Wednesday, 3 October 2018

ഖുനൂത്ത് സമഗ്ര പഠനം


Copy from islamicglobalvoice ;  of അസ്ലം സഖാഫി പരപ്പനങ്ങാടി

ഖുനൂത്ത്

സുബ്ഹിയിലെ രണ്ടാം റക്അത്തിലെ
ഇഅ്തിദാലിലും റമളാനിലെ രണ്ടാം പകു
തിയിലെ വിത്റിലെ അവസാന റക് അ
ത്തിലെ ഇഅ്തിദാലിലും ഖുനൂത്ത് ഓതൽ
സുന്നത്താണ്. വഫാത്താകും വരെ നബി
 സ്വസുബ്ഹിയിൽ ഖുനൂത്ത് ഓതിയിരു
ന്ന തായി അനസ് (റ)ൽ നിന്ന് ഇമാം
ബൈഹഖി(റ)യും ഇമാം ദാറഖുത്നി
(റ)യും മറ്റും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ബൈഹഖി(റ)യുടെ റിപ്പോർട്ട്
കാണുക;

عن أنس أن النبي و قنت شهرا يدعو عليهم ثم تركه، فأما
في الصبح فلم يزل يقت حتى فارق الدنيا (السنن الكبرى
للإمام البيهقي: ۲۰۱/۲- ومعرفة السنن والآثار: ۳/ ۲۰۰

അനസ്(റ)ൽ നിന്ന് നിവേദനം; ഒരുമാസക്കാലം ശത്രുക്കൾക്കെതിരിൽ പ്രർത്ഥിച്ച് നബി(സ്വ)ഖുനൂത്തോതി. പിന്നീട് അതുപേക്ഷിച്ചു. സുബ്ഹിയിൽ ദുൻയാവുമായി വിടപറയും വരെ നബി(S) ഖുനൂത്തോതിയിരുന്നു. (ഇമാം ബൈഹഖി(റ)
യുടെ സുനൻ. 2/20-മഅരിഫത്തുസ്സുനനി
വൽ ആസാർ. 3/200. ഇമാം ദാറഖുത്നി)
യുടെ സുനൻ. 4/399). 425



ഇബ്നുഅബ്ബാസ്(റ)യിൽ നിന്ന് ഇമാം
ദാറഖുത്നി) നിവേദനം ചെയ്യുന്നു.

عن ابن عباس قال: مازال رسول الله و بقت حتى فارق الدنيا سنن الدارقطني٤/٤٠٩


ദുൻയാവുമായി വിടപറയും വരെ
നബി(صلي الله عليه وسلم) ഖുനൂത്താതിയിരുന്നു. (സുനൻ.
4/409)

പ്രസ്തുത ഹദീസിനെ അധികരിച്ച്
ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) എഴുതു
 ന്നു:

عن أنس بن مالك قال: ما زال رسول الله و يقنت في الفجر
حتى فارق الدنيا. رواه أحمد والبزار بنحوه، ورجاله موثقون

അനസ് (റ) ൽ നിന്ന് നിവേ ദ നം.
സുബ്ഹിയിൽ ദുൻയാവുമായി വിടപ
റയും വരെ നബി(صلي الله عليه وسلم) ഖുനൂത്താതിയിരു
ന്നു. ഇമാം അഹ്മദ്(റ) അത് റിപ്പോർട്ട്
ചെയ്തിരിക്കുന്നു. ഇമാം ബസ്സാറും(റ)
അതു പോലുള്ള പരാമർശം നിവേദനം:
ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ വിശ്വാ
സയോഗ്യരാണ്. (മജ്മഉസ്സവാഇദ്. 1/315)

عن أنس أن رسول الله وقت حتى مات، وأبو بكر حتی
مات، وعمر حتى مات. رواه البزار، ورجاله موثقون (مجمع
الزوائد: ۳۱۰/۱)

അനസ്(റ)വിൽ നിന്നു നിവേദനം;
"നബി(صلي الله عليه وسلم) മരണപ്പെടുന്നതുവരെ സുബ്
ഹിയിൽ ഖുനൂത്തോതി. അബൂബക്ർ(റ)
മരണപ്പെടും വരെ ഖുനൂത്താതി. ഉമർ(റ)
മരണപ്പെടും വരെ ഖുനൂത്താതി', ഇത്
ബസ്സാർ(റ) റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അതിന്റെ നിവേദകർ വിശ്വാസയോഗ്യരാ
ണ്. (മജ്മഉസ്സവാഇദ്. 1/315)

ഇമാം ബുഖാരി(റ) സ്വഹീഹുൽ
ബുഖാരിയിൽ നൽകിയ തലവാചകം
കാണുക;

باب القنوت في الصبح

സുബ്ഹിയിലെ ഖുനൂത്ത് വിവരി
ക്കുന്ന അധ്യായം. പ്രസ്തുത അധ്യായത്തിൽ ഇമാം ബുഖാ രി(റ) കൊടുത്ത
ഹദീസ് കാണുക,

عن محمد قال:سءل انساقنت النبي صلى الله عليه وسلم في الصبح
 ، قال: نعم، فقيل له أو
قنت قبل الركوع ؟ قال: بعد الركوع يسيرا»
صحيح البخاري: ۱۰۰۱)|

മുഹ മ്മദ് (റ) പറയുന്നു: നബിصليالله عليه وسلم
തങ്ങൾ സബ്ഹിയിൽ ഖുനൂത്തോതിയി
രുന്നുവോ എന്ന് അനസി(റ)നോട് ചോദ്യ
മുണ്ടായി. അനസ്(റ) പ്രതിവചിച്ചു. അതെ
(ഓതിയിരുന്നു).

അപ്പോൾ നബി(صلي الله عليه وسلم റുകൂ
ഇനുമുമ്പാണോ ഖുനൂത്താതിയിരുന്ന്
തെന്ന് അനസി(റ)നോട് ചോദിക്കപ്പെട്ടു.
അപ്പോൾ അനസ്(റ) പറഞ്ഞു. “

റുകൂഇനു ശേ ഷം അ ൽ പസമയമായി രുന്നുനബി(صلي الله عليه وسلم) ഖുനൂത്താതിയിരുന്നത്" (സ്വ
ഹീഹുൽ ബുഖാരി, 1001)
ഇമാം ബുഖാരി(റ)യുടെ തലവാചകം
വിവരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:

قوله (باب القنوت قبل الركوع وبعده

القنوت بطلق على معان
والمراد به هنا الدعاء في الصلاة في محل مخصوص من القيام
قال الزين بن المنير: اثبت بهذه الترجمة مشروعية القنوت إشارة
إلى الرد على من روى عنه أنه بدعة كابن عمر،... ووجه الرد عليه
ثبوته من فعل النبي ، فهو مرتفع عن درجة المياح.

فتح الباري٣/٥٧٣)
'ഖുനൂത്ത്' എന്ന പദം പല അർത്ഥ
ങ്ങൾക്കും പ്രയോഗിക്കാറുണ്ട്. ഇവിടെ
അതുകൊണ്ട് ലക്ഷ്യമാക്കുന്നത് നിസ്കാ
രത്തിലെ നിറുത്തത്തിൽ പ്രത്യേക സ്ഥല
ത്ത് കൊണ്ടുവരുന്ന ദുആആണ്. സൈനു
ബ്നുൽമുനീർ(റ) പറയുന്നു. ഈ തലവാ
ചകം കൊണ്ട് ഇമാം ബുഖാരി(റ) ലക്ഷ്യ
മാക്കുന്നത് ഖുനൂത്ത് സുന്നത്താണെന്ന
ആശയമാണ്. ഇബ്നു ഉമറി(റ)ൽ നിനെനന്നപോലെ അനസി(റ)ൽ നിന്നും ഖുനൂത്ത്ബിദ്അത്താണെന്ന ആശയം ഉദ്ധരിച്ചവരെഖണ്ഡിക്കാനാണ് ഇമാം ബുഖാരി(റ) ഇങ്ങനെ ചെയ്തത്.

സ്വുബ്ഹിലെ ഖുനൂത്ത് നബി സ്വയുടെ പ്രവർത്തനത്തിൽ നിന്ന് സ്ഥിരപെട്ടതാണന്ന് വരുത്തുന്നതാണല്ലൊ പ്രസ്തുത ഹദീസ്
അതിനാൽഅനുവദനീയമെന്ന പദവിയിൽ
നിന്നും അത് ഉയരുന്നു .ഈ നിലക്കാണ്
അവർക്ക് ബന്ധം വന്നത് (ഫത്ഹുൽ
ബാരി 3/573)
ഇബ്നുഹജർ(റ) തുടരുന്നു.
وتمسك الطحاوي في ترك القنوت في الصبح قال لأنهم اجمعو على
 نسخه في المغرب، فيكون في الصبح كذلك  انتهي وقد عارضه بعض هم فقال أجمعوا على أنه صلى الله عليه وسلم قنت في  الصبح ثم اختلفوا هل ترك فيتمسك بما أجمعوا علىه حتي يثبت ما اختلفوا فيه (فتح الباري
٣/٥٧٥



സുബ്ഹിയിൽ ഖുനൂത്ത് ഒഴിവാക്കു
അതിന് രേഘയായി ത്യഹാവി റ പ്രസ്തുത ഹദീസ് സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം
പറയുന്നതിങ്ങനെ. മഗ് രിബിൽ ഖുനൂത്ത്
തൽ ദുർബ്ബലപ്പെട്ടുവെന്ന് എല്ലാവരും പറ
യുന്നു. അപ്പോൾ സുബ്ഹിയിലും അപ്ര
കാരം തന്നെയാകും. എന്നാൽ അപ്പറഞ്ഞത് ന്യായമല്ലെന്നകാര്യം വ്യക്തമാണ്.
പണ്ഡിതന്മാരിൽ ചിലർ ത്വഹാവി റ യുടെ
പരാമർശത്തെ ഇപ്രകാരം നേരിട്ടു -നബി സ്വ
 തങ്ങൾ സുബ്ഹിയിൽ ഖുനൂത്ത്
ഓതിയിരുന്നതായി പണ്ഡിതന്മാർ ഏകോപിച്ചുപറയുന്നു. പിന്നീട് നബി(സ്വ) അത് ഒഴിവാക്കിയതിൽ അവർ ഏകാഭിപ്രായക്കാരല്ല. അതിനാൽ അവർ അഭിപ്രായവ്യത്യാ സത്തിലായ കാര്യം സ്ഥിരപ്പെടുന്നത് വരെ
അവർ ഏകോപിച്ചുപറഞ്ഞകാര്യം
സ്വീകരിക്കാം. (ഫത്ഹുൽബാരി 3/5757


ഖുനൂത്ത് സുന്നത്താണെന്ന് വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു

സുബ്ഹിയിലെ രണ്ടാമത്തെ റക്അ
ത്തിലെ ഇഅ്തിദാലിൽ ഖുനൂത് സുന്ന
ത്താണ്. "ദുൻയാവിൽ നിന്ന് വിടപറ
വരെ നബി(സ) തങ്ങൾ സുബ്ഹിയിൽ
ഖുനൂത്തോതാറുണ്ടായിരുന്നു' എന്ന, അന
സ്(റ)വിൽ നിന്ന് നിവേദനംചെയ്യപ്പെടുന
പ്രബലമായ ഹദീസാണിതിനു പ്രമാണം
അതനുസരിച്ച് നാലു ഖലീഫമാരും (പവർ
ത്തിച്ചിരുന്നതായി ഇമാം ബയ്ഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട്.  തുഹ്ഫ 67 / 2

ഇമാം നവവി(റ) എഴുതുന്നു:


[
ﺍﻟﻜﺘﺐ ‏» ﺍﻟﻤﺠﻤﻮﻉ ﺷﺮﺡ ﺍﻟﻤﻬﺬﺏ ‏» ﻛﺘﺎﺏ ﺍﻟﺼﻼﺓ ‏» ﺑﺎﺏ ﺻﻔﺔ ﺍﻟﺼﻼﺓ ‏» ﺃﺣﻜﺎﻡ ﺍﻟﻘﻨﻮﺕ ‏» ﺍﻟﻤﺴﺄﻟﺔ ﺍﻷﻭﻟﻰ ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ

ﻗﺎﻝ ﺍﻟﻤﺼﻨﻒ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ‏( ﻭﺍﻟﺴﻨﺔ ﻓﻲ ﺻﻼﺓ ﺍﻟﺼﺒﺢ ﺃﻥ ﻳﻘﻨﺖ ﻓﻲ ﺍﻟﺮﻛﻌﺔ ﺍﻟﺜﺎﻧﻴﺔ ﻟﻤﺎ ﺭﻭﻯ ﺃﻧﺲ ﺭﺿﻲ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ }
ﺃﻥ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻨﺖ ﺷﻬﺮﺍ ﻳﺪﻋﻮ ﻋﻠﻴﻬﻢ ﺛﻢ ﺗﺮﻛﻪ ، ﻓﺄﻣﺎ ﻓﻲ ﺍﻟﺼﺒﺢ ﻓﻠﻢ ﻳﺰﻝ ﻳﻘﻨﺖ ﺣﺘﻰ ﻓﺎﺭﻕ ﺍﻟﺪﻧﻴﺎ {
ﻭﻣﺤﻞ ﺍﻟﻘﻨﻮﺕ ﺑﻌﺪ ﺍﻟﺮﻓﻊ ﻣﻦ ﺍﻟﺮﻛﻮﻉ ﻟﻤﺎ ﺭﻭﻱ ﺃﻧﻪ } ﺳﺌﻞ ﺃﻧﺲ
ﻫﻞ ﻗﻨﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺻﻼﺓ ﺍﻟﺼﺒﺢ ؟ ﻗﺎﻝ : ﻧﻌﻢ ، ﻭﻗﻴﻞ : ﻗﺒﻞ ﺍﻟﺮﻛﻮﻉ ﺃﻭ ﺑﻌﺪﻩ ؟ ﻗﺎﻝ ﺑﻌﺪ ﺍﻟﺮﻛﻮﻉ {
ﻭﺍﻟﺴﻨﺔ ﺃﻥ ﻳﻘﻮﻝ : ﺍﻟﻠﻬﻢ ﺍﻫﺪﻧﻲ ﻓﻴﻤﻦ ﻫﺪﻳﺖ ﻭﻋﺎﻓﻨﻲ ﻓﻴﻤﻦ ﻋﺎﻓﻴﺖ ﻭﺗﻮﻟﻨﻲ ﻓﻴﻤﻦ ﺗﻮﻟﻴﺖ ﻭﺑﺎﺭﻙ ﻟﻲ ﻓﻴﻤﺎ ﺃﻋﻄﻴﺖ ﻭﻗﻨﻲ ﺷﺮ ﻣﺎ ﻗﻀﻴﺖ ﺇﻧﻚ ﺗﻘﻀﻲ ﻭﻻ ﻳﻘﻀﻰ ﻋﻠﻴﻚ ﺇﻧﻪ ﻻ ﻳﺬﻝ ﻣﻦ ﻭﺍﻟﻴﺖ ﺗﺒﺎﺭﻛﺖ ﻭﺗﻌﺎﻟﻴﺖ " ﻟﻤﺎ ﺭﻭﻯ ﺍﻟﺤﺴﻦ ﺑﻦ ﻋﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ : } ﻋﻠﻤﻨﻲ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻫﺆﻻﺀ ﺍﻟﻜﻠﻤﺎﺕ ﻓﻲ ﺍﻟﻮﺗﺮ ﻓﻘﺎﻝ ﻗﻞ : ‏[ ﺹ : 474 ‏] ﺍﻟﻠﻬﻢ ﺍﻫﺪﻧﻲ ﻓﻴﻤﻦ ﻫﺪﻳﺖ { ﺇﻟﻰ ﺁﺧﺮﻩ ﻭﺇﻥ ﻗﻨﺖ ﺑﻤﺎ ﺭﻭﻱ ﻋﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻛﺎﻥ ﺣﺴﻨﺎ ﻭﻫﻮ ﻣﺎ ﺭﻭﻯ ﺃﺑﻮ ﺭﺍﻓﻊ ﻗﺎﻝ : ﻗﻨﺖ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺑﻌﺪ ﺍﻟﺮﻛﻮﻉ ﻓﻲ ﺍﻟﺼﺒﺢ ﻓﺴﻤﻌﺘﻪ ﻳﻘﻮﻝ :
 ﻭﻓﻲ ﺭﻭﺍﻳﺔ ﺭﻭﺍﻫﺎ ﺍﻟﺒﻴﻬﻘﻰ ﻋﻦ ﻣﺤﻤﺪ ﺑﻦ ﺍﻟﺤﻨﻴﻔﺔ ﻭﻫﻮ ﺍﺑﻦ ﻋﻠﻲ ﺍﺑﻦ ﺃﺑﻰ ﻃﺎﻟﺐ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ " ﺇﻥ ﻫﺬﺍ ﺍﻟﺪﻋﺎﺀ ﻫﻮ ﺍﻟﺬﻯ ﻛﺎﻥ ﺃﺑﻲ ﻳﺪﻋﻮﺍ ﺑﻪ ﻓﻲ ﺻﻼﺓ ﺍﻟﻔﺠﺮ ﻓﻲ ﻗﻨﻮﺗﻪ " ﻭﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻣﻦ ﻃﺮﻕ ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﻭﻏﻴﺮﻩ ﺃﻥ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ " ﻛﺎﻥ ﻳﻌﻠﻤﻬﻢ ﻫﺬﺍ ﺍﻟﺪﻋﺎﺀ ﻟﻴﺪﻋﻮﺍ ﺑﻪ ﻓﻲ ﺍﻟﻘﻨﻮﺕ ﻣﻦ ﺻﻼﺓ ﺍﻟﺼﺒﺢ " ﻭﻓﻰ ﺭﻭﺍﻳﺔ ﺃﻥ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ " ﻛﺎﻥ ﻳﻘﻨﺖ ﻓﻲ ﺻﻼﺓ ﺍﻟﺼﺒﺢ ﻭﻓﻰ ﻭﺗﺮ ﺍﻟﻠﻴﻞ ﺑﻬﺬﻩ ﺍﻟﻜﻠﻤﺎﺕ " ﻭﻓﻰ ﺭﻭﺍﻳﺔ " ﻛﺎﻥ ﻳﻘﻮﻟﻬﺎ ﻓﻲ ﻗﻨﻮﺕ ﺍﻟﻠﻴﻞ " ﻗﺎﻝ ﺍﻟﺒﻴﻬﻘﻲ ﻓﺪﻝ ﻫﺬﺍ ﻛﻠﻪ ﻋﻠﻰ ﺃﻥ ﺗﻌﻠﻴﻢ ﻫﺬﺍ ﺍﻟﺪﻋﺎﺀ ﻭﻗﻊ ﻟﻘﻨﻮﺕ ﺻﻼﺓ ﺍﻟﺼﺒﺢ ﻭﻗﻨﻮﺕ ﺍﻟﻮﺗﺮ ﻭﺑﺎﻟﻠﻪ ﺍﻟﺘﻮﻓﻴﻖ ﻭﻫﺬﻩ ﺍﻟﻜﻠﻤﺎﺕ ﺍﻟﺜﻤﺎﻥ ﻫﻦ ﺍﻟﻠﻮﺍﺗﻰ ﻧﺺ ﻋﻠﻴﻬﻦ ﺍﻟﺸﺎﻓﻌﻲ ﻓﻲ ﻣﺨﺘﺼﺮ ﺍﻟﻤﺰﻧﻲ ﻭﺍﻗﺘﺼﺮ ﻋﻠﻴﻬﻦ ﻭﻟﻮ ﺯﺍﺩ ﻋﻠﻴﻬﻦ ﻭﻻ ﻳﻌﺰ ﻣﻦ ﻋﺎﺩﻳﺖ ﻗﺒﻞ ﺗﺒﺎﺭﻛﺖ ﺭﺑﻨﺎ ﻭﺗﻌﺎﻟﻴﺖ ﻭﺑﻌﺪﻩ ﻓﻠﻚ ﺍﻟﺤﻤﺪ ﻋﻠﻲ ﻣﺎ ﻗﻀﻴﺖ ﺃﺳﺘﻐﻔﺮﻙ ﻭﺃﺗﻮﺏ ﺍﻟﻴﻚ ﻓﻼ ﺑﺄﺱ ﺑﻪ ﻭﻗﺎﻝ ﺍﻟﺸﻴﺦ ﺃﺑﻮ ﺣﺎﻣﺪ ﻭﺍﻟﺒﻨﺪﻧﻴﺠﻰ ﻭﺁﺧﺮﻭﻥ ﻫﺬﻩ ﺍﻟﺰﻳﺎﺩﺓ ﺣﺴﻨﺔ
[ شرح المهذب
[17/0 ‏)
ﻭﺍﺣﺘﺞ ﺍﺻﺤﺎﺑﻨﺎ ﺑﺤﺪﻳﺚ ﺍﻧﺲ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ " ﺃﻥ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻨﺖ ﺷﻬﺮﺍ ﻳﺪﻋﻮﺍ ﻋﻠﻴﻬﻢ ﺛﻢ ﺗﺮﻙ ﻓﺄﻣﺎ ﻓﻲ ﺍﻟﺼﺒﺢ ﻓﻠﻢ ﻳﺰﻝ ﻳﻘﻨﺖ ﺣﺘﻰ ﻓﺎﺭﻕ ﺍﻟﺪﻧﻴﺎ " ﺣﺪﻳﺚ ﺻﺤﻴﺢ ﺭﻭﺍﻩ ﺟﻤﺎﻋﺔ ﻣﻦ ﺍﻟﺤﻔﺎﻅ ﻭﺻﺤﺤﻮﻩ ﻭﻣﻤﻦ ﻧﺺ ﻋﻠﻲ ﺻﺤﺘﻪ ﺍﻟﺤﺎﻓﻆ ﺃﺑﻮ ﻋﺒﺪ ﺍﻟﻠﻪ ﻣﺤﻤﺪ ﺑﻦ ﻋﻠﻲ ﺍﻟﺒﻠﺨﻰ ﻭﺍﻟﺤﺎﻛﻢ ﺃﺑﻮ ﻋﺒﺪ ﺍﻟﻠﻪ ﻓﻲ ﻣﻮﺍﺿﻊ ﻣﻦ ﻛﺘﺒﻪ ﻭﺍﻟﺒﻴﻬﻘﻲ ﻭﺭﻭﺍﻩ ﺍﻟﺪﺍﺭ ﻗﻄﻨﻲ
‏( 3/504 ‏)
ﻣﻦ ﻃﺮﻕ ﺑﺄﺳﺎﻧﻴﺪ ﺻﺤﻴﺤﺔ ﻭﻋﻦ ﺍﻟﻌﻮﺍﻡ ﺑﻦ ﺣﻤﺰﺓ ﻗﺎﻝ " ﺳﺄﻟﺖ ﺃﺑﺎ ﻋﺜﻤﺎﻥ ﻋﻦ ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ ﻗﺎﻝ ﺑﻌﺪ ﺍﻟﺮﻛﻮﻉ ﻗﻠﺖ ﻋﻤﻦ ﻗﺎﻝ ﻋﻦ ﺃﺑﻰ ﺑﻜﺮ ﻭﻋﻤﺮ ﻭﻋﺜﻤﺎﻥ ﺭﺿﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻨﻬﻢ " ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻲ ﻭﻗﺎﻝ ﻫﺬﺍ ﺇﺳﻨﺎﺩ ﺣﺴﻦ ﻭﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻋﻦ ﻋﻤﺮ ﺃﻳﻀﺎ ﻣﻦ ﻃﺮﻕ ﻭﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﻌﻘﻞ - ﺑﻔﺘﺢ ﺍﻟﻤﻴﻢ ﻭﺇﺳﻜﺎﻥ ﺍﻟﻌﻴﻦ ﺍﻟﻤﻬﻤﻠﺔ ﻭﻛﺴﺮ ﺍﻟﻘﺎﻑ - ﺍﻟﺘﺎﺑﻌﻲ ﻗﺎﻝ " ﻗﻨﺖ ﻋﻠﻲ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ ﻓﻲ ﺍﻟﻔﺠﺮ " ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻭﻗﺎﻝ ﻫﺬﺍ ﻋﻦ ﻋﻠﻲ ﺻﺤﻴﺢ ﻣﺸﻬﻮﺭ ﻭﻋﻦ ﺍﻟﺒﺮﺍﺀ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ " ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻛﺎﻥ ﻳﻘﻨﺖ ﻓﻲ ﺍﻟﺼﺒﺢ ﻭﺍﻟﻤﻐﺮﺏ " ﺭﻭﺍﻩ ﻣﺴﻠﻢ ﻭﺭﻭﺍﻩ ﺃﺑﻮ ﺩﺍﻭﺩ ﻭﻟﻴﺲ ﻓﻲ ﺭﻭﺍﻳﺘﻪ ﺫﻛﺮ ﺍﻟﻤﻐﺮﺏ ﻭﻻ ﻳﻀﺮ ﺗﺮﻙ ﺍﻟﻨﺎﺱ ﺍﻟﻘﻨﻮﺕ ﻓﻲ ﺻﻼﺓ ﺍﻟﻤﻐﺮﺏ ﻻﻧﻪ ﻟﻴﺲ ﺑﻮﺍﺟﺐ ﺃﻭ ﺩﻝ ﺍﻻﺟﻤﺎﻉ ﻋﻠﻰ ﻧﺴﺨﻪ ﻓﻴﻬﺎ ശർഹുൽ മുഹദ്ദബ്. 3/504)



 അനസ്(റ)വിന്റെ ഹദീസാണ് നമ്മുടെ
അസ്വഹാബ് പ്രമാണമായി സ്വീകരിച്ചിരി
ക്കുന്നത്. 'നബി(صلي الله عليه وسلم) തങ്ങൾ ഒരു മാസക്കാലം ശത്രുക്കൾക്കെതിരിൽ പ്രാർത്ഥിച്ച്ഖുനൂത്തോതുകയും പിന്നീടതുപേക്ഷിക്കുകയും ചെയ്തു. എന്നാൽ സുബ്ഹിൽ
നബി(صلي الله عليه وسلم) ഈ ലോകവുമായി വിട പറയുന്നതുവരെ ഖുനൂത്താതിയിരുന്നു',
ഇത് പ്രബലമായ ഹദീസാണ്. ഒരു കൂട്ടം
ഹാഫിളുകൾ അതുദ്ധരിക്കുകയും പ്രബ
ലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തി
രിക്കുന്നു. അൽ ഹാഫിള് അബൂഅബ്ദി
ല്ലാഹി മുഹമ്മദുബ്നു അലിയ്യിൽ ബൽഖി
(റ), ഹാകിം(റ), ബൈഹഖി(റ) തുടങ്ങിയ
ഹദീസുപണ്ഡിതന്മാർ അത് പ്രബലമാ
ണെന്ന് പ്രഖ്യാപിച്ചവരിൽ ചിലരാണ്. ദാറ
ഖുത്നി(റ) പ്രബലമായ നിരവധി പരമ്പരകളിലൂടെ അത് നിവേദനം ചെയ്തിട്ടുണ്ട്.

