അങ്ങനെ ചോദിക്കാൻ കാരണം മുശ്രിക്കുകൾ അവരുടെ ബിംബങ്ങൾ അവർക്കുവേണ്ടി ശുപാർശപറയുമെന്ന് വാദിച്ചിരുന്നു. "അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയല്ലാതെ ഞങ്ങൾ അവർക്ക് ഇബാദത്തെടുക്കുന്നില്ല". "ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാര്ഷകരാണ്  എന്നൊക്കെ പറഞ്ഞിരുന്നതായി അള്ളാഹു തന്നെ പറഞ്ഞിട്ടുണ്ട്.(റാസി 3/448)


അപ്പോൾ "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്" എന്ന് അള്ളാഹു ചോദിച്ചത് ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർഷകരാണ്"  എന്ന മുശ്രിക്കുകളുടെ വാദത്തിന്റെ ഖൻഡനമാനെന്നാണ് ഇമാം റാസി(റ) തന്നെ പറയുന്നത്. അത് അവർക്കുള്ള ഖൻഡനമാകേണമെങ്കിൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ ദൈവങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് അവർ വിശ്വസിക്കണമല്ലോ. ഇക്കാര്യം ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:
إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321

ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321).

അപ്പോൾ അല്ലാഹുവിന്റെ അനുവാദവും നിർദ്ദേശവും കൂടാതെ ആരെങ്കിലും അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുമെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന ഒരു മുസ്ലിമും അപ്രകാരം വിശ്വസിക്കുന്നില്ല. ഇക്കാര്യം ശൌകാനി തന്നെ വ്യക്തമാക്കിയതാണ്. അതിനാല പ്രസ്തുത ആയത്തിന്റെ പരിധിയിൽ തവസ്സുൽ ചെയ്യുന്ന മുസ്ലിംകൾ കടന്നുവരുന്നതല്ല. എന്നിരിക്കെ മുശ്രിക്കുകളിൽ അവതരിച്ച ആയത്ത് വിശ്വാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് കടുത്ത പാതകമാണ്. അത് ഖാവാരിജുകളുടെ സ്വഭാവമായിരുന്നുവെന്നു മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നു ഉമർ(റ) നെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.


അമ്പിയാക്കൾ,ഔലിയാക്കൾ ,മലക്കുകൾ ,പണ്ഡിതൻമാർ, സത്യവിശ്വാസികൾ തുടങ്ങി പലരും ആഖിറത്തിൽ പാപികളായ വിശ്വാസികൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് ഖുർആനിൽ സൂചിപ്പിക്കുകയും ഹദീസിൽ വ്യക്തമായി പ്രസ്ഥാപിക്കുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവരെല്ലാം വിശ്വാസികളുടെ ശുപാർഷക്കാരാനെന്നു വിശ്വസിക്കൽ ഖുർആനും സുന്നത്തും അംഗീകരിക്കുന്നതിന്റെ ഭാഗമാണ്. അതിനാല മുസ്ലിംകൾ വിശ്വസിക്കുന്ന ശുപാർശയും മുശ്രിക്കുകൾ വിശ്വസിക്കുന്ന ശുപാർശയും തമ്മിൽ വ്യത്യാസമുണ്ടായേ മതിയാവൂ. ആ വ്യത്യാസമാണ് ഇമാം റാസി(റ) യുടെ  മുന് വിവരണത്തിൽ കാണുന്നത്.

മൗലവിയുടെ തെറ്റായ ആശയം ജൽപ്പിക്കാൻ ഇമാം റാസി (റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്.എന്നാൽ ഇമാം റാസി(റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്. എന്നാൽ ഇമാം റാസി(റ) ഇബാറത്ത് ഒരിക്കലും മൌലവിക്ക് അനുകൂലമല്ല.കാരണം അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ അവന്റെ അടുക്കൽ ദൈവങ്ങൾ ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ വാദം എടുത്തുപറയുന്ന "ഇക്കൂട്ടർ അല്ലാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകരാന് എന്നാ ആയത്തിന്റെ വിശദീകരണത്തിലാണ് ഇമാം റാസി(റ) അപ്രകാരം പ്രസ്ഥാപിച്ചിരിക്കുന്നത്. അതിനാൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെയുള്ള ശുപാർശയാണ് അവിടെയും ഉദ്ദേശ്യമെന്നത് വ്യക്തമാണ്. അത്തരം ഒരു ശുപാർശയിൽ മുസ്ലിംകൾ വിശ്വസിക്കുന്നില്ല. അതിനാൽ ഇമാം റാസി(റ) യുടെ പരമാർഷം ഖബ്ർ പൂജ നടത്തുന്ന മുശ്രിക്കുകളെ കുറിച്ചാണ്. മഹാന്മാരെ സന്ദർശിക്കുന്ന മുസ്ലിംകളെ കുറിച്ചല്ല. മുസ്ലിംകൾ ശുഹദാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബ്റുകളെ ആദരിക്കുന്നതും ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാനെന്നതിനു രേഖയായാണ്  ഇമാം റാസി(റ)  അവതരിപ്പിക്കുന്നത്. ഇമാം റാസി(റ) യുടെ പരമാർഷം കാണുക. 
أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)

നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണെന്ന് നാം പറഞ്ഞ ആശയത്തിന് ഇത് രേഖയാണ്. (റാസി 2/443) .

അപ്പോൾ മുസ്ലിംകളുടെ സിയാറത്തിനെയല്ല ഇമാം റാസി(റ) ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമാണ്. ഇമാം റാസി(റ) യുടെ കാലത്തുണ്ടായിരുന്ന ചില വ്യാജ സിദ്ദന്മാരെ കുറിച്ച് മറ്റൊരിടത്ത് അദ്ദേഹം ഇപ്രകാരം പറയുന്നുണ്ട്. 
 أن الجهال والحشوية إذا بالغوا في تعظيم شيخهم وقدوتهم ، فقد يميل طبعهم إلى القول بالحلول والاتحاد ، وذلك الشيخ إذا كان طالبا للدنيا بعيدا عن الدين ، فقد يلقي إليهم أن الأمر كما يقولون ويعتقدون ، وشاهدت بعض المزورين ممن كان بعيدا عن الدين كان يأمر أتباعه وأصحابه بأن يسجدوا له ، وكان يقول لهم : أنتم عبيدي ، فكان يلقي إليهم من حديث الحلول والاتحاد أشياء ، ولو خلا ببعض الحمقى من أتباعه ، فربما ادعى الإلهية(التفسير الكبير: ٣٧/١٦)

വിഡ്ഢികളിൽ ചിലര് അവരുടെ ശൈഖിനെ അമിതമായി ബഹുമാനിച്ച് അവസാനം ഷൈഖും ദൈവവും ഒന്നാണെന്ന അവതാരവാദത്തിലേക്ക് എത്തിച്ചേരുന്നു. ഭൌതിക നേട്ടങ്ങൾ ആഗ്രഹിക്കുന്നവനും മതത്തിൽ നിന്ന് അകന്നുഅവനുമായ കള്ള ഷൈഖാകുമ്പോൾ  ഇത്തരം അവതാരവാദത്തെ മുരീദുമാർക്കു പറഞ്ഞു കൊടുക്കുന്നു. എന്ന് മാത്രമല്ല മുരീദുകാരോടു തനിക്ക് സുജൂദു ചെയ്യാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഇത്തരം കള്ള ഷൈഖന്മാരെ ഞാൻ തന്നെ നേരിൽ കണ്ടിട്ടുണ്ട്. വിഡ്ഢികളായ മുരീദുമാരുമായി താൻ തനിച്ചാകുമ്പോൾ താൻ ദൈവമാനെന്നുകൂടി ആ ശൈഖ് വാദിക്കാരുണ്ട്(റാസി : 16/37)

ഇത്തരം കള്ള ഷൈഖുമാർ കേരളത്തിലുമുണ്ട്. ചേറ്റൂർ,കൊരുൽ,ശംസിയ്യ തുടങ്ങിയ കള്ള ത്വരീഖത്തുകാർ ഉദാഹരണം. ഇത്തരം വിശ്വാസ ആചാരങ്ങളാണ് ഇമാം റാസി(റ) ഇവിടെ വിവരിച്ചത്. ഇത്തരം വിശ്വാസക്കാർ അവരുടെ ഷൈഖൻമാരുടെ ഖബ്റുകളെ  ആരാധിക്കുന്നത് അറേബിയൻ മുശ്രിക്കുകളുടെ പ്രവർത്തിയോടു തുല്യമാണെന്ന്  പറയാവുന്നതാണ്. ഇവരുടെയും അവരുടെയും വീക്ഷണത്തിൽ യാതൊരു വ്യത്യാസവുമില്ല. ദൈവമാണെന്നോ ദാവാവതാരമാണെന്നോ ഉള്ള വിശ്വാസമാല്ലാതെ മഹത്തുകളുടെ ഖബ്റ് ആദരിക്കുന്നതിനെ ഒരിക്കലും ഇമാം റാസി(റ) എതിർക്കുന്നില്ലെന്നു നേരത്തെ ഉദ്ദരിച്ച ഇമാം റാസി(റ) യുടെ ഇബാറത്തിൽ നിന്ന് വ്യക്തമാണല്ലോ.  