അവാമ് ബ്നു ഹംസ റ വിൽ നിന്ന് നിവേദനം സുബ്ഹി ലെ ഖുനൂത്തിനെ പറ്റി അബൂ ഇസ്മാൻ റ നോട് ഞാൻ അന്യാഷിച്ചു .റുകൂഇന് ശേഷമാണന്ന് അദ്ധേഹം മറുപടി തന്നപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു  ആരെ ഉദ്ധരിച്ചാണ് നിങ്ങൾ പറയുന്നത്?. അദ്ദേഹം വിശദീകരിച്ചു. അബൂബ
കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരെ
ഉദ്ധരിച്ചാണ് ഞാൻ പറയുന്നത്. ഇത് ഇമാംബൈഹഖി(റ) നിവേദനം ചെയ്യുകയുംഅതിന്റെ നിവേദകപരമ്പര ഹസനാണെന്ന്
പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

ഉമർ(റ)വിൽ നിന്നും വ്യത്യസ്ത പരമ്പര
കളിലൂടെ ഇമാം ബൈഹഖി(റ) അത്നിവേ
ദനം ചെയ്തിട്ടുണ്ട്. പ്രമുഖ താബിഈ
പണ്ഡിതൻ അബ്ദുല്ലാഹിബ്നു മഅ്ഖിൽ
(റ)വിൽ നിന്നു നിവേദനം. “അലി(റ)
സുബ്ഹിയിൽ ഖുനൂത്തോതിയിരുന്നു'.
ബൈഹഖി(റ) അത് നിവേദനം ചെയ്യു
കയും അലി(റ)യിൽ നിന്ന് ശരിയായതും
പ്രസിദ്ധമായതുമായ അഭിപ്രായം അതാ
ണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കു
ന്നു. (ശർഹുൽ മുഹദ്ദബ്. 3/504)

അൽബഖറഃ സൂറത്തിലെ 138ാം വചനത്തിന്റെ  നിങ്ങൾ ഖുനൂത്തോതിനിസ്കരിക്കുക

' ' താൽപര്യം
സുബ്ഹിയിലെ ഖുനൂതത്താണ് ന്ന് ഇബൻ
അബ്ബാസ്(റ), ഇബ്നുൽ മുസയ്യബ്(റ) ത
ങ്ങിയവർ അഭിപ്രായപ്പെട്ടിട്ടുണ്ട്,


ആലൂസി പറയുന്നു.

قال ابن مسيب المراد به القنوت في الصبح، وهو رواية عن ابن
عباس رضي الله عنهما (تفسير الآلوسي: ۲۷۳/۲-وتفسير
البيضاوي: ۲۷۱/۱ وتفسير أبي السعود: ۲۹۶/۱-)

ഇബ്നുൽ മുസയ്യബ്(റ) പറയുന്നു.
"ഖാനിതീൻ' എന്നതിന്റെ വിവക്ഷ സുബ്
ഹിയിലെ ഖുനൂത്താണ്. ഇബ്നുഅബ്ബാ
സ്(റ)യിൽ നിന്നുള്ള ഒരു രിവായത്തും അതാണ്. (തഫ്സീർ ആലൂസി. 2/273
ബൈളാവി, 1/271-അബുസ്സുഊദ്. 1/297)

സു ബ്ഹിയിൽ ഖുനൂത്തോ തൽ
സുന്നത്താണെന്ന് വഹാബികൾ 1927-ൽ
മദ്രസയിലേക്ക് തയ്യാർ ചെയ്ത 'കിതാ
ബുൻ അവ്വലു ഫിൽ അമലിയ്യാത്ത്' എന്ന
പുസ്തകത്തിൽ പഠിപ്പിച്ചിരുന്നു. ഇപ്പോൾ
അത് ബിദ്അത്താണെന്നാണ് അവരുടെ ഭാഷ്യം

സുബ്ഹി ന്റെ അവസാനത്തേ ഇഅത്തി ദാലിലും മുസ്ലിമീങ്ങൾക്ക് വല്ല ആ ഫത്തും സംഭവിച്ചാൽ അഞ്ച് വഖ്ത്ത് നമസ്കാരത്തിന്റയും അവസാനത്തെ ഇ അത്തി ദാലിൽ ഖുനൂത്ത് സുന്നത്തുണ്ട്
(കിത്താബുൽ അവ്വൽ ഫിൽ അമലിയ്യത്ത് പേജ് 18 രചന ഇ കെ മൗലവി, ടി കെ    മൗലവി ,എം സി സി അബ്ദുൽ റഹ്മാൻ മൗലവി )

 
 സുബ്ഹിയിലെ ഖുനൂത്ത് സംബന്ധ
 മായ മദ്ഹബുകൾ വിവരിച്ച് ഇമാം നവവി (റ) എഴുതുന്നു

‏( ﻓﺮﻉ ‏) ﻓﻲ ﻣﺬﺍﻫﺐ ﺍﻟﻌﻠﻤﺎﺀ ﻓﻲ ﺍﺛﺒﺎﺕ ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ : ﻣﺬﻫﺒﻨﺎ ﺃﻧﻪ ﻳﺴﺘﺤﺐ ﺍﻟﻘﻨﻮﺕ ﻓﻴﻬﺎ ﺳﻮﺍﺀ ﻧﺰﻟﺖ ﻧﺎﺯﻟﺔ ﺃﻭ ﻟﻢ ﺗﻨﺰﻝ ﻭﺑﻬﺎ ﻗﺎﻝ ﺃﻛﺜﺮ ﺍﻟﺴﻠﻒ ﻭﻣﻦ ﺑﻌﺪﻫﻢ ﺃﻭ ﻛﺜﻴﺮ ﻣﻨﻬﻢ ﻭﻣﻤﻦ ﻗﺎﻝ ﺑﻪ ﺃﺑﻮ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻭﻋﺜﻤﺎﻥ ﻭﻋﻠﻲ ﻭﺍﺑﻦ ﻋﺒﺎﺱ ﻭﺍﻟﺒﺮﺍﺀ ﺑﻦ ﻋﺎﺯﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﺑﺎﺳﺎﻧﻴﺪ ﺻﺤﻴﺤﺔ ﻭﻗﺎﻝ ﺑﻪ ﻣﻦ ﺍﻟﺘﺎﺑﻌﻴﻦ ﻓﻤﻦ ﺑﻌﺪﻫﻢ ﺧﻼﺋﻖ ﻭﻫﻮ ﻣﺬﻫﺐ ﺍﺑﻦ ﺃﺑﻰ ﻟﻴﻠﻲ ﻭﺍﻟﺤﺴﻦ ﺍﺑﻦ ﺻﺎﻟﺢ ﻭﻣﺎﻟﻚ ﻭﺩﺍﻭﺩ ﻭﻗﺎﻝ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻭﺍﺻﺤﺎﺑﻪ ﻭﺍﺑﻮ ﺣﻨﻴﻔﺔ ﻭﺍﺻﺤﺎﺑﻪ ﻭﺳﻔﻴﺎﻥ ﺍﻟﺜﻮﺭﻱ ﻭﺍﺣﻤﺪ ﻻ ﻗﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ ﻗﺎﻝ ﺍﺣﻤﺪ ﺍﻻ ﺍﻻﻣﺎﻡ ﻓﻴﻘﻨﺖ ﺇﺫﺍ ﺑﻌﺚ ﺍﻟﺠﻴﻮﺵ ﻭﻗﺎﻝ ﺍﺳﺤﺎﻕ ﻳﻘﻨﺖ ﻟﻠﻨﺎﺯﻟﺔ ﺧﺎﺻﺔ
 ശർഹുൽ മുഹദ്ദബ്. 3/504)


:മുസലിംകളെ മൊത്തത്തിൽ ബാധി
ക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇല്ലെ
കിലും ഖുനൂത്ത് സുന്നത്തുണ്ടെന്നതാണ്
നമ്മുടെ മദ്ഹബ്. സലഫിൽ നിന്നും
അവർക്കുശേഷമുള്ളവരിൽ നിന്നും അധി
കപേരുടെയും വീക്ഷണം അതാണ്. അബൂബക്ർ സ്വദ്ദീഖ്(റ), ഉമർ(റ), ഉസ്മാൻ(റ),
അലി(റ), ഇബ്നുഅബ്ബാസ്(റ), ബറാഉബ്
ആസിബ്(റ) തുടങ്ങിയ സ്വഹാബീ പ്രമു
ഖരും ഈ അഭിപ്രായക്കാരാണ്. പ്രബല
മായ പരമ്പരകളിലൂടെ ഇമാം ബൈഹഖി
റ അത് നിവേദനം ചെയ്തിട്ടുണ്ട് താബിഈങ്ങളിൽ നിന്നും അവർക്ക് ശേഷമുള്ളവരിൽ നിന്നും ധാരാളം പേർ ഈ വീക്ഷണക്കാരാണ് .ഇബ്ൻ അബീലയ്ലാ  റ ,ഹസൻ ബൻസ്വാലിഹ്, റ മാലിക് റ,ദാവൂദ് (റ
ഹും) തുടങ്ങിയവരും ഈ വീക്ഷണക്കാ
രാണ്. അബ്ദുല്ലാഹിബ്നുമസ്ഊദ്(റ)വും
അദ്ദേഹത്തിന്റെ അനുയായികളും അബൂ
ഹനീഫ(റ)യും അദ്ദേഹത്തിന്റെ അനുയാ
യികളും സുഫ്യാനുസ്സൗരി(റ)യും അഹ്മ
ദും(റ) സുബ്ഹിയിൽ ഖുനൂത്തില്ലെന്ന
പക്ഷക്കാരാണ്. എന്നാൽ മുസ്ലിം ഭരണാ
ധിപൻ സൈന്യങ്ങളെ പറഞ്ഞയച്ചിട്ടുണ്ട്
ങ്കിൽ അവൻ ഖുനൂത്തോതണമെന്ന് ഇമാംഅഹ്മദ്(റ) അഭിപ്രായപ്പെടുന്നു. മുസ്ലികൾക്ക് വല്ല “ആഫത്തും' വന്നിറങ്ങു
മ്പോൾ മാത്രം ഖുനൂത്ത് സുന്നത്താണ
ന്നാണ് ഇസ്ഹാഖ്(റ) പറയുന്നത്. (ശർഹു
ൽ മുഹദ്ദബ്. 3/505)


ചുരുക്കത്തിൽ മദ്ഹബിന്റെ ഇമാമുക
ളിൽ നിന്ന് ഇമാം മാലികും(റ) ഇമാം ശാഫി
ഈ(റ)യും സുബ്ഹിയിൽ സ്ഥിരമായി
ഖുനൂത്ത് സുന്നത്താണെന്ന് പറയുന്നു.
ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്മ
ദും(റ) സുന്നത്തില്ലെന്നും പറയുന്നു.
സബ്ഹിയിൽ സ്ഥിരമായി ഖുനൂത്ത്
സുന്നത്താണെന്ന് പറയുന്നവരുടെ പ്രമാ
ണങ്ങൾ നേരത്തെ വിവരിച്ചുവല്ലോ. ഇനി
സുന്നത്തില്ലെന്ന് പറയുന്നവരുടെ പ്രമാണ
ങ്ങളും സുന്നത്തുണ്ടെന്ന് പറയുന്നവർ
അതിനു നൽകുന്ന മറുപടികളും നമുക്കു
വായിക്കാം. ഇമാം നവവി(റ) പറയുന്നു:

സുബ്ഹിയിൽ ഖുനൂത്ത് സുന്നത്തി
ല്ലെന്നു പറയുന്നവർ പ്രമാണമാക്കുന്നത്
ഇനിപ്പറയുന്ന ഹദീസുകളാണ്.

(1) അനസ്(റ) പറയുന്നു: അറബിക
ളിലെ ചില ഗോത്രങ്ങൾക്കെതിരെ പാർ
ത്ഥിച്ച് ഒരു മാസക്കാലം റുകൂഇനുശേഷം
നബി സ്വഖുനൂത്തോതി. പിന്നെ അതുപേ
ക്ഷിച്ചു. (ബുഖാരി, മുസ്ലിം)
(2)അബുഹുറയ്റ(റ) പറയുന്നു: നബി
 ഒരു മാസക്കാലം റുകൂഇനുശേഷം
ചില വ്യക്തികൾക്കുവേണ്ടി പ്രാർത്ഥിച്ച്
നിസ്കാരത്തിൽ ഖുനൂത്തോതി. പിന്നീട്
അവർക്കുള്ള പ്രാർത്ഥന നബി(s) ഉപേ
ക്ഷിച്ചു. (ബുഖാരി, മുസ്ലിം)

മറുപടി
 അനസ് റ വിന്റെയും അബൂഹുറൈറ യുടേയും ഹദീസിന്റ (നമ്പർ 1 '2)
മറുപടി
'ഇമാം നവവി(റ) എഴുതുന്നു

و انه من حديث أنس وأبي هريرة رضي الله فيها في
والله رکه، افراد راد الدفا، على أولك الحفار ولعنه
افراد جميع القنوت، أو دون اللون في غير المح وهذا ما
مع لأن عديد السي في أولو لم يزل بنت في المح (د

ഒരു മാസത്തിന് ശേഷം നബി സ്വ
തങ്ങൾ ഖുനൂത്ത് ഒഴിവാക്കി' എന്ന അന
സ്(റ) വിന്റെയും അബൂഹുറയ്റ(റ) വിന്റെ
യും ഹദീസിലെ പരാമർശത്തിന്റെ
താൽപര്യം സത്യനിഷേധികൾക്കെതിരായ
പ്രാർത്ഥനയും അവരെ ശപിക്കലും ഒഴി
വാക്കി എന്നു മാത്രമാണ്, ഖുനൂത്ത്
പൂർണ്ണമായും ഒഴിവാക്കി എന്നല്ല.

അല്ലെങ്കിൽ സുബ്ഹിയല്ലാത്ത നിസ്കാരങ്ങ
ളിലെഖുനൂത്ത് ഒഴിവാക്കി എന്നാണ്.
പ്രസ്തുത പരാമർശത്തിനു ഈ വ്യാഖ്യാ
നം നൽകിയേ മതിയാവൂ.