വഹ്ഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകളും ഘണ്ടനങ്ങളും

ഭാഗം 1





إِذْ تَسْتَغِيثُونَ رَ‌بَّكُمْ فَاسْتَجَابَ لَكُمْ أَنِّيمُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْ‌دِفِينَ ﴿الأنقال- ٩﴾
നിങ്ങള്‍ നിങ്ങളുടെരക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായിആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍നിങ്ങള്‍ക്കു മറുപടി നല്‍കി.
ഇവിടെ കാര്യകാരണ ബന്ധങ്ങൽക്കതീതമായി സഹായം നബി(സ) യും സ്വഹാബത്തും അല്ലാഹുവോടാണ് ചോദിച്ചത്.
അല്ലാഹു  പറയുന്നു :

إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖفَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ ﴿الأعراف:١٩٤﴾
തീര്‍ച്ചയായുംഅല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ളദാസന്‍മാര്‍ മാത്രമാണ്‌.എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
അല്ലാഹു  പറയുന്നു :

لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَسْتَجِيبُونَ لَهُمبِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَادُعَاءُ الْكَافِرِ‌ينَ إِلَّا فِي ضَلَالٍ ﴿١٤:الرعد﴾
അവനോടുള്ളതുമാത്രമാണ്ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരുംഅവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം)വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.

അല്ലാഹു  പറയുന്നു :

إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَااسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُ‌ونَ بِشِرْ‌كِكُمْ ۚ وَلَايُنَبِّئُكَ مِثْلُ خَبِيرٍ‌ ﴿١٤:فاطر﴾
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരംനല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ആരുമില്ല.
അല്ലാഹു  പറയുന്നു :

أَمْوَاتٌ غَيْرُ‌ أَحْيَاءٍ ۖ وَمَا يَشْعُرُ‌ونَ أَيَّانَ يُبْعَثُونَ ﴿النحل:٢١﴾
അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍)മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്അവര്‍ അറിയുന്നുമില്ല.
അല്ലാഹു  പറയുന്നു :


وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّايَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ ﴿٥:الأحقاف﴾
അല്ലാഹുവിനു പുറമെ,ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്ഉത്തരം നല്‍കാത്തവരെവിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റിബോധമില്ലാത്തവരാകുന്നു.
അല്ലാഹു  പറയുന്നു :

قُلْ إِنَّمَا أَدْعُو رَ‌بِّي وَلَا أُشْرِ‌كُ بِهِ أَحَدًا ﴿الجن:٢٠﴾
(നബിയേ,)പറയുക: ഞാന്‍ എന്‍റെരക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍പങ്കുചേര്‍ക്കുകയില്ല.


أَلَيْسَ اللَّـهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَنيُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ ﴿الزمر:٣٦﴾
തന്‍റെ ദാസന്ന് അല്ലാഹുമതിയായവനല്ലയോ? അവന്ന്പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹുപിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
നബി(സ) പറയുന്നു :

الدّعاء هو العبادة(جامع الترمدي: ٢٨٩٥)
"പ്രാർത്ഥന അതാണ്‌ ആരാധന". (തുർമുദി : 2895)




നബി(സ) പറയുന്നു :
إذا سأَلتَ فاسألِ الله، وذا استعنتَ فاستعنباللهِ(ترمذي)
നീ ചോദിക്കുകയാണെങ്കിൽഅല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക".(തുർമുദി: 2440)



ഇത്തരം ആയത്തുകൾ മഹാൻമാരോട്മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കും ബാധകമെന്നാനു പുത്തൻവാദികൾ പറയുന്നത്. എന്നാൽ ഉപര്യക്തആയതുകളുടെയും ഹദീസുകളുടെയും വിവക്ഷ എന്താണെന്ന് നമുക്ക് പരിശോദിക്കാം.

പുത്തൻവാദികൾക്ക്  മറുവടി.
അല്ലാഹുവിന്റെഅനുവാദവും ഉദ്ദേശ്യവും വേണ്ടുകയും കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാനുംസമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിത്തരാനും കഴിവുള്ള ഇലാഹുകലുണ്ടെന്നുവിശോസിച്ച മക്ക മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയ സഹായർതനയുംഇബാദത്തുമാനു പ്രസ്തുത വചനങ്ങളിൽ പരമാർഷിക്കുന്നദ്.അല്ലാതെ മുഅജിസത്ത് കറാമത്തിലുടെഅൻബിയ-ഔലിയാക്കൾ സഹായിക്കുമെന്ന വിശ്വാസത്തോടെ സത്യാ വിശ്വാസികൾഅവരോടു നടത്തുന്ന സഹയാർതനയല്ല.പ്രസ്തുത വചനങ്ങൾക്ക് പൂർവ്വകാലമുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങളും അവയുടെ മുമ്പും ശേഷവുമുള്ളവചനങ്ങളും പരിശോദിച്ചാൽ തന്നെ ഈ യാതാർത്ഥ്യം ബോധ്യപ്പെടുന്നതാണ്.അതിനാല ഓരോ വചനങ്ങൾക്കും പൂർവ്വകാല മുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങൾആദ്യമായി നമുക്ക് പരിശോദിക്കാം.

അഅറാഫ് 194-ആം വചനംവ്യാഖ്യാനിച്ച് ഇമാം ത്വബ് രി (റ) എഴുതുന്നു.


قال أبو جعفر: يقول جل ثناؤه لهؤلاء المشركين من عبدة الأوثان،موبِّخهم على عبادتهم ما لا يضرهم ولا ينفعهم من الأصنام: (إن الذين تدعون) أيهاالمشركون، آلهةً =(من دون الله), وتعبدونها، شركًا منكم وكفرًا بالله =(عبادأمثالكم)، يقول: هم أملاك لربكم,كما أنتم له مماليك. فإن كنتم صادقين أنها تضر وتنفع، وأنها تستوجب منكم العبادةلنفعها إياكم, فليستجيبوا لدعائكم إذا دعوتموهم, (44) فإن لم يستجيبوا لكم، لأنهالا تسمع دعاءكم, فأيقنوا بأنها لا تنفع ولا تضر; لأن الضر والنفع إنما يكونان ممنإذا سُئل سمع مسألة سائله وأعطى وأفضل، ومن إذا شكي إليه من شيء سمع، فضرّ من استحقالعقوبة، ونفع من لا يستوجب الضرّ. (جامعالبيان)



ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങൾക്ക് ആരാധന ചെയ്തതിന്റെ പേരില് വിഗ്രഹാരാധകരായ മുശ്രിക്കുകളെ ആക്ഷേപിച്ചു അല്ലാഹു പറയുന്നു. ഏ മുശ്രിക്കുകളെ! അല്ലാഹുവേ കൂടാതെയുള്ള ഇലാഹുകളാനെന്ന നിലയിൽ അല്ലാഹുവിൽ അവിവിശ്വസിച്ചും പങ്ക് ചേർത്തും നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ നിങ്ങളെ പൊലൊഎ അല്ലാഹുവിന്റെ ഉടമയിൽ ഉള്ളവരാണ്. അവ ഉപകാരോപദ്രവങ്ങൾ വരുത്തുമെന്നും അവ നിങ്ങള്ക്ക് ഉപകാരം ചെയ്യുന്നതിന്റെ പേരിൽ നിങ്ങളുടെ ആരാധന അർഹിക്കുമെന്നുമുള്ള വാദത്തിൽ നിങ്ങൾ സത്യമാണ് പറയുന്നതെങ്കിൽ നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവർ ഉത്തരം ചെയ്യട്ടെ.നിങ്ങളുടെ വിളി കേൾക്കാത്തത്കൊണ്ട് അവ നിങ്ങള്ക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ അവ ഉപകാരമോ ഉപദ്രവമോ വരുത്തുകയില്ലെന്നു നിങ്ങൾ ഉറപ്പിച്ചുകൊള്ളണം കാരണം ഉപകാരവും ഉപദ്രവവും വരുത്താൻ വിളിക്കുന്നവന്റെ വിളിയും ആവലാതിയും കേൾക്കെണ്ടാതുണ്ടല്ലോ.എന്നിട്ട് ശിക്ഷ അർഹിക്കുന്നവന് ഉപദ്രവവും അല്ലാത്തവർക്ക് ഉപകാരവും ചെയ്യുകയും വേണം(ജാമിഉൽ ബയാൻ :13/321)

നിർജീവവസ്തുക്കളും,കേൾവിഷക്തിയില്ലാതതുമായ വിഗ്രഹങ്ങൾക്ക് ബുദ്ദി ജീവികൾക്ക് പ്രയോഗിക്കുന്ന പദങ്ങൾ ഇവിടെ പ്രയോഗിച്ചതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


كيف يحسن وصفها بأنها عباد مع أنها جمادات؟ وجوابه من وجوه: الأول: أنالمشركين لماادعوا أنها تضر وتنفع، وجب أن يعتقدوا فيها كونها عاقلةفاهمة، فلا جرم وردت هذه الألفاظ على وفق معتقداتهم(التفسير لكبير : ٧\٣٣٥)


വിഗ്രഹങ്ങൾ അചേതന വസ്തുക്കലായിരിക്കെ "ഇബാദ്" എന്ന് അവയെ വിശേഷിപ്പിച്ചതിനു പലരൂപത്തിൽ ഉത്തരം പൂരിപ്പിക്കാവുന്നതാണ്.
ഒന്ന് : വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും വരുത്തമെന്ന് മുശ്രിക്കുകൾ വാദിക്കുമ്പോൾ അവ ബുദ്ദിയുള്ളതും ഗ്രാഹ്യ ശേഷി ഉള്ളതുമാനെന്നു അവർ വിശ്വസിക്കെണ്ടിവരുമല്ലോ.അതിനാൽഅവരുടെ വിശ്വാസം കണക്കിലെടുത്ത് അതോടു യോജിച്ച പദപ്രയോഗങ്ങൾ അള്ളാഹു നടത്തിയെന്ന് മനസ്സിലാക്കാം.(തഫ്സീർ റാസി: 7/335)


ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്. ആയതിന്റെ വിവക്ഷ വിഗ്രഹമാനെന്നു അതിന്റെ മുമ്പും പിമ്പും പരിശോദിച്ചാൽ തന്നെ വ്യക്തമാവും.

സൂറത് റഅദിലെ  പതിനാലാം വചനം വിവരിച് ഇമാം റാസി (റ) എഴുതുന്നു:


ثمقال تعالى : ( والذين يدعون من دونه ) يعني الآلهة الذين يدعونهم الكفار من دون الله : ( لا يستجيبون لهم بشيء ) مما يطلبونه إلا استجابة كاستجابة باسط كفيه إلىالماء ، والماء جماد لا يشعر ببسط كفيه ولا بعطشه وحاجته إليه ، ولا يقدر أن يجيبدعاءه ويبلغ فاه ، فكذلك ما يدعونه جماد ، لا يحس بدعائهم ولا يستطيع إجابتهم ،ولا يقدر على نفعهم (التفسيرلكبير)


അല്ലാഹുവിനെ വിട്ടുകൊണ്ട് സത്യാനിശേദികൾ വിളിക്കുന്ന ദൈവങ്ങൾ വെള്ളത്തിലേക്ക് രണ്ട് കരങ്ങൾ നീട്ടിയവന് ലഭിക്കുന്ന ഉത്തരം പോലെയുള്ള ഉത്തരമല്ലാതെ അവരാവശ്യപ്പെടുന്ന യാതൊന്നിനും അവര്ക്ക് നല്കുകയില്ല. വെള്ളത്തിലേക്ക് കരങ്ങൾ നീട്ടിയവന്റെ ആവശ്യമോ അവന്റെ ദാഹമോ അവൻ തന്റെ കരങ്ങൾ തന്നിലേക്ക് നീട്ടിയ കാര്യമോ നിർജീവിയായ വെള്ളം അറിയുന്നില്ല. അവന്റെ വിളിക്കുത്തരം നൽകാനോ അവന്റെ വായിലേക്ക് സ്വയം  എത്താനോ വെള്ളത്തിനു സാധ്യവുമല്ല.ഇതേ പോലെ സത്യാനിശേദികൾ  വിളിക്കുന്ന ദൈവവും നിരജീവിയാണ്.അവരുടെ വിളി അത് അറിയുന്നില്ല. അവര്ക്കുത്തരം നല്കാനോ ഉപകാരം ചെയ്യുവാനോ അതിനു സാധ്യമല്ല.(റാസി 9/161)

ഇമാം ത്വബ് രീ(റ) എഴുതുന്നു :
(والذين يدعون من دونه) يقول تعالى ذكره: والآلهة التي يَدْعونها المشركون أربابًا وآلهة(جامعالبيان 16/399)


റബ്ബുകളും ഇലാഹുകലുമാനെന്ന നിലയിൽ മുശ്രിക്കുകൾ വിളിക്കുന്ന ഇലാഹുകൾ എന്നാണ് ആയത്തിന്റെ വിവക്ഷ (ജാമുഹുൽ ബയാൻ :16/399)


ഇമാം ബൈളവി(റ) എഴുതുന്നു :
وَالَّذِينَ يَدْعُونَ)أي والأصنامالّذين يدعوهم المشركون

മുശ്രിക്കുകൾ വിളിക്കുന്ന വിഗ്രഹങ്ങൾ എന്നാണ് വിവക്ഷ(ബൈളവി: 3/219)

അബുസ്സുഊദു(റ) എഴുതുന്നു :
وَالَّذِينَ يَدْعُونَ)أي والأصنام الّذين يدعوهم المشركون

മുശ്രിക്കുകൾ വിളിക്കുന്ന വിഗ്രഹങ്ങൾ എന്നാണ് വിവക്ഷ(ബൈളവി: 3/490)
ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.

ഫാത്വിർ പതിനാലാം വചനം വിശദീകരിച്ച് നസഫീ(റ) എഴുതുന്നു:
القرآن الكريم - تفسير نسفي - تفسير سورة فاطر - الآية

{إِن تَدْعُوهُمْ} أي الأصنام {لاَ يَسْمَعُواْ دُعَآءَكُمْ} لأنهم جماد {وَلَوْ سَمِعُواْ} على سبيل الفرض {مَا استجابوا لَكُمْ} لأنهم لا يدّعون ما تدّعون لهم من الإلهية ويتبرءون منها(تفسير نسفي

വിഗ്രഹങ്ങൾ നിർജീവികലായത്  കൊണ്ട് നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവരുത്തരം ചെയ്യുകയില്ല. അവ നിങ്ങളുടെ വിളി കേൾകുമെന്നു സങ്കല്പിച്ചാൽ തന്നെ നിങ്ങൾ വാദിക്കുന്ന പോലെ ഇലാഹാനെന്ന വാദം അവർക്കില്ലാത്തത് കൊണ്ട് നിനഗ്ലുടെ വിളിക്ക് അവരുത്തരം നല്കുന്നതുമല്ല.(തഫ്സീർ നസഫീ : 3/164)


إن تدعوا أيها الناس هؤلاء الآلهة التي تعبدونها من دون الله لا يسمعوا دعاءكم ; لأنها جماد لا تفهم عنكم ما تقولون.

ജനങ്ങളെ! അല്ലാഹുവേകൂടാതെ നിങ്ങൾ ആരാധിക്കുന്ന ഇലാഹുകളെ നിങ്ങൾ വിളിക്കുകയാണെങ്കിൽ അവ നിങ്ങൾ പറയുന്നത് ഗ്രഹിക്കാൻ സാധിക്കാത്ത  നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളിക്ക് അവ ഉത്തരം ചെയ്യുകയില്ല.(ജാമിഉൽ ബയാൻ : 20/453)
അല്ലാമാ ഇബ്നു കസീർ പറയുന്നു :

يعني:الآلهة التي تدعونها من دون الله لا يسمعون دعاءكم ؛ لأنها جماد لا أرواحفيها-ابن كثير 
6/541

അല്ലാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്ന ഇലാഹുകൾ നിർജീവ വസ്തുക്കലായത് കൊണ്ട്  നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.(ഇബ്നു കസീർ : 6/541)
നഹ്ല് സൂറയിലെ 20-21 വചനങ്ങൾ വിവരിച്ച് ഇമാം ഇബ്നുജരീർ (റ) എഴുതുന്നു:

وأوثانكم الذين تدعون من دون الله أيها الناس آلهة لا تخلق شيئا وهي تخلق، فكيف يكون إلها ما كان مصنوعا مدبرا لا تملك لأنفسها نفعا ولا ضرا؟-جامع البيان 17/188

ജനങ്ങളെ! അല്ലാഹുവേ കൂടാതെ നിങ്ങൾ ഇലാഹുകലായി കരുതുന്ന വിഗ്രഹങ്ങൾ യാതൊന്നും സിർട്ടിക്കുകയില്ല. അവ സൃഷ്ട്ടികളുമാണ്. സ്വന്തത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കാത്ത സൃഷ്ട്ടിയും മറ്റൊരാളുടെ നിയന്ത്രനത്തിലുള്ളതും ആവുമ്പോൾ അവ എങ്ങനെ ഇലാഹാകും?(ജാമിഉൽ ബയാൻ :17/188)

ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.
അഹഖാഫ് സൂറയിലെ അഞ്ചാം വചനം വിവരിച്ച് ഇബ്നുജരീർ (റ) എഴുതുന്നു :


وأيّ عبد أضلّ من عبد يدعو من دون الله آلهة لا تستجيب له إلى يوم القيامة: يقول: لا تُجيب دعاءه أبدا, لأنها حجر أو خشب أو نحو ذلك-جامع البيان 22/95


അന്ത്യനാൾവരെ ഉത്തരം ചെയ്യാത്ത ഇലാഹുകളെ അല്ലഹുവേകൂടാതെ വിളിക്കുന്ന അടിമയേക്കാൾ വഴിപിഴച്ചവൻ ആരുണ്ട് . അള്ളാഹു പറയുന്നു. അവന്റെ വിളിക്ക്  ഒരിക്കലും  അവ ഉത്തരം നല്കുകയില്ല. കാരണം അവ കല്ലോ മരമോ അതുപോലെയുള്ള നിർജീവ വസ്തുക്കളോ ആണ്.(ജാമിഉൽ ബയാൻ: 22/95)