കാരണം ഈലോകവുമായി വിടപറയും വരെ സുബ്ഹി
യിൽ നബി(صلي الله عليه وسلم) ഖുനൂത്തോതാറുണ്ടായി
രുന്നു' എന്ന അനസ്(റ) വിന്റെ ഹദീസിലെ
പരാമർശം പ്രബലവും വ്യക്തവുമാണ്.
അതിനാൽ രണ്ട് ഹദീസുകളും നാം
പറഞ്ഞ പ്രകാരം സംയോജിപ്പിക്കേണ്ടതു
ണ്ട്.

ഇമാം ബൈഹഖി(റ) ഇമാം അബ്ദുറ
ഹ്മാനുബ്നുൽ മഹ്ദി(റ)യിൽ നിന്ന് നിവേ
ദനം ചെയ്ത ഒരു ഹദീസിൽ "ശത്രുക്കളെ
ശപിക്കൽ മാത്രമാണ് നബി(സ) ഉപേക്ഷി
ച്ചത്' എന്ന പരാമർശം കാണാവുന്നതാ
ണ്. നടേപ്പറഞ്ഞ അബൂഹുറയ്റ(റ)യുടെ
രിവായത്ത് ഈ വ്യാഖ്യാനത്തെ ഒന്നു
കൂടി വ്യക്തമാക്കുന്നു. “പിന്നെ അവർ
ക്കുള്ള പ്രാർത്ഥനയെ നബി(സl) ഉപേ
ക്ഷിച്ചു' എന്നാണത്. (ശർഹുൽ മുഹദ്ദബ്.
3/ 505)


3. സഅദ് ബ്നു ത്വാരിഖ് റ പ യു ന്നു. ഞാൻ പിതാവിനോട് ചോദിച്ചു. എന്റെ പിതാവേ താങ്കൾ നബിപ്പയുടെ പിന്നിലും അബൂബക്കർ (റ) ഉമർ റ ഉസ്മാൻ റ അലി റ എന്നിവരുടെ പിനനിലും നിന്ന് നിസ്കരിച്ചിട്ടുണ്ടല്ലോ അവർ സ്വുബ്ഹിയിൽ ഖുനൂത്തോതിയിരുന്നോ?
പിതാവ് പ്രതിവചിച്ചു എന്റെ കുത്തി മോനെ അത് പുതിയ ആചാരമാണ് ( ന സാഈ)

മറുപടി
ഇമാം നവവി റ പറയുന്നു
സഅദ് ബ്ന് ത്വാരിഖിന്റെ ഹദീസിനു മറുപടി (നമ്പർ 3 ) ഖുനൂത്തിനെ സ്ഥിരപ്പെടുത്തുന്നവരുടെ കൂടെയാണ് കൂടുതൽ വിവരമുള്ളത് അംഗബലവും അവർക്ക് തന്നെയാണ്. അതിനാൽ പ്രാമുഖ്യം കൽപിച്ചേ മതിയാവു.



4 'ഇബ്നു മസ്ഊദ് റ പറയുന്നു. നബി സ്വ ഒരു നിസ്കാരത്തിലും ഖുനൂത്ത് ഓതിയിട്ടില്ല.
മറുപടി
ഇബ്നു മസ്ഊദ് റ വിന്റെ ഹദീസിനു മറുപടി  അത് വളരെ ദുർബ്ബലമാണ്. കാരണം മുന്നമ്മദ് ബ്ന് ജാബിറുസ്സഹ്മിയാണ് അത് മുരിക്കുന്നത്
അദ്ധേഹത്തിന്റെ ഹദീസ് വർകജ്യവും
 അദ്ധേഹം ശക്തമായ ദൗർബല്യത്തിന്റെ ഉടമയുമാണ് 'അതിനു പുറമെ അദ്ധേഹ
ത്തിന്റെ പ്രസ്താവന ഖുനൂത്തിനെ നിഷേധിക്കുന്നതും അനസ് റ
വിന്റെ പ്രസ്താവന ഖുനൂത്തിനെ സ്ഥിര
പ്പെടുത്തുന്നതുമാണ്. അതിനാൽ കൂടു
തൽ വിവരം അനസ്(റ)വിന്റെ കൂടെയാ
യതിനാൽ അതിന് പ്രാമുഖ്യം കൽപ്പിക്ക
പ്പെട്ടു.


(5)അബുമഖലദ്(റ) പറയുന്നു: ഇബ്നു
ഉമർ(റ)യോടൊന്നിച്ച് ഞാൻ സുബ്ഹ്
നിസ്കരിച്ചു. അദ്ദേഹം ഖുനൂത്ത് ഓതിയി
ല്ല. അതേത്തുടർന്ന് അദ്ദേഹത്തോട് ഞാൻ
ചോദിച്ചു. നിങ്ങൾ ഖുനൂത്ത് ഓതുന്നില്ലല്ലോ? അപ്പോൾ അദ്ധേഹം പറഞ്ഞു നമ്മുടെ അസ്ഹാബിൽ നിന്നുള്ള ഒരാളിൽ നിന്നും ഖുനൂത്ത് ഞാൻ ഹിഫ്ളാക്കിയിട്ടില്ല

മറുപടി

ഇബ്നുഉമർ(റ)യുടെ ഹദീസിനു (ന
മ്പർ. 5) പറയാനുള്ള മറുപടി അദ്ദേഹം
അത് അറിയാതിരുന്നതോ മറന്നതോ
ആവാം. അനസ്(റ), ബറാഉബ്നുസീബ്
(റ) തുടങ്ങിയവർ അത് അറിഞ്ഞിട്ടുണ്ട്.
അതിനാൽ അറിഞ്ഞവർക്ക് അറിയാത്തവരെക്കാൾ പ്രാമുഖ്യം കൽപ്പിക്കപ്പെടും

6 ഇബന്അബ്ബാസ് റ പറയുന്നു' സ്വുബ്ഹിയിലെ ഖുനൂത്ത് ബിദ്അത്താണ് '
 ' മറുപടി


ഇബ്നുഅബ്ബാസ്(റ)യുടെ ഹദീസ് ന
മ്പർ 6) വളരെ ദുർബ്ബലമാണ്. അബൂലൈ
ലാ അൽ കൂഫീ വഴിയാണ് ഇമാം ബൈഹ
ഖി(റ) അത് റിപ്പോർട്ട് ചെയ്തിട്ടുളളത്. അത്ശരിയല്ലെന്ന് ഇമാം ബൈഹഖി(റ) തന്നെപ്രസ്താവിച്ചിട്ടുണ്ട്. അബുലൈലാ ഹദീസ് രംഗത്ത് വർജ്യനാണ്. ഇതിനു പുറമെഇബ്നുഅബ്ബാസ്(റ) സബ്ഹിയിൽ ഖുനൂത്തോതിയിരുന്നതായി നാം നേരത്തെ ഉദ്ധരിച്ചിട്ടുണ്ട്:

7. ഉമ്മുസലമ റ പറയുന്നു സുബ്ഹിയിൽ ഖുനൂത്തോ തുന്നത് നബി സ്വനിരോധിച്ചിരിക്കുന്നു.

മറുപടി
'

ഉമ്മുസലമയുടെ ഹദീസ് ദുർബ്ബലമാണ് ' കാരണം മുഹമ്മദ് ബ്ന് യഅലാ അമ്പസത് ബ്നു അബ്ദുൽ റഹ്മാൻ അബ്ദുല്ലാഹിബ്നു നാഫി ഉ വഴിയാണ് പ്രസ്തുത ഹദീസ് നിവേദനം ചെയ്യുന്നത്. ദാറ ഖുത്വ് നി റ പറയുന്നു ഈ മൂന്ന് പേരും ദുർബ്ബലരാണ് നാഫി ഉ റ ഉമ്മുസലമ റ യി ൽ നിന്ന് ഹദീസ് കേട്ടതായി സ്ഥിരപ്പെട്ടിട്ടില്ല ശർഹുൽ മുഹദ്ധ ബ് 3 / 505
ﻭﺍﺣﺘﺞ ﻟﻬﻢ ﺑﺤﺪﻳﺚ ﺃﻧﺲ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ " ﺍﻥ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻨﺖ ﺷﻬﺮﺍ ﺑﻌﺪ ﺍﻟﺮﻛﻮﻉ
ﻳﺪﻋﻮ ﻋﻠﻲ ﺍﺣﻴﺎﺀ ﻣﻦ ﺍﻟﻌﺮﺏ ﺛﻢ ﺗﺮﻛﻪ " ﺭﻭﺍﻩ ﺍﻟﺒﺨﺎﺭﻱ ﻭﻣﺴﻠﻢ ﻭﻓﻰ ﺻﺤﻴﺤﻬﻤﺎ ﻋﻦ ﺍﺑﻲ ﻫﺮﻳﺮﺓ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ " ﺍﻥ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻨﺖ ﺑﻌﺪ ﺍﻟﺮﻛﻮﻉ ﻓﻲ ﺻﻼﺗﻪ ﺷﻬﺮﺍ ﻳﺪﻋﻮ ﻟﻔﻼﻥ ﻭﻓﻼﻥ ﺛﻢ ﺗﺮﻙ ﺍﻟﺪﻋﺎﺀ ﻟﻬﻢ " ﻭﻋﻦ ﺳﻌﺪ ﺑﻦ ﻃﺎﺭﻕ ﻗﺎﻝ " ﻗﻠﺖ ﻻﺑﻲ ﻳﺎ ﺍﺑﻲ ﺍﻧﻚ ﻗﺪ ﺻﻠﻴﺖ ﺧﻠﻒ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺍﺑﻰ ﺑﻜﺮ ﻭﻋﻤﺮ ﻭﻋﺜﻤﺎﻥ ﻭﻋﻠﻲ ﻓﻜﺎﻧﻮﺍ ﻳﻘﻨﺘﻮﻥ ﻓﻲ ﺍﻟﻔﺠﺮ ﻓﻘﺎﻝ ﺃﻱ ﺑﻨﻰ ﻓﺤﺪﺙ " ﺭﻭﺍﻩ ﺍﻟﻨﺴﺎﺋﻲ ﻭﺍﻟﺘﺮﻣﺬﻱ ﻭﻗﺎﻝ ﺣﺪﻳﺚ ﺣﺴﻦ ﺻﺤﻴﺢ ﻭﻋﻦ ﺍﺑﻦ ﻣﺴﻌﻮﺩ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ " ﻣﺎ ﻗﻨﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺷﺊ ﻣﻦ ﺻﻼﺗﻪ " ﻭﻋﻦ ﺍﺑﻲ ﻣﺨﻠﺪ ﻗﺎﻝ ﺻﻠﻴﺖ ﻣﻊ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﺍﻟﺼﺒﺢ ﻓﻠﻢ ﻳﻘﻨﺖ ﻓﻘﻠﺖ ﻟﻪ ﺍﻻ ﺍﺭﺍﻙ ﺗﻘﻨﺖ ﻓﻘﺎﻝ ﻣﺎ ﺍﺣﻔﻈﻪ ﻋﻦ ﺍﺣﻤﺪ ﻣﻦ ﺍﺻﺤﺎﺑﻨﺎ ﻭﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ " ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ ﺑﺪﻋﺔ " ﻭﻋﻦ ﺍﻡ ﺳﻠﻤﺔ " ﻋﻦ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﺍﻧﻪ ﻧﻬﻰ ﻋﻦ ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ " ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻲ
ﻭﺃﻣﺎ ﺍﻟﺤﻮﺍﺏ ﻋﻦ ﺣﺪﻳﺚ ﺃﻧﺲ ﻭﺃﺑﻰ ﻫﺮﻳﺮﺓ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻓﻲ ﻗﻮﻟﻪ ﺛﻢ ﺗﺮﻛﻪ ﻓﺎﻟﻤﺮﺍﺩ ﺗﺮﻙ ﺍﻟﺪﻋﺎﺀ ﻋﻠﻰ ﺃﻭﻟﺌﻚ ﺍﻟﻜﻔﺎﺭ ﻭﻟﻌﻨﺘﻬﻢ ﻓﻘﻂ ﻻ ﺗﺮﻙ ﺟﻤﻴﻊ ﺍﻟﻘﻨﻮﺕ ﺃﻭ ﺗﺮﻙ ﺍﻟﻘﻨﻮﺕ ﻓﻲ ﻏﻴﺮ ﺍﻟﺼﺒﺢ ﻭﻫﺬﺍ ﺍﻟﺘﺄﻭﻳﻞ ﻣﺘﻌﻴﻦ ﻻﻥ ﺣﺪﻳﺚ ﺃﻧﺲ ﻓﻲ ﻗﻮﻟﻪ " ﻟﻢ ﻳﺰﻝ ﻳﻘﻨﺖ ﻓﻲ ﺍﻟﺼﺒﺢ
ﺣﺘﻰ ﻓﺎﺭﻕ ﺍﻟﺪﻧﻴﺎ " ﺻﺤﻴﺢ ﺻﺮﻳﺢ ﻓﻴﺠﺐ ﺍﻟﺠﻤﻊ ﺑﻴﻨﻬﻤﺎ ﻭﻫﺬﺍ ﺍﻟﺬﻯ ﺫﻛﺮﻧﺎﻩ ﻣﺘﻌﻴﻦ ﻟﻠﺠﻤﻊ ﻭﻗﺪ ﺭﻭﻯ ﺍﻟﺒﻴﻬﻘﻲ ﺑﺎﺳﻨﺎﺩﻩ ﻋﻦ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﺑﻦ ﻣﻬﺪﻱ ﺍﻻﻣﺎﻡ ﺍﻧﻪ ﻗﺎﻝ ﺍﻧﻤﺎ ﺗﺮﻙ ﺍﻟﻠﻌﻦ ﻭﻳﻮﺿﺢ ﻫﺬﺍ ﺍﻟﺘﺄﻭﻳﻞ ﺭﻭﺍﻳﺔ ﺃﺑﻲ ﻫﺮﻳﺮﺓ ﺍﻟﺴﺎﺑﻘﺔ ﻭﻫﻲ ﻗﻮﻟﻪ " ﺛﻢ ﺗﺮﻙ ﺍﻟﺪﻋﺎﺀ ﻟﻬﻢ " ﻭﺍﻟﺠﻮﺍﺏ ﻋﻦ ﺣﺪﻳﺚ ﺳﻌﺪ ﺑﻦ ﻃﺎﺭﻕ ﺃﻥ ﺭﻭﺍﻳﺔ ﺍﻟﺬﻳﻦ ﺍﺛﺒﺘﻮﺍ ﺍﻟﻘﻨﻮﺕ ﻣﻌﻬﻢ ﺯﻳﺎﺩﺓ ﻋﻠﻢ ﻭﻫﻢ ﺃﻛﺜﺮ ﻓﻮﺟﺐ ﺗﻘﺪﻳﻤﻬﻢ ﻭﻋﻦ ﺣﺪﻳﺚ ﺍﺑﻦ ﻣﺴﻌﻮﺩ ﺃﻧﻪ ﺿﻌﻴﻒ ﺟﺪﺍ ﻻﻧﻪ ﻣﻦ ﺭﻭﺍﻳﺔ ﻣﺤﻤﺪ ﺑﻦ ﺟﺎﺑﺮ ﺍﻟﺴﺤﻤﻰ ﻭﻫﻮ ﺷﺪﻳﺪ ﺍﻟﻀﻌﻒ ﻣﺘﺮﻭﻙ ﻭﻻﻧﻪ ﻧﻔﻲ ﻭﺣﺪﻳﺚ ﺃﻧﺲ ﺇﺛﺒﺎﺕ ﻓﻘﺪﻡ ﻟﺰﻳﺎﺩﺓ ﺍﻟﻌﻠﻢ ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺃﻧﻪ ﻟﻢ ﻳﺤﻔﻈﻪ ﺃﻭ ﻧﺴﻴﻪ ﻭﻗﺪ ﺣﻔﻈﻪ ﺃﻧﺲ ﻭﺍﻟﺒﺮﺍﺀ ﺑﻦ ﻋﺎﺯﺏ ﻭﻏﻴﺮﻫﻤﺎ ﻓﻘﺪﻡ ﻣﻦ ﺣﻔﻆ ﻭﻋﻦ ﺣﺪﻳﺚ ﺍﺑﻦ ﻋﺒﺎﺱ ﺃﻧﻪ ﺿﻌﻴﻒ ﺟﺪﺍ ﻭﻗﺪ ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻰ ﻟﻴﻠﻲ ﺍﻟﻜﻮﻓﻰ ﻭﻗﺎﻝ ﻫﺬﺍ ﻻ ﻳﺼﺢ ﻭﺍﺑﻮ ﻟﻴﻠﻰ ﻣﺘﺮﻭﻙ ﻭﻗﺪ ﺭﻭﻳﻨﺎ ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺍﻧﻪ " ﻗﻨﺖ ﻓﻲ ﺍﻟﺼﺒﺢ " ﻭﻋﻦ ﺣﺪﻳﺚ ﺃﻡ ﺳﻠﻤﺔ ﺍﻧﻪ ﺿﻌﻴﻒ ﻻﻧﻪ ﻣﻦ ﺭﻭﺍﻳﺔ ﻣﺤﻤﺪ ﺑﻦ ﻳﻌﻠﻲ ﻋﻦ ﻋﻨﺒﺴﺔ ﺑﻦ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻧﺎﻓﻊ ﻋﻦ ﺍﺑﻴﻪ ﻋﻦ ﺍﻡ ﺳﻠﻤﺔ ﻗﺎﻝ ﺍﻟﺪﺍﺭ ﻗﻄﻨﻲ ﻫﺆﻻﺀ ﺍﻟﺜﻼﺛﺔ ﺿﻌﻔﺎﺀ ﻭﻻ ﻳﺼﺢ ﻟﻨﺎﻓﻊ ﺳﻤﺎﻉ ﻣﻦ ﺍﻡ ﺳﻠﻤﺔ ﻭﺍﻟﻠﻪ ﺍﻋﻠﻢ
ശർഹുൽ മുഹദ്ദബ്. 3/504)


  

Tuesday, 4 September 2018

കഥ പറയുന്ന മുഹർറം

അല്ലാഹുവിന്റെ മാസമെന്നറിയപ്പെടുന്ന മുഹര്‍റം ഹിജ്റ കലണ്ടറിലെ പ്രഥമ മാസവും യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിലൊന്നുമാണ്. അല്ലാഹു പറയുന്നു: “ആകാശ ഭൂമികള്‍ സൃഷ്ടിച്ച ദിവസം മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ചു മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലു മാസം വിശുദ്ധങ്ങളുമാണ്’ (വിശുദ്ധ ഖുര്‍ആന്‍ 9/36). ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണ് പ്രസ്തുത നാലു മാസങ്ങള്‍ (ജലാലൈനി 1/205). യുദ്ധം നിഷിദ്ധമായ മാസമായതു കൊണ്ടാണ് മുഹര്‍റം എന്ന പേര് ഈ മാസത്തിനു ലഭിച്ചത്. ഇബ്ലീസിനു സ്വര്‍ഗം വിലക്കപ്പെട്ടതു കൊണ്ടാണ് ഈ പേര് വന്നതെന്നും അഭിപ്രായമുണ്ട് (തുഹ്ഫ 8/453).
ജാഹിലിയ്യാ കാലഘട്ടത്തിലെ അക്രമികള്‍ പോലും ഈ നാലു മാസങ്ങളെ ആദരിച്ചിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ഹിജ്റ എട്ടാം വര്‍ഷം റബീഅ ഗോത്രക്കാര്‍ അബ്ദുല്‍ ഖൈസിന്റെ പ്രതിനിധികളായി നബി(സ്വ)യെ സന്ദര്‍ശിച്ചപ്പോള്‍ “മുളര്‍ ഗോത്രത്തിലെ ശത്രുക്കള്‍ ഞങ്ങളെ തടയുന്നതു കാരണം യുദ്ധം നിഷിദ്ധമല്ലാത്ത മാസങ്ങളില്‍ ഞങ്ങള്‍ക്ക് അങ്ങയുടെ സവിധത്തി ലെത്താന്‍ സാധിക്കുന്നില്ലെന്ന്’ പരാതിപ്പെട്ടിരുന്നു. ഇതു വിശകലനം ചെയ്ത് മുല്ലാ അലിയ്യുല്‍ ഖാരി(റ) രേഖപ്പെടുത്തുന്നു: “ജാഹിലിയ്യാ കാലത്ത് ജനങ്ങള്‍ യുദ്ധ കോലാഹലങ്ങള്‍ നിരന്തരം നടത്താറുണ്ടെങ്കിലും പവിത്രമായ നാലു മാസങ്ങളുടെ മഹത്ത്വം കണക്കിലെടുത്ത് മുഴുവന്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവര്‍ വിട്ടു നില്‍ക്കുമായിരുന്നു’ (മിര്‍ഖാത്തുല്‍ മഫാതീഹ്). യുദ്ധ നിരോധന നിയമം പിന്നീട് പിന്‍വലിക്കപ്പെട്ടെങ്കിലും പ്രസ്തുത നാല് മാസങ്ങളുടെ മഹത്ത്വത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. മറ്റുളള എട്ട് മാസങ്ങളേക്കാള്‍ പുണ്യവും പ്രാധാന്യവും ഇന്നും അവയ്ക്കുണ്ട് (നിഹായ 7/300). അതേസമയം ഈ നാലു മാസങ്ങളില്‍ ഏറ്റവും പ്രധാനം മുഹര്‍റം തന്നെയാണ്. അതു കൊണ്ടാണ് യുദ്ധം നിഷിദ്ധമായതെന്നര്‍ത്ഥമുള്ള “അല്‍ മുഹര്‍റം’ എന്ന നാമം ഇതിനുമാത്രം ലഭിച്ചത് (തുഹ്ഫ 8/453).
വിശുദ്ധ ഖുര്‍ആനിലെ എണ്‍പത്തൊമ്പതാം അധ്യായത്തിലെ പ്രഥമ സൂക്തത്തില്‍ അല്ലാഹു സത്യം ചെയ്ത് പറയുന്ന “പ്രഭാതം’ മുഹറമിലെ ആദ്യ പ്രഭാതത്തെക്കുറിച്ചാണെന്ന് ഇമാം ഖതാദ (റ) അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഇമാം ഖുര്‍ത്വുബി (റ)വും “പത്ത് രാവുകള്‍’ എന്ന പരാമര്‍ശം മുഹര്‍റത്തിലെ ആദ്യ പത്ത് ദിനങ്ങളെ സംബന്ധിച്ചാണെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം ത്വബരി(റ)വും ഉദ്ധരിച്ചിട്ടുണ്ട്.
മുഹര്‍റം മാസത്തിന് പൊതുവെയും ആദ്യത്തെ പത്തിന് പ്രത്യേകിച്ചും സവിശേഷതകളുണ്ട്. എന്നാല്‍ പത്താമത്തെ ദിവസത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഇസ്‌ലാമിക ചരിത്രത്തിലെ അതിപ്രധാനമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് മുഹര്‍റം പത്ത്. ഫറോവയുടേയും മാരണക്കാരുടേയും കെണിവലകളില്‍ നിന്ന് മൂസാ നബി(അ)ന് അല്ലാഹു വിജയം നല്‍കിയത് ഈ ദിവസത്തിലാണ് (അല്‍ ബിദായതു വന്നിഹായ 1/354).
ചരിത്രപാഠങ്ങള്‍
ചരിത്രത്തിലെ പ്രധാന ധിക്കാരിയും അക്രമിയുമായ ഫറോവയുടെ ദയനീയമായ അധഃപതനവും മൂസാനബിയുടെയും ജനതയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പും മുഹര്‍റം പത്തിന്റെ ദീപ്ത സ്മരണകളില്‍പ്പെട്ടതാണ്. അധികാരത്തിന്റെ തിണ്ണ ബലത്തില്‍ അഹങ്കാരത്തിന്റെ പല്ലക്കിലേറി ദുര്‍ബല വിഭാഗങ്ങളെ അടിമകളാക്കിയും അടിച്ചൊതുക്കിയും കിരാത ഭരണം കാഴ്ചവെച്ച ഫറോവക്കെതിരെ സത്യവിശ്വാസത്തിന്റെ കരുത്തുമായി നിലകൊണ്ട മൂസാനബി(അ)യുടെയും അനുയായികളുടെയും വിജയത്തിന്റെ അവിസ്മരണീയമായ പാഠങ്ങള്‍ അയവിറക്കുന്ന ദിവസമാണത്. ധിക്കാരികള്‍ക്കു മുന്നില്‍ സ്ഥ്യൈവും ദൃഢവിശ്വാസവും കൈവിടാതെ പ്രബോധന രംഗത്തുറച്ചു നിന്ന മൂസാ നബിയുടെയും അനുചരരുടെയും വിജയ ചരിത്രങ്ങള്‍ നവ സാമ്രാജ്യത്വ ശക്തികള്‍ക്കിടയിലും സത്യ വിശ്വാസികള്‍ക്ക് പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ടുപോകാനുള്ള പ്രചോദനം നല്‍കുന്നതാണ്.
മഹാ ജലപ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കപ്പല്‍ കയറിയ നൂഹ് നബി(അ)യും വിശ്വാസികളും കപ്പലിറങ്ങിയതും മുഹര്‍റം പത്തിനാണ് (ഇമാം ബൈഹഖി, ശുഅബുല്‍ ഈമാന്‍/3640). തിരുനബി(സ്വ)യുടെ പൗത്രനും ഇമാം അലി(റ)ന്റെ പുത്രനുമായ ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ രക്ത സാക്ഷിയായതും ഇതേ ദിവസമാണ് (ഇമാം ത്വബ്റാനി, അല്‍ മുഅ്ജമുല്‍ കബീര്‍/2736).
കൂടാതെ സ്വര്‍ഗം, നരകം, ഖലം, അര്‍ശ്, ലൗഹുല്‍ മഹ്ഫൂള് തുടങ്ങിയവയെല്ലാം സൃഷ്ടിക്കെപ്പട്ടതും മുഹര്‍റം പത്തിനാണ്. ആദം നബി(അ)ന്റെ തൗബ അല്ലാഹു സ്വീകരിച്ചതും ഇബ്രാഹീം നബി(അ)നെ നംറൂദിന്റെ തീയില്‍ നിന്നു രക്ഷ പ്പെടുത്തിയതും മൂസ നബി(അ)ന് തൗറാത്ത് അവതീര്‍ണമായതും യൂസുഫ് നബി(അ) ജയില്‍ മോചിതനായതും യഅ്ഖൂബ് നബി(അ)യുടെ കാഴ്ച തിരിച്ചു ലഭിച്ചതും അയ്യൂബ് നബി(അ)ക്ക് ആരോഗ്യം തിരിച്ചുകിട്ടിയതും സുലൈമാന്‍ നബി(അ) ലോകത്തിന്‍റ ചക്രവര്‍ത്തിയായതും യൂനുസ് നബി(അ) മത്സ്യത്തിന്റെ ഉദരത്തില്‍ നിന്ന് രക്ഷപ്പെട്ടതും ആദ്യമായി മഴ വര്‍ഷിച്ചതുമെല്ലാം ഇതേ ദിവസം തന്നെ (ഇആനത്ത് 2/266). ഇസ്‌ലാമിന്റെ ശോഭന ചരിത്രത്തിലേക്ക് പുതിയ പല അധ്യായങ്ങളും തുന്നിച്ചേര്‍ത്ത പുണ്യദിനമാണ് മുഹര്‍റം പത്തെന്ന് ചുരുക്കം.
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനും അതിരറ്റ സന്തോഷം പ്രകടിപ്പിക്കുന്നതിനുമാണ് മുഹര്‍റം പത്തിന്റെ (ആശൂറാഅ്) നോമ്പ് സുന്നത്താക്കിയിട്ടുള്ളത്. നന്ദി പ്രകടനത്തിന്റെ ഒരു പ്രധാന ആരാധനയാണല്ലോ വ്രതം. സുജൂദ്, നോമ്പ്, സ്വദഖ, ഖുര്‍ആന്‍ പാരായണം തുടങ്ങിയ ആരാധനകള്‍ കൊണ്ടെല്ലാം അല്ലാഹുവിനോടുള്ള നന്ദി പ്രകടനമാകാമെന്ന് ഇമാം സുയൂത്വി(റ) വ്യക്തമാക്കിയിട്ടുണ്ട് (അല്‍ഹാവി ലില്‍ ഫതാവ). ലോക ഗുരു മുഹമ്മദ് നബി(സ്വ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായതു കൊണ്ടാണല്ലോ എല്ലാ തിങ്കളാഴ്ചകളിലും നോമ്പ് സുന്നത്തായത്.
മൂസാ നബി(അ)യും കൂട്ടുകാരും ഫറോവയുടെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ നന്ദി പ്രകടിപ്പിച്ച് ജൂതന്മാരും മുഹര്‍റം പത്തിന് വ്രതമനുഷ്ഠിച്ചിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: “പ്രവാചകര്‍(സ്വ) മദീനയില്‍ ചെന്നപ്പോള്‍ ആശൂറാഅ് ദിവസം ജൂതന്മാര്‍ നോമ്പ് എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനെപ്പറ്റി ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: “ഈ ദിവസമാണ് മൂസാ നബി(അ)യെയും ബനൂഇസ്റാഈല്യരെയും ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ചത്. അതു കൊണ്ട് ആ ദിവസത്തെ ആദരിച്ചു കൊണ്ട് ഞങ്ങള്‍ നോമ്പ് അനുഷ്ഠിക്കുന്നു’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: “ഞങ്ങളാണ് നിങ്ങളേക്കാള്‍ മൂസാ നബി(അ) യുമായി ഏറ്റവും ബന്ധമുള്ളവര്‍’. അങ്ങനെ ആ ദിവസം നോമ്പ് അനുഷ്ഠിക്കാന്‍ നബി(സ്വ) കല്‍പ്പിച്ചു (സ്വഹീഹുല്‍ ബുഖാരി). മുസ്‌ലിം(റ)ന്റെ റിപ്പോര്‍ട്ടില്‍ “ആ ദിവസം മൂസാ നബി(അ) നന്ദിപ്രകടനമായി നോമ്പനുഷ്ഠിച്ചു. അതുകൊണ്ട് ഞങ്ങളും നോമ്പ് അനുഷ്ഠിക്കുന്നു’ എന്നു കൂടിയുണ്ട്’ (സ്വഹീഹ് മുസ്‌ലിം).