ഇമാം റാസി(റ) എഴുതുന്നു :


والمعنى : أنه لا امرأ أبعد عن الحق وأقرب إلى الجهل ممن يدعو من دون الله الأصنام ، فيتخذها آلهة ويعبدها ، وهي إذا دعيت لا تسمع ، ولا تصح منها الإجابة لا في الحال ولا بعد ذلك اليوم إلى يوم القيامة -التفسير الكبير 14/43

അല്ലാഹുവേ വിട്ട് വിഗ്രഹങ്ങളെ വിളിക്കുകയും അവയെ ഇലാഹാക്കി ആരാധിക്കുകയും ചെയ്യുന്നവനെക്കാൾ സത്യത്തിൽ നിന്ന് അകന്നതും അജ്ഞതയിലെക്ക് കൂടുതൽ അടുത്തതുമായ മറ്റൊരു കാര്യവും തന്നെയില്ല. അവയാകട്ടെ വിളി കേൾക്കുകയോ ഇപ്പോഴും ഭാവിയിലും ഉത്തരം നല്കുകയോ  ചെയ്യാൻ പറ്റാത്ത നിർജീവ വസ്തുക്കളാണ്. (റാസി: 14/43)



ജിന്ന് സൂറത്തിലെ 18 ആം വചനത്തിൽ അല്ലാഹുവോട് കൂടെ ഒരാളെയും വിളിക്കരുത് എന്നതിനർത്ഥം മറ്റൊരു ഇലാഹിനെ ആരാധിക്കരുത് എന്നാണ്.

ഇമാം  മാവർദി (റ)(ഹി:364-450) എഴുതുന്നു :

فَلَا تَدْعُوا مَعَ اللَّـهِ أَحَدًا- أي فلا تعبدوا معه غيره-4/338

അല്ലാഹുവിനെ കൂടാതെ മറ്റാരെയും ആരാധിക്കരുത്  എന്നർത്ഥം.(അന്നുകത്ത് വൽ ഉയൂൻ:3/338)
ബൈളവി എഴുതുന്നു :

وَأَنَّ الْمَسَاجِدَ لِلَّـهِ-مختصَّة به-فَلَا تَدْعُوا مَعَ اللَّـهِ أَحَدًا فلا تعبدوا فيها غيرهز(بيضوي: ٥/٣٣٥)

നിശ്ചയം പള്ളികൾ അല്ലാഹുവിനു മാത്രമുള്ളതാണ് അതിനാൽ പള്ളികളിൽ വെച്ച്  അള്ളാഹു അല്ലാത്തവർക്ക് നിങ്ങൾ ആരാധന ചെയ്യരുത്.(ബൈളവി: 5/335) ഈ ആയതിന്റെ അവതരണ പശ്ചാത്തലം വിശദീകരിച്ച് ഇമാം ത്വബ് രി(റ) എഴുതുന്നു :

عن قتادة، قوله: ( وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ) كانت اليهود والنصارى إذا دخلوا كنائسهم وبِيَعهم أشركوا بالله، فأمر الله نبيه أن يوحد الله وحده.--جامع البيان : ٢٣/٦٦٥

ഖതാദ(റ) യിൽ നിന്ന് നിവേദനം: ജൂത ക്രൈസ്തവർ  അവരുടെ ചർച്ചുകളിലെക്കും പള്ളികളിലെക്കും പ്രവേശിച്ചാൽ അല്ലഹുവേകൊണ്ട് പങ്ക് ചേർക്കുമായിരുന്നു. അതിനാൽ പള്ളിയിൽ പ്രവേശിച്ചാൽ  അല്ലാഹുവേ മാത്രം ആരാധിക്കാൻ നബി(സ) ക്ക്  അള്ളാഹു നിർദ്ദേശം നല്കി(ജാമി ഉൽ ബയാൻ: 23/665)

ഇമാം മാവർദി (റ) എഴുതുന്നു :

مَاحكَاهُ أبو جعفرِ محمد بن علِيِّ: أنّ الخمس من مشركي أهلِ مكّة وهم كنانة وعامر وقريشّ كانوا يلبّون حول البيت: لبّيك اللهمّ لبّيك،لبّيك لاشريك لك،إلاّ شريكا هولك،تملكه وما ملك،فأنزل الله هذه الآية نهيا أن يجعل لله شريكا(٤/٣٣٨)

അബു ജഅഫർ(റ) ഉദ്ദരിക്കുന്നു : മക്ക മുശ്രിക്കുകളിൽ നിന്നുള്ള കിനാന ,ആമിർ,ഖുറൈശികൾ, എന്നിവർ കഅബയുടെ പരിസരത്ത് വെച്ച് നിന്റെ ഉടമയിലുള്ള  ഒരു പങ്കാളിയല്ലാതെ  മറ്റൊരു പങ്കാളിയും നിനക്കില്ല എന്നർത്ഥം കാണിക്കുന്ന തല്ബിയത് ചോല്ലാരുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിനു പങ്കാളിയെ സ്ഥാപിക്കുന്നത്  വിലക്കികൊണ്ട് അള്ളാഹു പ്രസ്തുത വചനം അവതരിപ്പിച്ചു.(അന്നുകത്ത് വൽ ഉയുൻ: 4/338)


അപ്പോൾ ദൈവപുത്രനാനെന്ന വീക്ഷണത്തോടെ ക്രൈസ്തവർ ഈസാ നബി (അ സ)യെയും ജൂതന്മാർ ഉസൈർ (അ സ ) നെയും കീഴ് ദൈവങ്ങളും അല്ലാഹുവിന്റെ പുത്രിമാരുമാനെന്ന വീക്ഷണത്തോടെ മക്ക മുശ്രിക്കുകൾ അവരുടെ ആരാധ്യവസ്തുക്കളെയും വിളിച്ചിരുന്നതിനെ വിലക്കിയാണ് പ്രസ്തുത വചനം അവതരിച്ചതെന്നു സാരം. അതിനാല അത്തരം വീക്ഷനങ്ങലോടെ അള്ളാഹു അല്ലാത്തവരെ വിളിക്കുന്നതിനു മാത്രമേ മേല സൂക്തം ബാധകമാവൂ.അല്ലാതെ മാതാവിനെയോ പിതാവിനെയോ സ്നേഹിതന്മാരെയോ അമ്ബിയാക്കളെയോ ഔലിയാക്കളേയോ വിളിക്കുന്നതിനും അവരോട അവരവർക്ക്‌ കഴിയുന്ന സഹായങ്ങൾ ചോദിക്കുന്നതിനും മേല സൂക്തം ബാധകമല്ല.
ഇക്കാര്യം ഇനി പറയുന്ന ആയത്തുകളിൽ നിന്നും മറ്റും വ്യക്തമാണ്.

അള്ളാഹു പറയുന്നു :

وَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ‌ ۘ لَا إِلَـٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْ‌جَعُونَ ﴿ ٨٨ :القصص
അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (ഖസ്വസ്: 88)


അള്ളാഹു പറയുന്നു :

فَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ‌ فَتَكُونَ مِنَ الْمُعَذَّبِينَ ﴿الشعراء:٢١٣﴾
ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ വിളിച്ചു പ്രാര്‍ത്ഥിക്കരുത് എങ്കില്‍ ‍നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുംز


അള്ളാഹു പറയുന്നു :

وَرَ‌بَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَ‌بُّنَا رَ‌بُّ السَّمَاوَاتِ وَالْأَرْ‌ضِ لَن نَّدْعُوَ مِن دُونِهِ إِلَـٰهًا ۖ لَّقَدْ قُلْنَا إِذًا شَطَطًا ﴿الكهف:١٤﴾
ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും. എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു.


അപ്പോൾ അല്ലാഹുവിനു പുറമേ മറ്റു ഇലാഹുകളെ വിളിക്കലാണ് തെറ്റും ശിർക്കുമായി തീരുന്നത്. വിശുദ്ദ ഖുർആനിൽ ഒരു വിഷയം ഒരു സ്ഥലത്ത് നിരുപാധികമായും(മുത്ലഖ്) മറ്റൊരു സ്ഥലത്ത് സോപാധിക(മുഖയ്യദ്) മായും പരമാർഷിച്ചാൽ സോപാധികമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിരുപാധികമായി പറഞ്ഞതിനെയും വിലയിരുത്തനമെന്നാണ് നിദാനശാസ്ത്രം. അതനുസരിച്ച് അല്ലാഹുവിന്റെ പുറമേ മറ്റു ഇലാഹുകളെ വിളിക്കുന്നതിനെ പറ്റിയാണ് അല്ലാഹുവിന്റെ കൂടെ ഒരാളെയും വിളിക്കരുതെന്നു ജിന്ന് സൂറത്തിലെ 18 ആം വചനത്തിൽ പറഞ്ഞതിന്റെ വിവക്ഷഎന്ന് മനസ്സിലാക്കാം.