നബി(സ്വ) മദീനയിലെത്തിയപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോന്പിലായിരുന്നുവെന്ന് ഈ ഹദീസിനര്‍ത്ഥമില്ല. പ്രത്യുത, മദീനയിലെത്തിയതിന് ശേഷമുള്ള മുഹറം പത്തിന് അവര്‍ നോന്പെടുക്കുമ്പോള്‍ നബി(സ്വ) അതിനെക്കുറിച്ച് ജൂതന്മാരോട് അന്വേഷിക്കുകയായിരുന്നു. അല്ലാത്തപക്ഷം, ജൂതര്‍ ആശുറാഅ് നോമ്പ് റബീഉല്‍ അവ്വലിലാണ് അനുഷ്ഠിച്ചതെന്ന് വരും. കാരണം നബിയുടെ ഹിജ്റ നടന്നത് റബീഉല്‍ അവ്വലിലാണല്ലോ. ആശൂറാഅ് ദിനത്തിന്റെ പ്രാധാന്യം നബി(സ്വ) മനസ്സിലാക്കുന്നത് ജൂതന്മാരില്‍ നിന്നാണോ എന്ന ചോദ്യവും അസ്ഥാനത്താണ്. കാരണം മക്കയില്‍ വെച്ച് തന്നെ നബി(സ്വ) ഖുറൈശികളോടൊപ്പം മുഹര്‍റം പത്തിനു നോമ്പനുഷ്ഠിച്ചിരുന്നുവെന്ന ഹദീസ് ആഇശാ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹതി പറയുന്നു: “അജ്ഞാന കാലത്ത് ഖുറൈശികള്‍ ആശൂറാഅ് ദിവസം നോന്പെടുത്തിരുന്നു. നുബുവ്വത്തിനു മുമ്പ് നബി(സ്വ)യും ഈ നോന്പെടുത്തു. അവിടുന്ന് മദീനയില്‍ പോയപ്പോള്‍ പ്രസ്തുത നോമ്പ് സ്വയം അനുഷ്ഠിക്കുന്നതിനു പുറമെ അനുയായികളോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു’ (അബൂദാവൂദ്, നസാഈ). മദീനയിലെ പ്രബല സമുദായമായ ജൂതന്മാരുടെ വിശപ്പ് ദിനത്തെ മുസ്‌ലിംകളും മാനിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്താനും സൗഹൃദം നിലനിര്‍ത്താനും വേണ്ടി മാത്രമാണ് നബി(സ്വ) ഇക്കാര്യം അവരോട് അന്വേഷിച്ചതെന്നും ഇതില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. ശിര്‍ക്ക് നിറഞ്ഞ ഓണാഘോഷത്തിനു പോലും ഈ സംഭവം വേണ്ടവിധം മനസ്സിലാക്കാതെ ചില വികട പണ്ഡിതര്‍ തെളിവാക്കുന്നത് കൗതുകകരമാണ്.
സുന്നത്തു നോമ്പുകളില്‍ അധി പ്രധാനമാണ് മുഹര്‍റം മാസത്തിലെ നോമ്പ്. വിശിഷ്യാ പത്താമത്തെ ദിവസം. “ദിവസങ്ങളുടെ കൂട്ടത്തില്‍ മുഹര്‍റം പത്തിലും മാസങ്ങളുടെ കൂട്ടത്തില്‍ റമളാനിലുമാണ് നബി(സ്വ) ഏറെ നിര്‍ബന്ധ ബുദ്ധിയോടെ നോന്പെടുക്കുന്നതായി ഞാന്‍ കണ്ടതെന്ന്’ ഇബ്നു അബ്ബാസ്(റ) പറയുന്നുണ്ട് (സ്വഹീഹുല്‍ ബുഖാരി). ആശുറാഇന്റെ നോമ്പ് ഒരു കൊല്ലത്തെ ദോഷം പൊറുപ്പിക്കുന്നതാണെന്ന നബിവചനം അബൂ ഖതാദ(റ) ഉദ്ധരിച്ചിട്ടുണ്ട് (സ്വഹീഹു മുസ്‌ലിം).
മുഹര്‍റം ഒന്ന് മുതല്‍ പത്ത് വരെയുള്ള വ്രതാനുഷ്ഠാനം ശക്തമായ സുന്നത്തും ആ മാസം മുഴുവന്‍ നോന്പെടുക്കല്‍ സുന്നത്തുമാണ് (ഫതാവല്‍ കുബ്റാ 2/79). ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) എഴുതുന്നു: “റമളാനൊഴികെയുള്ള മാസങ്ങളില്‍ വെച്ച് വ്രതമനുഷ്ഠിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായത് യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളാണ്. അവയില്‍ തന്നെ ഏറ്റവും ശ്രേഷ്ഠത മുഹര്‍റത്തിനും. ശേഷം റജബും പിന്നെ ദുല്‍ഹിജ്ജയും പിന്നെ ദുല്‍ഖഅ്ദുമാണ് ( ഫത്ഹുല്‍ മുഈന്‍/204).
മുഹര്‍റം പത്തിനു വ്രതം സുന്നത്തുള്ളതു പോലെ ഒമ്പതിനും (താസൂആഅ്) സുന്നത്തുണ്ട്. മാസപ്പിറവിയുടെ നിര്‍ണയത്തില്‍ വന്നേക്കാവുന്ന ധാരണപ്പിശക് മൂലം ദിവസ വ്യത്യാസത്തിനുള്ള സാധ്യതയില്ലാതാവുക, പത്തിനു മാത്രം നോന്പെടുത്തിരുന്ന ജൂതന്മാരോട് എതിരാവുക തുടങ്ങിയവയാണ് ഇതിനു പിന്നിലെ രഹസ്യങ്ങള്‍ (മുഗ്നി1/446).
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നു: “പ്രവാചകന്‍(സ്വ) ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: പ്രവാചകരേ, ഈ ദിവസത്തെ ജൂതക്രൈസ്തവര്‍ മഹത്ത്വപ്പെടുത്തുന്നുണ്ടല്ലോ? അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഒമ്പതാമത്തെ ദിവസവും നാം നോമ്പനുഷ്ഠിക്കുന്നതാണ്. ഇബ്നു അബ്ബാസ് (റ) പറയുന്നു: അടുത്ത വര്‍ഷമായപ്പോഴേക്കും നബി (സ്വ) വഫാത്തായിരുന്നു’ (മുസ്‌ലിം). ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് താസൂആഅ് ദിനത്തിലും നോമ്പ് സുന്നത്തുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നത്.
ജൂതര്‍ക്കൊപ്പം മുഹര്‍റം പത്തിന് നോന്പെടുക്കുന്ന നിലപാട് എട്ട് വര്‍ഷത്തോളം തുടര്‍ന്നതിനു ശേഷം ഹിജ്റയുടെ പത്താം വര്‍ഷം അഥവാ നബി(സ്വ)യുടെ അറുപത്തി മൂന്നാം വയസ്സിലാണ് ആ പ്രഖ്യാപനം. പരമാവധി സഹകരണം പ്രകടിപ്പിച്ചിട്ടും ബനുന്നളീര്‍, ബനൂഖുറൈള, ബനൂ ഖൈനുഖാഅ് തുടങ്ങിയ ജൂത ഗോത്രങ്ങള്‍ തിരു നബിയെ പലതവണ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തതു നിമിത്തം ഇനിയൊരു നിലക്കും രജ്ഞിപ്പിലെത്താന്‍ സാധ്യമല്ലെന്ന് പൂര്‍ണമായും ബോധ്യപ്പെട്ടപ്പോഴാണ് ജൂതരോട് നിസ്സഹകരണവും എതിര്‍പ്പും പ്രകടിപ്പിക്കാനുള്ള ഈ കല്‍പന വരുന്നതെന്നുകൂടി മനസ്സിലാക്കണം.
മുഹര്‍റം ഒമ്പതിനും പത്തിനുമൊപ്പം പതിനൊന്നിനും നോന്പെടുക്കല്‍ സുന്നത്താണ്. “നിങ്ങള്‍ ആശൂറാഅ് ദിവസം നോന്പെടുക്കുക. ജൂതന്‍മാരോട് വ്യത്യാസം പുലര്‍ത്തുന്നവരാകുക. അതിന് മുന്പൊരു ദിവസവും ശേഷമൊരു ദിവസവും നിങ്ങള്‍ വ്രതമനുഷ്ഠിക്കുക’ എന്നു നിര്‍ദേശമുള്ള റിപ്പോര്‍ട്ട് ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട് (ഇആനത്ത് 2/266).
മാസപ്പിറവിയുമായി ബന്ധപ്പെട്ട സൂക്ഷ്മതക്കു വേണ്ടി ഒമ്പതിന് നോന്പെടുത്താലും പതിനൊന്നിനും നോമ്പ് സുന്നത്തു തന്നെയാണ്. കാരണം പിറവിയിലെ പിഴവ് മുന്തിയും പിന്തിയുമൊക്കെയാവാമല്ലോ (ശര്‍വാനി 3/456). അതേ സമയം ഒമ്പതിനു നോമ്പനുഷ്ഠിച്ചവര്‍ക്കും അനുഷ്ഠിക്കാത്തവര്‍ക്കും പത്തോടൊപ്പം പതിനൊന്നിനും വ്രതം സുന്നത്തു തന്നെയാണ് (ഫത്ഹുല്‍ മുഈന്‍/203). ഇനി ഒരാള്‍ പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ മാത്രമാണ് അനുഷ്ഠിക്കാനുദ്ദേശിക്കുന്നതെങ്കില്‍ അവന് ഏറ്റവും ഉത്തമം ഒമ്പതാണ്. കാരണം അതില്‍ ജൂതന്മാരോടുള്ള നിസ്സഹകരണവും മുഹര്‍റത്തിന്റെ ആദ്യ പത്തു ദിനമെന്ന ശ്രേഷ്ഠതയുമുണ്ട്. ഇനി ഒമ്പതോ പതിനൊന്നോ ഇല്ലാതെ പത്തിനു മാത്രം നോമ്പനുഷ്ഠിക്കുന്നതും കറാഹത്തല്ല (ഇബ്നുഖാസിം 3/455).
ആശൂറാഅ് ദിവസത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കലും ഏറെ പുണ്യമുള്ള കര്‍മമാണ്. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുകയാണു വേണ്ടത്. എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും കുടുംബത്തിനു ഭക്ഷണത്തില്‍ സുഭിക്ഷത നല്‍കല്‍ സുന്നത്താണ് (തര്‍ശീഹ്/327).
മുഹറം പത്തില്‍ ഭക്ഷണ വിശാലത നല്‍കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ സമൃദ്ധി ലഭിക്കുമെന്ന് പ്രമാണയോഗ്യമായ ഹദീസുകളിലുണ്ട്. ആശുറാഅ് ദിനത്തില്‍ കുടുംബത്തിനു വിശാലത നല്‍കിയവര്‍ക്ക് അല്ലാഹു വളരെ കൂടുതല്‍ വിശാലത നല്‍കിയതായി ഈ ഹദീസിന്റെ നിരവധി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അനുഭവമുണ്ടെന്ന് ഇമാം കുര്‍ദി(റ) വ്യക്തമാക്കിയിട്ടുണ്ട് (തര്‍ശീഹ്/170). ആശുറാഅ് ദിവസവുമായി ബന്ധപ്പെട്ട് പല ആചാരങ്ങളും പ്രചാരത്തിലുണ്ടെങ്കിലും നോന്പും കുടുബത്തിനു നല്‍കുന്ന ഭക്ഷണ സുഭിക്ഷതയുമൊഴികെയുള്ള ഒന്നും തന്നെ സ്വഹീഹായ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടില്ലെന്ന് സയ്യിദ് ബകരി(റ) രേഖപ്പെടുത്തുന്നു.
പവിത്രമായ മുഹറം മാസത്തിലെ ആചാരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിനു പകരം അനാചാരങ്ങള്‍ പ്രചരിപ്പിക്കാനും അന്ധവിശ്വാസങ്ങള്‍ സൃഷ്ടിക്കാനുമാണ് ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നത്. മുഹര്‍റം മാസപ്പിറവി മറഞ്ഞു കാണുന്നതു ജീവിതത്തിലെ ഏറ്റവും വലിയ ദുശ്ശകുനമാണെന്നും മുഹര്‍റത്തില്‍ നഷ്ടം വന്നാല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമെങ്കിലും നഷ്ടം വരുമെന്നും മുഹറം പത്തിനുമുമ്പ് വിവാഹം, സല്‍ക്കാരം, ഗൃഹപ്രവേശം, കച്ചവടം പോലുള്ളവ തുടങ്ങാന്‍ പാടില്ലെന്നുമുള്ള അന്ധവിശ്വാസങ്ങള്‍ക്ക് മതത്തില്‍ യാതൊരു തെളിവുമില്ല. മുന്‍ഗാമികള്‍ മുഹര്‍റത്തിലെ ആദ്യത്തെ പത്തു ദിവസം നിര്‍ബന്ധ ബുദ്ധ്യാ നോന്പെടുത്തിരുന്നതു നിമിത്തം സദ്യ വിളമ്പുന്ന പരിപാടികളെല്ലാം പത്തിനു ശേഷമുള്ള ദിവസങ്ങളിലേക്ക് മാറ്റിവെച്ചതില്‍ നിന്ന് തെറ്റിദ്ധരിച്ചുണ്ടായതാവണം ഈ ധാരണ.
മുഹര്‍റത്തിലെ ഇത്തരം അന്ധവിശ്വാസങ്ങളെ മുഴുവന്‍ പണ്ഡിതന്മാര്‍ നഖശിഖാന്തം വിമര്‍ശിക്കുക യാണ് ചെയ്തത്. അവര്‍ പറയുന്നതു കാണുക: “ആശൂറാഇന്റെ ദിവസം സുറുമയിട്ടാല്‍ ആ വര്‍ഷം കണ്ണ് രോഗമുണ്ടാകില്ല, അന്നു കുളിച്ചാല്‍ ആ വര്‍ഷം തീരെ രോഗമുണ്ടാകില്ല തുടങ്ങിയ ഹദീസുകളെല്ലാം നിര്‍മിതങ്ങളാണ്’ (ഇആനത്ത് 2/266,267). ആശൂറാഅ് ദിനത്തില്‍ സുറുമയിടുന്ന സന്പ്രദായം ഹുസൈന്‍(റ)ന്റെ ഘാതകര്‍ ആവിഷ്ക്കരിച്ചതാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ശര്‍വാനി 3/455). ഈ ദിവസത്തില്‍ ആശൂറാ പായസം കഴിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടെന്നും അതിനു മറ്റു ഭക്ഷണത്തേക്കാള്‍ മഹത്ത്വമുണ്ടെന്നും ശരീരത്തില്‍ എണ്ണ പുരട്ടലും ചായം തേയ്ക്കലുമെല്ലാം പ്രസ്തുത ദിവസം പ്രത്യേകം പുണ്യമുള്ളതാണെന്നുമുള്ള ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെയും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട് (തര്‍ശീഹ്/170).

ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ശിയാക്കള്‍ സംഘടിപ്പിക്കാറുള്ള ശാരീരിക പീഡനങ്ങള്‍ നടത്തിയുള്ള മുഹര്‍റം ആഘോഷത്തിനും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല. ഹിജ്റ 61ാം വര്‍ഷം മുഹറം പത്തിനാണ് ഹുസൈന്‍(റ) വധിക്കപ്പെട്ടതെന്നതു ചരിത്ര സത്യ മാണ്. എന്നാല്‍ അനുഗ്രഹങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കാനും വിപത്തുകളില്‍ ക്ഷമ കൈക്കൊ ള്ളാനുമാണ് ഇസ്‌ലാമിന്റെ ആഹ്വാനം. പ്രവാചകന്മാരുടെ വഫാത്ത് ദിനങ്ങളുടെ ദുഃഖാചരണം പോലും അല്ലാഹുവോ പ്രവാചകനോ അനുവദിച്ചിട്ടില്ലെന്നിരിക്കെ, മറ്റുള്ളവരുടെ പേരില്‍ ദുഃഖാചരണം നടത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് പണ്ഡിതമതം.


Frm sunnivoice സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍

Wednesday, 31 January 2018

ഖബർ പട്ട് കൊണ്ട് മൂടൽ ഫത്ഹുൽ മുഈനിൽ വിഘടിതർ ചെയ്ത തട്ടിപ്പ് മനസ്സിലാകുക…. അതുമായി ബന്ധപ്പെട്ട വിഷയങ്ങളും


ഖബർ പട്ട് കൊണ്ട് മൂടൽ ഫത്ഹുൽ മുഈനിൽ വിഘടിതർ ചെയ്ത തട്ടിപ്പ് മനസ്സിലാകുക…. അതുമായി ബന്ധപ്പെട്ട വിഷയങ്ങളും