ജിന്ന് സൂറത്തിലെ ഇരുപതാം വചനം വിശദീകരിച്ച് അബുസ്സുഊദ്(ര) എഴുതുന്നു:

قُلْ إِنَّمَا أَدْعُو--أي أعبد--رَ‌بِّي وَلَا أُشْرِ‌كُ بِهِ--بربّي في العبادة- أَحَدًا--فليس ذالك بيدع ولا مستكر يوجب التّعجّب أو الإطباق علي عداوتي--أبو السعود:٦/٣٩٤﴿


എന്റെ രക്ഷിതാവിനു മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ. ആരാധനയുടെ വിഷയത്തിൽ അവനോടു ഒരാളെയും ഞാൻ പങ്ക് ചെർക്കുകയില്ല. ഇത് അല്ഭുതജനകമായ ഒന്നോ ഒറ്റക്കെട്ടായി എന്നോട് ശത്രുത കാണിക്കാൻ വകുപ്പുള്ള ഒരു നവീനാഷയമോ അല്ല.(അബുസ്സുഊദു: 6/394)


ഇതേ വിവരണം മറ്റു തഫ്സീറുകളിലും  കാണാം.

സൂറത്ത് സുമറിലെ 36 ആം വചനം എടുത്ത്വച്ച് പുത്തൻ വാദികൾ പറയുന്നത് അഭൌതികമായ സഹായം നല്കാൻ അള്ളാഹു പോരെ എന്നാണല്ലോ. എന്നാൽ ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട്  ചോദിക്കാമെന്നു പറയുന്നത് അള്ളാഹു മതിയാവാത്തദ് കൊണ്ടാണോ? രോഗം സുഖപ്പെടുത്താൻ അള്ളാഹു മതിയാവത്തതിനാലാണോ ഡോക്ടറെ സമീപ്പിക്കുന്നത്. ഈ ആയത്തിന് ഇത്തരമൊരു ഉപാധിവേക്കാൻ ഇവർക്കെന്തു പ്രമാണമാണുള്ളത്?.

എന്നാൽ ഭൗതികവും അഭൗതികവുമായ മുഴുവൻ കാര്യങ്ങല്ക്കും അടിമക്ക് അള്ളാഹു മത്തിയെന്നാണ് സുന്നികളുടെ വിശ്വാസം. അതുകൊണ്ടാണ് അള്ളാഹു അനുവദിച്ചവരോട് മാത്രം അവർ സഹായം തേടുന്നത്. അവ രണ്ടിലുമിടക്ക്  വ്യത്യാസപ്പെടുത്തുന്നതിനു യാതൊരു പ്രമാണവുമില്ല എന്നതാണ് വസ്തുത.

തന്റെ അടിമക്ക് അള്ളാഹു പോരെ എന്ന് ചോദിച്ച അള്ളാഹു തന്നെ നബി(സ) യോട് പറയുന്നത് കാണുക.

 يَا أَيُّهَا النَّبِيُّ حَسْبُكَ اللَّـهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ ﴿٦٤ا لأنفال﴾

"നബിയേ താങ്കൾക്കു അല്ലാഹുവും താങ്കളോട് പിൻപറ്റിയ സത്യവിശ്വാസികളും മതി".(അൻഫാൽ: 64)

إِن تَتُوبَا إِلَى اللَّـهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَ‌ا عَلَيْهِ فَإِنَّ اللَّـهَ هُوَ مَوْلَاهُ وَجِبْرِ‌يلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ‌ ﴿التحريم-٤﴾

നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്‌.


മേല സൂക്തത്തിലെ 

 وَصَالِحُ الْمُؤْمِنِينَ


 എന്ന പരമാർശം വിശദീകരിച്ച്  വിശ്വവിഖ്യാത മുഫസ്സിർ ഇബ്നുജരീർ (റ) എഴുതുന്നു:


حدّثنا بشر،ثنا يزيد،قال: ثنا سعيد ، عن قتادة،قوله:(وَصَالِحُ الْمُؤْمِنِينَ)قال: هم الأنبياء.
حدثنا ابن عبد الأعلي قال: ثنا ابن ثور،عن معمر عن قتادة،قوله(وَصَالِحُ الْمُؤْمِنِينَ)قال: هم الأنبياء.
حدثنا ابن حميد، قال: ثنا مهران عن سفيان(وَصَالِحُ الْمُؤْمِنِينَ) قل: الأنبياء، جمع البيان: ٢٣/٤٨٧)

മേൽ സൂക്തത്തിലെ :സദ്‌വ്രത്തരായ സത്യവിശ്വാസികൾ

 "( وَصَالِحُ الْمُؤْمِنِينَ)


 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അമ്ബിയാക്കലാനെന്നു ഖതാദ(റ) വും സുഫിയാൻ(റ) വും പ്രസ്ഥാപിച്ചിരിക്കുന്നു.(ജാമിഉൽ ബയാൻ)

ഇബ്നു തൈമിയ്യ പറയുന്നു :


സദ്‌വ്രത്തരായ സത്യവിശ്വാസികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവേ ഭയപ്പെടുന്ന ഔലിയാക്കലാണ്.അബുബകർ (റ) ഉമർ(റ) ഉസ്മാൻ(റ)അലി(റ) എന്നിവരും ബൈഅത്തുരിള് വാനിൽ പങ്കെടുത്ത 1400 സ്വഹാബിമാരും അതിൽ ഉള്പെടുന്നതാണ്.(ഫതാവാ: 6/94)

മരിച്ചുപോയ അമ്ബിയാക്കളും മലക്കുകളും ഔലിയാക്കളും നബി(സ) യെ സഹായിക്കുമെന്നനല്ലൊ മേല സൂക്തത്തിളുടെ അള്ളാഹു പ്രഖ്യാപിക്കുന്നത്.അള്ളാഹു പോരാത്തത്  കൊണ്ടാണോ മരിചുപൊയ്യ അമ്ബിയാക്കളെയും മലക്കുകളുടെ നേതാവ്  ജിബ്രീൽ (അ)മിനേയും മറ്റു മലക്കുകളെയും ഔളിയാക്കളെയും മറ്റു സത്യവിസ്വാസികളെയും നബി(സ) യുടെ സഹായികളായി അള്ളാഹു പരിചയപ്പെടുത്തിയത്.?ഒരിക്കലുമല്ല.

അതിനാൽ അടിമക്ക് അള്ളാഹു പോരെ എന്നാ ചോദ്യത്തിന് സുന്നികൾക്ക്‌ പറയാനുള്ളത് ഭൗതികവും അഭൗതികവുമായ എല്ല കാര്യങ്ങല്ക്കും  അള്ളാഹു എമ്പാടും മതിയെന്നാണ്. അള്ളാഹു മതിയായത് കൊണ്ടാണ് ഭൗതികവും അഭൗതികവുമായ  സഹായങ്ങൾ അള്ളാഹു നിശ്ചയിച്ചു തന്ന സഹായികളിൽ നിന്ന് മാത്രം സുന്നികൾ ആവശ്യപ്പെടുന്നത്.

(الدعاء هوالعبادة) "പ്രാർത്ഥന അതാണ്‌ ആരാധന" എന്ന് പുത്താൻ പ്രസ്ഥാനക്കാർ അർഥം പറയാറുള്ള ഹദീസിൽ ശരിയായ വിവക്ഷ എന്താണെന്ന് നമുക്ക് പരിശോദിക്കാം.

എല്ല ദുഹായും ആരാധന എന്നാണോ  അതിന്റെ അർഥം  ഒരിക്കലുമല്ല. കാരണം, ' എന്റെ ജനതയെ രാവും പകലും ഞാൻ വിളിച്ചു.'



 قَالَ رَ‌بِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارً‌ا ﴿نوح :٥﴾


എന്ന് മഹാനായ നൂഹ് നബി(അ) പറഞ്ഞത് സൂറത്ത് നൂഹ് അഞ്ചാം വചനത്തിൽ പറഞ്ഞിടുണ്ട്. ഇനി മരണപ്പെട്ട വസ്തുക്കളെ വിളിക്കൽ ആരാധനയാണ് എന്നാണോ ഹദീസിനര്തം. ആവാൻ തരമില്ല. കാരണം,മഹാനായ ഇബ്രാഹിം നബി(അ) യോട് ജീവ പോയ പക്ഷികളെ വിളിക്കാൻ അള്ളാഹു നിർദ്ദേശിച്ചു.

അല്ലാഹു പറയുന്നു :

وَإِذْ قَالَ إِبْرَ‌اهِيمُ رَ‌بِّ أَرِ‌نِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْ‌بَعَةً مِّنَ الطَّيْرِ‌ فَصُرْ‌هُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿البقرة:٢٦٠
എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്‌) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക.(അൽ ബഖറ:261)

മരണപ്പെട്ടുപോയ ഒരു വ്യക്തിയെ വിളിക്കലാണോ ആരാധന? ആവാൻ തരമില്ല.കാരണം നബി(സ) ബദർ യുദ്ദം കഴിഞ്ഞ ശേഷം ശത്രുപക്ഷത്തു നിന്ന് കൊല്ലപ്പെട്ട പ്രധാനികളായ അബുജഹ്ൽ,ഉത്ത്ബത്ത് ,ശൈബത്, തുടങ്ങിയവരെ വിളിച്ച സംസാരിച്ച സംഭവം ബുഖാരിയിലുമറ്റുമുണ്ട്.

ഇനി മരണപ്പെട്ടുപോയ ഒരു വ്യക്തിയെ വിളിക്കലാണോ ആരാധന? ആവാൻ തരമില്ല.കാരണം ബിലാലുബ്നുഹാരിസ്(റ) എന്നാ സ്വഹാബീവര്യൻ നബി(സ) യുടെ വഫാത്തിനു ശേഷം മഴക്കുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കാൻ നബി(സ) യോട് ആവശ്യപ്പെട്ടതും നബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തിനു മറുവടി നല്കിയതും പ്രബലമായ പരമ്പരയിലുടെ സ്ഥിരപ്പെട്ടതാണ്. അതെ പോലെ മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നുഉമർ (റ) തന്റെ കാലു കൊച്ചിയപ്പോൾ നബി(സ) യെ വിളിച്ചു സഹായം തേടിയതും പ്രബലമായി വന്നിടുണ്ട്.

ഇനി പുത്തൻവാദികൾ പറയുന്നത് പോലെ അഭൌതികമായ മാർഗത്തിലുടെ മഹാന്മാരെ വിളിക്കുന്നത് അവര്ക്കുള്ള ആരാധനയാണ് എന്നാണോ ഹദീസിന്റെ അർഥം? ഒരിക്കലുമല്ല.കാരണം,ബിലാലുബ്നുഹാരിസ് (റ) ന്റെ സംഭവത്തിലും ഉമർ(റ) സാരിയ(റ) വിളിച്ച സംഭവത്തിലും അബ്ദുല്ലഹിബ്നു ഉമർ(റ) യുടെ സംഭവത്തിലും അതാണല്ലോ ഉള്ളത്. എന്നുമാത്രമല്ല അങ്ങനെ ഒരു അർഥം ആ ഹദീസിനു ആധുനിക പുത്തൻവാദികൾ അല്ലാതെ ലോകത്ത് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.

പണ്ഡിതന്മാർ ഹദീസിനു നല്കിയ അർഥം എല്ലാ  ഇബാദത്തും ദുഹായാണെന്നാണ്. അഥവാ ഏതൊരു ഇബാതത്തിന്റെയും കാതലായ വശം മനസ്സറിഞ്ഞുള്ള   പ്രാർഥനയാണ്.ബാഹ്യ പ്രകടനങ്ങളോ മറ്റോ അല്ല.കാരണം ബാഹ്യപ്രകടനങ്ങൾ ലോകമാന്ന്യത്തിനോ ആരുടെയെങ്കിലും കല്പനങ്ങൾക്ക് വഴിപ്പെട്ടോ മറ്റെന്തെങ്കിലും ഭൌതിക ലക്ഷ്യങ്ങൾക്ക് വേണ്ടിയോ ആകാമല്ലോ. എന്നാൽ യജമാനനായ അല്ലാഹുവിനോട് അടിമയുടെ മനസ്സില് നിന്ന് വരുന്ന പ്രാർത്ഥന അല്ലാഹുവും അടിമയും  മാത്രം അറിയുന്നതും മറ്റാരും അറിയാത്തതുമായത്‌ കൊണ്ട് അത്തരം ലക്ഷ്യങ്ങൾ ഉണ്ടാവാൻ വകുപ്പില്ല. അതിനാല അല്ലാഹുവിന്റെ റുബൂബിയ്യത്തും ഉലുഹിയ്യത്തും അന്ഗീകരിച്ചും അടിമയുടെ അശക്തതയും ഉബൂദിയ്യത്തും യജമാനനുമുംബിൽ സമർപ്പിച്ചും മാത്രമേ അത്തരം ഉൾവിളികൾ ആവാൻ തരമുള്ളൂ. അതിനാല ഏത് ഇബാദത്തായാലും അത്തരമൊരു ഉൾവിളിയുണ്ടോ എങ്കിൽ അതാണ്‌ ആ ഇബാദത്തിന്റെ പ്രധാന ഭാഗവും മുഖ്യഘടഗവും.ഇതാണ് പ്രസ്തുത ഹദീസിന്റെ താല്പര്യം. അല്ലാമ ത്വീബി(റ)യെ ഉദ്ദരിച്ച് ഇമാം നവവി (റ) പറയുന്നു :

قال الطّيبي:  أتى بضمير الفصل والخبر المعرف باللام ليدل على الحصر في أن العبادة ليست غير الدعاء

ഫസ്ലിന്റെ ളമീറും (هو) ലാമു കൊണ്ട് മഅരിഫയാക്കിയ ഖബറും  (العبادة) നബി(സ) കൊണ്ടുവന്നത് ഇബാദത്ത് ദുആ മാത്രമാണ് എന്നാ അർഥം ലഭിക്കാനാണ്.(ഫയ്ളുൽഖദീർ: 3/721)

അല്ലാമ മുല്ലാഅലിയ്യുൽഖാരി  മിർഖാത്തിൽ എഴുതുന്നു :


أي هو العبادة الحقيقيّة الْتي تستأهلُ أن تسمّ عبادة،لدلالته علي الإقبال علي الله والإعراض عمّ سواه،بحيث لا يرجو ولا يخاف إلاّ إيّاه، قائمً بوجوب العبوديّة ،معترِفً بحقّ لرّبوبيّة،عالمً بنعمة الإيجاد،طالبًً لمدد لأمداد علي وفق المراد وتوفيق لإسعاد.(مرقاة المفاتيح:١١٩/٧)

ഇബാദത്തെന്നുപറയാൻ യോഗ്യതയുള്ളത് ദുആയാണ് എന്നതാണ് ഹദീസിന്റെ താല്പര്യം. കാരണം അടിമ പൂർണമായും അല്ലാഹുവിലേക്ക് മുന്നിടുകയും അള്ളാഹു അല്ലാത്തവരെ ഭയക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാത്ത വിധം അവരിൽ നിന്ന് എല്ലാ നിലക്കും  തിരിഞ്ഞു കളയുകയും ചെയ്തിരിക്കുന്നു എന്നാണല്ലോ ദുആ കാണിക്കുന്നത്. അതുതന്നെ ഇബുദിയ്യത്തിന്റെ ബാധ്യത നിറവേറ്റിയും റുബ്ബിയ്യത്തിന്റെ ബാധ്യത അന്ഗീകരിച്ചും സൃഷ്ട്ടികർമമാകുന്ന  അനുഗ്രഹം അറിഞ്ഞും നല്ലത് പ്രവർത്തിക്കാനുള്ള തൗഫീഖും ഉദ്ദേശത്തോടെ യോജിക്കുന്ന സഹായവും തേടിയുമാണല്ലോ അടിമ പ്രാർതിക്കുന്നത്. (മിർഖാത്തുൽ മഫാത്തിഹ് :7/119)

ഇമാം റാസി(റ) പറഞ്ഞിതിങ്ങനെ :

فقوله((الدّعاء هو العبادة)) معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام ((الحجّ عرفة)) أي الوقوف بعرفة هو الرّكن الأعضم(التفسير الكبير:٣/١١٣)

"ദുആ അതാണ്‌ ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു  റാസി: 3/113) 

ഇമാം റാസി (റ) തന്നെ പറയട്ടെ:

إعلم أنّه تعال حكي عن المؤمنين دعاءهم،وذالك لأنّه(ص) قال:((الدّعاء مخّ العبادة)) لأنّ الدّاعي يشاهد نفسه في مقام الفقر والحاجة والذّلّة والمسكنة،ويشاهد جلال الله تعالي وكرمه وعزّته وعظّمته بنعت الإستغناء والتّعالي، وهو المقصود من جميع العبادت واطّاعات اها((التفسير الكبير:٧/١٤٣)

നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയാനെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവാൻ തന്നെ ആവശ്യമുല്ലവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്‌ഷ്യം അതാണല്ലോ.(റാസി : 7/143)

ചുരുക്കത്തിൽ  നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും  അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്‌ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ്  ഏതൊരു ഇബാദത്തിന്റെയും കാതലായ വശം.  ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.


(الدّعاء مخّ العبادة) ദുആ ആരാധനയുടെ മജ്ജയാനെന്ന മറ്റൊരു ഹദീസിൽ  പറഞ്ഞതിന്റെ  വിവക്ഷയും അതാണ്‌. അത്തരം ഉൾ വിളികളില്ലാത്ത യേത് ഇബാദത്തും മജ്ജയില്ലാത്തദിനു തുല്യമാണ്. അല്ലാതെ അഭൌതികമായ മാർഗ്ഗത്തിലൂടെ അമ്പിയ-ഔലിയാക്കളോട് സഹായാര്തന നടത്തുന്നതാണ് ആരാധനയെന്നു പ്രസ്തുത ഹദീസ് വിശദീകരിച്ച് ലോകത്തൊരു പണ്ഡിതനും പറഞ്ഞിട്ടില്ല.പറയുന്നതുമില്ല.

"നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക". (തുർമുദി: 2440)


ഭോതികവും അഭൌതികവും മറഞ്ഞതും തെളിഞ്ഞതും ,സൃഷ്ട്ടികളുടെ കഴിവിന്നധീനവും അതീതവുമായ മുഴുവൻ വിഷയങ്ങളും അല്ലാഹുവിനോട് ചോദിക്കാനമെന്നാണ്  ഈ ഹദീസ് പഠിപ്പിക്കുന്നത്. ഹദീസിന്റെ ബാക്കി ഭാഗം കൂടി വായിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്. അപ്പോൾ അള്ളാഹു നല്കുന്ന സഹായം എന്ന നിലക്ക്   ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചോദിക്കുന്നത് ഈ ഹദീസിന്നെതിരല്ലാത്തദ് പോലെ അതെ വീക്ഷണത്തിൽ മഹാന്മാരോട് നടത്തുന്ന ഇസ്തിഗാസയും ഹദീസിന്നെതിരല്ല. ഭൌതികത്തെയും  അഭൌത്കത്തെയും ഈ ഹദീസ് ഉൾകൊള്ളുമെന്നിരിക്കെ അഭൌതികത്തിൽമാത്ത്രം പരിമിതപ്പെടുത്തുന്നത് തികച്ചും അന്ന്യായമാണ്.

ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചൊദിക്കാമെന്നറിയിക്കുന്ന മറ്റു പ്രമാണങ്ങൾ ഉള്ളതുകൊണ്ടാണ് അവയെ ഈ ഹദീസിൽ നിന്ന് ഒഴിവാക്കുന്നതെങ്കിൽ അഭൌതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചൊദിക്കാമെന്നറിയിക്കുന്ന തെളിവുകളുമുണ്ടല്ലോ . എന്നിരിക്കെ ഒന്നിന് കൊള്ളുകയും മറ്റേതിനെ തള്ളുകയും ചെയ്യുന്നത് തികച്ചും അന്യായമല്ലേ? ഹദീസിന്റെ പൂർണ രൂപം ഇങ്ങനെയാണ്.

عَنْ ابْنِ عَبَّاسٍ قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا فَقَالَ:

(( يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظْ اللَّهَ يَحْفَظْكَ احْفَظْ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلْ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتْ الْأَقْلَامُ وَجَفَّتْ الصُّحُفُ)) (جامع الترذي: ٢٤٤٠)

ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിവേദനം: ഒരു ദിവസം ഞാൻ നബി(സ) യുടെ പിന്നിലുണ്ടായിരുന്നു.അപ്പോൾ നബി(സ) എന്നോട് പറഞ്ഞു: "മോനെ! നിനക്കുവേണ്ടി ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം.നീ അല്ലാഹുവേ സൂക്ഷിക്കുക,എന്നാൽ അള്ളാഹു നിന്നെയും സൂക്ഷിക്കും.നീ അല്ലാഹുവേ സൂക്ഷിക്കുക,എന്നാൽ അല്ലാഹുവെ നിന്റെ മുമ്പിൽ നിനക്ക് എത്തിക്കാനാകും.നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക. നീ അറിയുക സംദുആയം മുഴുവനും നിനക്കൊരു ഉപകാരം ചെയ്യാൻ വിചാരിച്ചാൽ അള്ളാഹു നിനക്ക് കണക്കാക്കിയ ഉപകാരമല്ലാതെ അവര്ക്ക് നിനക്ക് ചെയ്തു തരാൻ കഴിയില്ല.സമുദായം ഒന്നടങ്കം നിനക്കൊരു ഉപദ്രവം ചെയ്യാൻ വിചാരിച്ചാൽ അള്ളാഹു നിനക്ക് കണക്കാക്കിയ ഉപദ്രവമല്ലാതെ നിനക്കെല്പിക്കാൻ അവർക്കാവില്ല.പേനകൾ ഉയർത്തപ്പെടുകയും ഏടുകൾ വറ്റിപ്പോകുകയും ചെയ്തിരിക്കുന്നു".(എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്നർത്ഥം)

ഖദ്ർ-ഖളാഇലുല്ല വിശ്വാസമാണ് ഹദീസിലെ വിഷയം. അഥവാ അല്ലാഹുവിന്റെ തീരുമാനത്തെ മറികടന്നു ഒരാൾക്കും യാതൊന്നും ചെയ്യാൻ സാധ്യമല്ല.ഈമാൻ കാര്യങ്ങളിൽ ആറാമത്തേത് നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ് എന്നതാണല്ലോ അതെ ആശയം തന്നെയാണ് ഈ ഹദീസും നമുക്ക് പകര്ന്നു തരുന്നത്. അതിനാല അള്ളാഹു നന്മ ഉദ്ദേശിക്കുന്നയാൾക്ക് തിന്മ വരുത്തുവാനോ അള്ളാഹു തിന്മ ഉദ്ദേശിച്ചയാൾക്ക്  നന്മ ചെയ്യുവാനോ കഴിവുള്ള ഒരാളും ലോകത്തില്ലെന്നാണ് പ്രസ്തുത ഹദീസ് നല്കുന്ന പാഠം. അപ്രകാരം ചെയ്യാൻ കഴിവുള്ളവർ ഉണ്ടെന്നു വിശ്വസിച്ച് അത്തരകാരോട് ചോദിക്കുന്നതിനു ഹദീസ് എതിരാണ്. ആ വിശ്വാസത്തോടെ കൂടെയല്ലാതെ ഭൌതികമോ അഭൌതികാമോ ആയ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചോദിക്കുന്നതിനു ഹദീസ് എതിരല്ല.


പ്രസ്തുത ഹദീസിൽ "നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക" എന്നിടത്ത് ചോദിക്കപ്പെടുന്നകാര്യം (മാഫ്ഊൽ)പറയാത്തത് കൊണ്ട് എന്ത് ചോദിക്കുകയാനെങ്കിലും അല്ലാഹുവോട് ചോദിക്കുക എന്ന അർഥം ലഭിക്കുന്നു. അഥവാ ഭൗതികവും അഭൗതികവുമായ കാര്യങ്ങൾ അല്ലാഹുവോട് മാത്രമേ ചോദിക്കാവൂ എന്നർത്ഥം. ഈ ഹദീസിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നത് കാണുക.

പുത്തൻ പ്രസ്ഥാനക്കാർ ഉദ്ദരിക്കാറുള്ള 'തുഹ്ഫത്തുൽ അഹ് വദി' യിൽ നിന്ന് വായിക്കുക.


(وإذا استعنت) أي أردت الإستعانة في الطّاعة وغيرها من أمور الدّنيا والأخرة(تحفة الأحوذي:٣٠٨/٦)

ഇബാദത്തിനും മറ്റു ഐഹികവും പാരത്രികവുമായ കാര്യങ്ങൾക്കും നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക(6/308)

സുബ്ലുസ്സലാം എന്നഗ്രന്ഥത്തിൽ പറയുന്നു :

وقوله «  إذا استعنت فاستعن بالله  » مأخوذ من قوله (  وإياك نستعين  ) أي نفردك بالاستعانة . أمره صلى الله عليه وسلم أن يستعين بالله وحده في كل أموره--(سبل السلام: ١١٢/٧)

നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക എന്ന ആശയം (وَإِيَّاكَ نَسْتَعِينُ) "നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നതിൽ നിന്നെടുത്തതാണ്. എല്ലാ കാര്യങ്ങളിലും അല്ലാഹുവോട് സഹായം തേടുന്നതാണ് ഇബ്നുഅബ്ബാസ്(റ) നോട് നബി(സ) കല്പ്പിച്ചത്.(സുബ്ലുസ്സലാം : 1112.

ഇമാം നവവി(റ) പറയുന്നു :

وقوله صلى الله عليه وسلم: «إذا سألت فاسأل الله وإذا استعنت فاستعن بالله» أرشده إلى التوكل على مولاه، وأن لا يتخذ إليها سواه، ولا يتعلق بغيره في جميع أموره ما قل منها وما كثر--الأربعين لنووي:١٩/١

നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക യജമാനനായ അല്ലാഹുവിന്റെ മേൽ ഭരമെൽപ്പിക്കാനും അള്ളാഹു അല്ലാതെ ഇലാഹിനെ സ്വീകരിക്കാതിരിക്കാനും കുറഞ്ഞതും കൂടിയതുമായ എല്ലാ കാര്യങ്ങളിലും അല്ലാഹു അല്ലാത്തവരോട് ബന്ധപ്പെടാതിരിക്കാനുമാണ് "നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക" എന്ന കല്പനയിലൂടെ ഇബ്നുഅബ്ബസ് (റ) നു നബി(സ) നിര്ദ്ദേശം നല്കിയത്. (ശർഹുൽ അർബഈൻ : 1/19)


ഇതേ വിവരണം മറ്റു ഗ്രന്ഥങ്ങളിലും കാണാം.ചുരുക്കത്തിൽ അല്ലാഹുവിന്റെ തീരുമാനം മാറി കടന്നു ഉപകാരമോ ഉപദ്രവമോ വരുത്താൻ കഴിയുന്ന ഒരാളും ഇല്ലാത്തദ് കൊണ്ട് അല്ലാഹുവോട് മാത്രമേ ചോദിക്കാവൂ എന്നാണ് ഹദീസിന്റെ താല്പര്യം. ഭൗതികമായ കാര്യങ്ങളിൽ അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് അല്ലാഹുവിന്റെ തീരുമാനം മറികടന്നു അവർക്ക് ഉപകാരോപദ്രവങ്ങൾ  വരുത്താൻ കഴിയുമെന്ന വീക്ഷണത്തോട് അല്ലല്ലോ.പ്രത്യുത അല്ലാഹുവിന്റെ നിർദ്ദേശം സ്വീകരിച്ചും അല്ലാഹു അടിമകളെ സഹായിക്കുന്നത്  മറ്റു സൃഷ്ട്ടികൾ മുഖേന ആയത് കൊണ്ടുമാണല്ലോ. അത് പോലെ അമ്പിയാ-ഔലിയാക്കളോട് അഭൌതിക മാർഗ്ഗത്തിലൂടെ സുന്നികൾ തേടുന്നത്  അല്ലാഹുവിന്റെ തീരുമാനം മറികടന്നു അവർക്ക് ഉപകാരോപ്ദ്രവങ്ങൾ വരുത്താൻ കഴിയുമെന്ന നിലക്കല്ല.മറിച്ച് അല്ലാഹു അവർക്ക് നല്കുന്ന മുഅജിസത്ത്കൊണ്ടും കറാമത്ത്കൊണ്ടും അല്ലാഹുവിന്റെ അനുവാദത്തോടെ  ക്കൊടിയും ഇറാദത്തോട്കൂടിയും അവർ സഹായിക്കുമെന്ന വിശ്വാസത്തോടെ മാത്രമാണ്. ആദ്യത്തേതിന് പ്രസ്തുത ഹദീസ് എതിരില്ലാത്തദ് പോലെ രണ്ടാമത്തേതിനും ഹദീസ് എതിരല്ല.


(وَإِيَّاكَ نَسْتَعِينُഫാതിഹയിലെ നിന്നോട് ഞങ്ങൾ സഹായം തേടുന്നു എന്ന വചനത്തിനും എല്ലാവിഷയത്തിനും എന്നുതന്നെയാണ് വിവക്ഷ. അവിടെ മനുഷ്യ കഴിവിന്നതീതമായ വിഷയങ്ങളിൽ നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു എന്ന അർത്ഥ കല്പന പുത്തൻ പ്രസ്ഥാനക്കാരുടെ സൃഷ്ടിയാണ്. പൂർവകാല മുഫസ്സിറുകളിൽ ഒരാളും അത്തരമൊരു അർഥം അതിനു നല്കിയില്ല.

മഹാനായ മുഫസ്സറുകളുടെ നേതാവ് അബ്ബാസ്‌(റ) നെ ഉദ്ദരിച്ച് ഇബ്നു കസീർ എഴുതുന്നു :


(وَإِيَّاكَ نَسْتَعِينُ) علي طاعتك وعلي أمورنا كلّها

നിനക്ക് ഇബാദത്തെടുക്കുന്നതിനും ഞങ്ങളുടെ എല്ല കാര്യങ്ങൾക്കും നിന്നോട് ഞങ്ങൾ സഹായം തേടുന്നു(ഇബ്നു കസീർ: 1/135)
അബുജഅഫർ(റ) പറയുന്നു:

قال أبو جعفر : ومعنى قوله : ( وإياك نستعين ) :وإياك ربنا نستعين على عبادتنا إياك وطاعتنا لك وفي أمورنا كلها--(جامع البيان)

നിന്നോട് ഞങ്ങൾ സഹായം തേടുന്നു എന്നതിനർത്ഥം ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് ഞങ്ങൾ ചെയ്യുന്ന ആരാധനയുളും ഞങ്ങളുടെ മറ്റെല്ലാ കാര്യങ്ങളിലും നിന്നോട് ഞങ്ങൾ സഹായം തേടുന്നു.എന്നാണ്.(ജാമിഉൽ ബയാൻ : 1/161) 


عن عبد الله بن عبّاس(وَإِيَّاكَ نَسْتَعِينُ) قال: إيّاك نستعين علي طاعتك وعلي أمورنا كلّها(جامع البيان : ١/١٦١)


ഇബ്നുഅബ്ബാസ് (റ)നിന്ന് നിവേദനം: അവർ പറയുന്നു: നിനക്ക് വഴിപെടുന്നതിലും  ഞങ്ങളുടെ എല്ലാകാര്യങ്ങളിലും നിന്നോട് തന്നെ ഞങ്ങൾ നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുന്നു.(ജാമിഉൽ ബയാൻ: 1/161)

അപ്പോൾ ഭൗതികവും അഭൌതികവും സൃഷ്ടികളുടെ കഴിവിന്നധീനവും അതീതവുമായ എല്ലാ  വിഷയങ്ങളിലും ഒരു സത്യവിശ്വാസി സഹായം തേടുന്നത് അല്ലാഹുവിനോട് തന്നെയാണ്. എന്നാൽ അല്ലാഹു സഹായത്തിനു നിശ്ചയിച്ച കേന്ത്രങ്ങളിൽ നിന്ന് ഭൗതികമായ സഹായം തേടുന്നത് "നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന ആയത്തിനും, നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക" എന്ന ഹദീസിനും എതിരല്ലാതത് പോലെ സൃഷ്ടികളെ സഹായിക്കാൻ അല്ലാഹു നിശ്ചയിച്ച കേന്ദ്രങ്ങളെന്ന നിലയില അമ്പിയ-ഔലിയാക്കളോട് അഭൌതികമായ സഹായം തേടുന്നതും പ്രസ്തുത ആയത്തിനും  ഹദീസിനും എതിരല്ല. ഒന്നാം ഒകുപ്പിനെ മാറ്റിനിർത്താൻ തെളിവുള്ളതുപോലെ രണ്ടാം വകുപ്പിനെ മാറ്റി നിരത്താനും തെളിവുണ്ട്. എന്നിരിക്കെ ചില പ്രമാണങ്ങൾ കൊള്ളുകയും ചിലത് തള്ളുകയും ചെയ്യുന്നത് തികച്ചും അന്യായമല്ലേ?!!!.



ഇമാം റാസി രഹ്മതുല്ലാഹി അലൈഹി പറയുന്നത് കാണുക 
وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ (106)
അല്ലാഹു തആല പറയുന്നു
(അല്ലാഹുവിനു പുറമേ നിനക്ക് ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതും ആയ യാതൊന്നിനെയും നീ ആരാധിക്കരുത്, അങ്ങനെ നീ ചെയ്യന്ന പക്ഷം നീ അക്രമികളില്‍ പെട്ടവന്‍ ആയിത്തീരും ) സൂറത്ത് യൂനുസ്
ഇതിന്റെ വിശദീകരണത്തില്‍ ഇമാം റാസി രഹ്മതുല്ലാഹി അലൈഹി ഇങ്ങനെ പറയുന്നുണ്ട് 

لَوِ اشْتَغَلْتَ بِطَلَبِ الْمَنْفَعَةِ وَالْمَضَرَّةِ مِنْ غَيْرِ اللَّه فَأَنْتَ مِنَ الظَّالِمِينَ،
അല്ലാഹു അല്ലാത്തവരെ കൊണ്ട് നീ ഉപകാരവും ഉപദ്രവവും തേടല്‍ കൊണ്ട് ജോലി ആയാല്‍ നീ അക്രമികളില്‍ പെട്ടവന്‍ ആയിത്തീരും എന്ന്
ഇവിടെ അല്ലാഹു അല്ലാത്തവര്‍ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യുമെന്നോ അല്ലെങ്ങില്‍ അവര്‍ ആരാധനയ്ക്ക് അര്‍ഹന്‍ ആണെന്ന് കരുതി കൊണ്ടോ ആര്ങ്ങിലും അങ്ങനെ ചെയ്താല്‍ എന്നാണു ഇവിടെ ഉദ്ദേശ്യം, സുന്നികള്‍ ആരും തന്നെ അല്ലാഹു അല്ലാത്തവര്‍ക്ക് ഉപകാരം ചെയ്യാനോ ഉപടവം ചെയ്യാനോ കഴിവ് ഉണ്ടെന്നു വിശ്വസിക്കുന്നില്ല, എല്ലാ കഴിവും അല്ലാഹുവില്‍ നിന്നാണ് എന്നാണു സുന്നികള്‍ വിശ്വസിക്കുന്നത്......
കാരണം അതിന്റെ ശേഷം ഇമാ റാസി രഹ്മതുല്ലാഹി അലൈഹി ഇങ്ങനെയും പറഞ്ഞതായി കാണാം......

وَطَلَبُ الِانْتِفَاعِ بِشَيْءٍ خَلَقَهُ اللَّه لِلِانْتِفَاعِ بِهِ لَا يَكُونُ مُنَافِيًا لِلرُّجُوعِ بِالْكُلِّيَّةِ إِلَى اللَّه،
(അല്ലാഹു തആല ഉപകാരത്തിനു വേണ്ടി സൃഷ്ട്ടിച്ച ഒന്നിനോട് ഉപകാരത്നെ തേടല്‍ അല്ലാഹിവിലേക്ക് പൂര്‍ണ്ണമായി മടങ്ങുക എന്നതിന് ഒരിക്കലും എതിരാവുക ഇല്ല)
അള്ളാഹു തആല സഹായത്തിനു കാരണം ആയി നിശ്ചയിച്ചതിനോട് സഹായം തേടല്‍ ഒരിക്കലും ഈ ആയതിനു എതിരാവുക ഇല്ല