മുജാഹിദ് മൗലവി പികെഎം ബഷീര്‍ മടതിക്കാട്ടിലിന്റെ തരികിട.. വീണ്ടും നമ്മള്‍ സുന്നികള്‍ ഓതിപഠിച്ച കിതാബു വെച്ച് തന്നെ മൌല്യാര് സുന്നികല്‍ക്കിട്ടു ട്രൌസര്‍ തയ്ക്കാന്‍ നോക്കുന്നു… ഇങ്ങനെ പല തവണ ഇദ്ദേഹം ഇവിടെ കബളിപ്പിക്കാന്‍ ശ്രമം നടത്തുകയും സുന്നികള്‍ കയ്യോടെ പിടികൂടി പഠിപ്പിച്ചു വിടുകയും ചെയ്തിട്ടുണ്ട്.. എന്തായാലും വിഷയത്തിലേക്ക് വരാം…
ഇവിടെ ഖബര്‍ മൂടുന്നതിനെ ഖണ്ഡിക്കാന്‍ മുജ്ജു മൗലവി ഫത്’ഉല്‍ മു’ഈനില്‌ നിന്നും കൊണ്ട് വന്ന ഇബാറത്തു കൊടുത്തിട്ട്.. അവിടെ കൊടുത്ത അര്‍ഥം നോക്കുക..
ويكره – ولو لامرأة – تزيين غير الكعبة، كمشهد صالح بغير حرير، ويحرم به.
“സ്ത്രീകളുടെതായാലും ശരി, ക’അബ ഒഴികെ സ്വാലിഹീങ്ങളുടെ ഖബര്‍ പട്ടല്ലാത്തത് കൊണ്ട് അലങ്കരിക്കല്‍ കരാഹതാണെങ്കിലും പട്ടുകൊണ്ട് അലങ്കരിക്കല്‍ ഹരാമാകുന്നു.”
ഇതാണ് മൗലവി കൊടുത്ത അര്‍ഥം… സ്ത്രീകളുടെതായാലും ശരി എന്ന് പറഞ്ഞിട്ട് നിങ്ങള്‍ അര്‍ഥം മടക്കിയത് എവിടെക്കാ.. ക’അബ ഒഴികെയുള്ള സ്വാലിഹീങ്ങളുടെ ഖബര്‍.. ഹ ഹ ഹ.. എവിടുന്നാ മൌലവീ നിങ്ങള്‍ അര്‍ഥം വെക്കാന്‍ പഠിച്ചത്?? ഇനി അതൊക്കെ പോട്ടെ.. നിങ്ങളുടെ വാദം എന്താ?? ഖബരിനു മുകളില്‍ വസ്ത്രം ഇടല്‍ (ജാറം മൂടല്‍) ദുരാചാരം ആണെന്നല്ലേ?? എന്നിട്ടിവിടെ കൊടുത്തതോ? മഖ്‌ബര അലങ്കാരമാക്കുന്നതിനെ കുറിച്ച് ഫത്’ഹുല്‍ മു’ഈനില്‌ പറഞ്ഞ കാര്യവും?? അല്ല മൌലവീ,, സുന്നികള്‍ ഖബരിനു മുകളില്‍ പട്ടോ അല്ലാത്തതോ ആയ വസ്ത്രങ്ങള്‍ ഇടുന്നത് അലങ്കാരം ലക്‌ഷ്യം വെച്ചാണെന്ന് ആരാണ് പറഞ്ഞത്?? ഞങ്ങള്‍ അങ്ങനെ ചെയ്യുന്നത് അവരോടുള്ള ആദര സൂച്ചകമായിട്ടല്ലേ?? തബര്രുക് ലക്‌ഷ്യം വെച്ച് ചെയ്യാന്‍ പാടില്ല എന്ന് ഏതെങ്കിലും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടോ മൌലവീ??
ചുമ്മാ ഈ ചങ്ങാതിയോട്‌ ചോദ്യങ്ങള്‍ ചോദിക്കാം എന്നല്ലാതെ മറുപടി തെറിയല്ലാതെ മറ്റൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.. അതുകൊണ്ട് തന്നെ ഫത്’ഹുല്‍ മു’ഈനില്‌ പറഞ്ഞത് എന്താണോ, അത് ഞാന്‍ ഇവിടെ വിശദീകരിക്കാം..
ഫത്’ഹുല്‍ മു’ഈനില്‌ ജുമു’അയുടെ സുന്നത്തുകള്‍ വിവരിക്കുന്ന ഭാഗം. അവിടെ തന്നെ നല്ല വസ്ത്രം ധരിക്കല്‍ ജുമു’യ്ക്ക് സുന്നത്താണ് എന്ന് വിവരിക്കുന്നു.. അതില്‍ വെള്ളയാണ് ഏറ്റവും ശ്രേഷ്ഠം, പട്ടുകൊണ്ട് ഭംഗിയാവലും തവിട്ടു നിറമുള്ള ഖസ്സും പുരുഷന് ഹറാം ആണ് എന്ന് വിവരിക്കുന്നു.. എന്നാല്‍ അവിടെ പട്ടു പുരുഷന് അനുവടനീയമാക്കപ്പെടുന്ന അവസരങ്ങളും വിവരിക്കുന്നു.. സ്ത്രീക്ക് വിരിപ്പായി പോലും പട്ടു ഉപയോഗിക്കാം.. അങ്ങനെ തുടങ്ങി പല കാര്യങ്ങളും വിവരിച്ച ശേഷം അവിടെ പറയുന്ന ഭാഗമാണ് ചുവടെ;
استعمال العاج في الرأس واللحية حيث لا رطوبة، وإسراج بمتنجس بغير مغلظ إلا في مسجد، وإن قل دخانه – خلافا لجمع -. وتسميد أرض بنجس، لا اقتناء كلب – إلا لصيد أو حفظ مال –
ഇനി അര്‍ഥം;
ആനക്കൊമ്പിന്റെ ചീര്‍പ്പ് ഉപയോഗിച്ച് തലയും താടിയും ചീകല്‌ അനുവടിക്കപ്പെട്ടിട്ടുന്ടെങ്കിലും അത് കരാഹത്തില്‍ പെടും.. പക്ഷെ നനവുണ്ടാകരുത്. കഠിനമല്ലാത്ത (അതായത് നായയുടെയും പന്നിയുടെയും അല്ലാത്ത) നജസായ എണ്ണ ഒഴിച്ച് വിളക്ക് കത്തിക്കലും പള്ളി അല്ലാത്ത സ്ഥലങ്ങളില്‍ അനുവടിക്കപ്പെട്ടുന്ടെങ്കിലും കരാഹത് തന്നെ.. എന്നാല്‍ പുക കുറവാണെങ്കില്‍ പോലും പള്ളിയില്‍ ഇപ്രകാരം കത്തിക്കാന്‍ പറ്റില്ല.. പുക കുറഞ്ഞാല്‍ പള്ളിയില്‍ പറ്റുമെന്ന അഭിപ്രായമുള്ള പണ്ഡിതന്മാരും ഉണ്ട്. മണ്ണില്‍ നജസു കൊണ്ട് വളം ചേര്‍ക്കല്‍ അനുവടനീയമാനെങ്കിലും കരാഹതുണ്ട്. വേട്ടക്കുവേണ്ടിയോ ധന സംരക്ഷണത്തിന് വേണ്ടിയോ അല്ലെങ്കില്‍ നായയെ വളര്‍ത്താന്‍ പാടില്ല.
ഇനിയാണ് മൗലവി ഇവിടെ അര്‍ഥം വെച്ച ഇബാറത്തു വരുന്നത്;
ويكره – ولو لامرأة – تزيين غير الكعبة، كمشهد صالح بغير حرير، ويحرم به.
പട്ടല്ലാത്ത തുണികള്‍ കൊണ്ട് ക’അബയല്ലാത്തവ അലങ്കരിക്കല്‍, അതായത് സ്വാലിഹീങ്ങളുടെ മഖ്‌ബരകള്‍ പോലുള്ളവ അലങ്കരിക്കല്‍ സ്ത്രീകള്‍ക്ക് പോലും കരാഹതാണ്, ഇനി പട്ടുകൊണ്ടാണ് അലങ്കാരമെങ്കില്‌ അത് ഹറാമും ആകും…
ഇതാണ് ശരിക്കുള്ള അര്‍ഥം.. എന്താണ് ഇവിടെ വിവക്ഷ?? പട്ടു ഉപയോഗിക്കല്‍ സ്ത്രീക്ക് അനുവദനീയവും പുരുഷന് ഹറാമും എന്ന് പറഞ്ഞപ്പോളാണ് ഇവിടെ ഖബര്‍ അലങ്കരിക്കാന്‍ വേണ്ടി സ്ത്രീയോ അല്ലെങ്കില്‍ പുരുഷനോ പട്ടു ഉപയോഗിച്ചാല്‍ എന്താണ് വിധി എന്ന് പറഞ്ഞത്.. ഇവിടെയും എന്താണ് പറയുന്നത്?? മഖ്‌ബരകളെ അലങ്കാര വസ്തുക്കള്‍ ആക്കുന്നതിനാണ് നഹ്യ് ഉള്ളത്,, അല്ലാതെ ആദരസൂചകമായി ഖാബരിനു മുകളില്‍ വസ്ത്രം പുതപ്പിക്കുന്നതിനല്ല..
എന്നാല്‍ ഇവിടെ മൗലവി ഇത് ഖബറിന് മുകളില്‍ വസ്ത്രം കൊണ്ട് ജാറം മൂടുന്നത് ഹരാമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ചില തിരിമറികള്‍ നടത്തിയതാണ്.. അതായത് സ്ത്രീകള്‍ക്ക് പോലും എന്നുള്ളത് സ്ത്രീകളുടെത് എന്നാക്കി മാറ്റി.. അതുപോലെ മഖ്‌ബരകള്‍ അലങ്കാര വസ്തു ആക്കുന്നതിനെയാണ് ഇവിടെ പരാമാശം എന്നുള്ളത് ജാറം മൂടല്‍ എന്തുവിധേനയും തെറ്റാണെന്നും ദുരാചാരവും ആണെന്ന് വരുത്തിതീര്‍ക്കാന്‍ നോക്കി.. അര്‍ഥം വെച്ചത് തെറ്റിച്ചാണ് എന്നുള്ളത് സൂചിപ്പിക്കാന്‍ വേണ്ടി ആണ് ഇത് കൊടുത്തത്.. അവിടെ ഖബറിന്റെ മുകളില്‍ വസ്ത്രം ഇടല്‍ ആദരസൂചകമായാലും തെറ്റാണെന്ന് എന്നുള്ള പ്രയോഗം കിത്താബില്‍ എവിടെ മൌലവീ?? ഖബറിന് മുകളില്‍ വസ്ത്രം ഇട്ടു മൂടുക തെറ്റാനെന്നല്ലേ നിങ്ങളുടെ വാദം? അപ്പോള്‍ ആ വാദം സമര്തിക്കാന്‍ നിങ്ങള്‍ മഖ്‌ബര അലങ്കരിക്കുന്നതിന്റെ വിധി ആണോ കൊടുക്കുക??
ഇതുകൂടി പഠിച്ചോളൂ മൗലവി.. അമ്ബിയാ ഓലിയക്കാലോടുള്ള ആദര സൂചകമാണെങ്കില്‍ അത് അനുവടിക്കപ്പെട്ടതാണ്. ക’അബയും അമ്ബിയാക്കളുടെ ഖബരുകളും പട്ടുകൊണ്ട് മറക്കാംഎന്നും, ചിലരുടെ വീക്ഷണത്തില്‍ ഔലിയാക്കളുടെ ഖബരുകളിലും ഇത് ആവാം എന്നും ബാജൂരിയിലുണ്ട്. വേറെയും ഒട്ടേറെ ഗ്രന്ഥങ്ങളില്‍ ഇങ്ങനെ ഉണ്ട്.. അതൊന്നും മൌലവിയുടെ കണ്ണില്‍ പെടില്ലാല്ലോ.. എവിടെയെങ്കിലും തിരിമറി നടത്തി ആള്‍കാരെ കബളിപ്പിക്കാന്‍ വല്ല ചാന്‍സും ഉണ്ടോ,, എന്നാല്‍ മൗലവി അതിന്റെ മുറി കഷ്ണവും എടുത്തുപൊക്കി കൊണ്ട് വരും. അതല്ലേ മൌലവീ നിങ്ങടെ സ്ഥിരം തൊഴില്‍??
ഞങ്ങള്‍ മുസ്ലിങ്ങള്‍ അമ്ബിയാ ഔലിയാക്കളുടെ ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ ഉണ്ടാക്കുന്നതും വസ്ത്രം കൊണ്ട് മൂടുന്നതും അവിടെ വിളക്ക് കത്തിച്ചു വെക്കുന്നതും ഒക്കെ ചെയ്യുന്നത് എന്ത് കൊണ്ടെന്നാല്‍;
“ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്‍ക്ക് മുകളില്‍ മറയും വിരിയും ഇടലും ജനദ്രിഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400)
എന്നാല്‍ ഇവിടെ മൗലവി കൊടുത്ത തലക്കെട്ടോ?? ജാറം മൂടല്‍ ദുരാചാരം എന്ന്!!! അപ്പോള്‍ ജാറം മൂടല്‍ അനുവടിക്കപ്പെട്ടതാണ് എന്ന് പറഞ്ഞ പണ്ടിതന്മാരോക്കെ ദുരാചാരം ചെയ്യാന്‍ കൂട്ട് നിന്നു എന്നാണോ?? മൌലവിക്കിപ്പോള്‍ ഷൈഖ് ഉതൈമീന്റെ ഒരു ചികിത്സ അത്യാവശ്യമാനെന്നാണ് തോന്നുന്നത്..
ഇമാം മുല്ലാ അല്‌ഖാരി തന്റെ പ്രസിദ്ദമായ മിര്‌ഖാത് ഷരഹ് അല്‍ മിഷ്ഖാതില്‌ പറയുന്നു
وقد أباح السلف البناء على قبر المشايخ والعلماء المشهورين ليزورهم الناس ويستريحوا بالجلوس فيه
സലഫുസ്വാളിഹീങ്ങള്‍ പ്രസിദ്ദരായ മശാഇഖുമാരുടെയും ഉലമാക്കളുടെയും ഖബരുകളുടെ മേല്‍ എടുപ്പുണ്ടാക്കുന്നത് മുബാഹ് (അനുവദനീയം) ആയി പരിഗണിച്ചിരുന്നു. കാരണം ജനങ്ങള്‍ക് അവിടെ സിയാറത്ത്‌ ചെയ്യുന്നതിനും അവിടെ ഇരിക്കുന്നതിനുമുല്ല സൌകര്യത്തിനു വേണ്ടി (മിര്‌ഖാത് ഷരഹ് അല്‍ മിഷ്ഖാത്, വാള്യം 4, പേജ് 69
സൂറത്തുല്‍ കഹ്ഫിലെ 21ആം സൂക്തം
وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا
അസ്’ഹാബല്‌ കഹ്ഫിനെ കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ (അസ്’ഹാബല്‌ കഹ്ഫിന്റെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) അവര്‍ ഒരു വിഭാഗം പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ്‌ അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക്‌ അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.
ഈ ആയതിന്റെ വ്യക്യാനത്തില്‍ മുഫസ്സിരീങ്ങള്‍ പറയുന്നത് കാണുക;
ഇമാം റാസി (ര) തന്റെ തഫ്സീരുള്‍ കബീരില്‍ 5/475;
أن بعضهم قال: الأولى أن يسد باب الكهف لئلا يدخل عليهم أحد ولا يقف على أحوالهم إنسان. وقال آخرون: بل الأولى أن يبني على باب الكهف مسجد وهذا القول يدل على أن أولئك
الأقوام كانوا عارفين بالله معترفين بالعبادة والصلاة
അവരില്‍ ചിലര്‍ പറഞ്ഞത് അതുകൊണ്ട് അവിടെ ആരും കടക്കാത്ത രീതിയില്‍ എടുപ്പിന്റെ കവാടം അടച്ചു വെക്കണം എന്നാണ്, എന്നാല്‍ മറ്റു ചിലര്‍ പറഞ്ഞത് അവിടെ കവാടത്തിനു മുകളില്‍ പള്ളി നിര്‍മിക്കണം എന്നാണു.. ഇത് തെളിയിക്കുന്നത് ആ പറയപ്പെട്ടവര്‍ അല്ലാഹുവിന്റെ ആരിഫീങ്ങല്‌ ആണെന്നാണ്‌, അവര്‍ ഏകനായ അല്ലാഹുവില്‍ ആരാധിക്കുന്നവരും പ്രാര്‍ത്ഥന നടത്തുന്നവരുമാണ്..
ഇമാം റാസി തന്നെ തന്റെ തഫ്സീരുള്‍ കബീരില്‍ വീണ്ടും തുടരുന്നു;
ثم قال تعالى: {قَالَ ٱلَّذِينَ غَلَبُوا۴ عَلَىٰۤ أَمْرِهِمْ} قيل المراد به الملك المسلم، وقيل: أولياء أصحاب الكهف، وقيل: رؤساء البلد: {لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا} نعبد الله فيه ونستبقي آثار أصحاب الكهف بسبب ذلك المسجد
പിന്നെ അള്ളാഹു ത’ആല പറഞ്ഞു (“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു”) ഇത് സൂചിപ്പിക്കുന്നത് അശാബുല്‍ കഹഫില്‍ നിന്നുമുള്ള മുസ്ലിം ഭരണാധികാരികളെ ആണ് അല്ലെങ്കില്‍ അസ്വ്ഹാബുല്‍ കഹഫിന്റെ വിശ്വാസികളായ മിത്രങ്ങള്‍ അല്ലെങ്കില്‍ നാട്ടിലെ നേതാക്കള്‍. (“നമുക്ക്‌ അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം”) അതുകൊണ്ട് നമുക്ക് ഇതിനുള്ളില്‍ അല്ലാഹുവിനെ ആരാധിക്കാം “ആ പള്ളി കാരണം അത് അസ്’ഹാബുല്‍ കഹഫിന്റെ സ്മരണ നിലനിര്‍ത്തുകയും ചെയ്യപ്പെടും
ഇമാം നസഫി തന്റെ തഫ്സീര്‍ അല്‍ നസഫി 3/18
قَالَ ٱلَّذِينَ غَلَبُوا۴ عَلَىٰۤ أَمْرِهِمْ} من المسلمين وملكهم
وكانوا أولى بهم وبالبناء عليهم {لَنَتَّخِذَنَّ عَلَيْهِم} على باب الكهف {مَّسْجِدًا} يصلي فيه المسلمون ويتبركون
(“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍”) ഇവര്‍ മുസ്ലിങ്ങളും ഭരണാധികാരികളും ആണ്. ഇവര്‍ പറഞ്ഞു, “നമുക്ക്‌ അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം”, അതായത് ഗുഹാമുഖത്തില്‍ പള്ളി പണിയാം എന്ന് പറഞ്ഞു, അതിനാല്‍ മുല്സിങ്ങല്ക് അവിടെ വെച്ച് നിസ്കരിക്കുകയും അവര്‍ക്ക് തബര്രുക് എടുക്കുകയും ചെയ്യാം
ഇമാം മുഹമ്മദ്‌ (ര) പറയുന്നു
محمد قال :اخبرنا ابو حنيفة قال حدثنا
عطاء بن الساءب قال :قبر حود وصالح وثعيب عليحم السلام في المسجد الحرام
ഇമാം അബു ഹനീഫ (ര) ഞങ്ങള്‍ക്ക് അറിയിച്ചു തന്നു, “അതാ ഇബ്ന്‍ അസ്സാ’ഇബ് ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നു ഹുദ് നബി (അ.സ) സാലിഹ് നബി (അ.സ), ഷുഹൈബ് നബി (അ.സ) എന്നിവരുടെ ഖാബരുകള്‍ മസ്ജിദുല്‍ ഹരമിനുള്ളിലാണ് എന്ന്”
ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400
رميل عبدالله
عن القاسم قال دخلت على عائشة فقلت يا أمه اكشفي لي عن قبرالنبي صلىالله عليه وسلم وصاحبيه رضي الله عنهما فكشفت لي عن ثلا ثة قبورلا مشرفة ولا لاطئة مبطوحة ببطحاءالعرصت الحمراء
KETTIPOKKIYO ?? ILLALO ??
response –
നിങ്ങള്‍ കൊടുത്ത ഈ ഹദീസ് മിര്‌ഖാതുല്‌ മഫാതീഹ് ഷരഹ് മിഷ്ഖാതുല്‌ മസാബീഹില്‍ കിതാബുല്‍ ജനാ’ഇസ്‌ എന്നാ ബാബില്‍ (1712) മഹാനായ മുല്ലാ അല്‌ഖാരി (ര) അബൂദാവൂദ് (ര) ഇല്‍ നിന്നും ഉദ്ദരിക്കുന്നു..
ഇനി ഇവിടെ രമീല്‌ കൊടുത്ത ഹദീസിന്റെ അര്‍ഥം എന്താ?? അതില്‍ രമീല്‌ വാദിക്കും പോലെ റസൂല്‍ സ.അ വാഫാതായപ്പോള്‍ തന്നെ സ്വഹാബാക്കള്‍ റസൂല്‍ സ.അ യുടെ ഖബര്‍ കേട്ടിപ്പോക്കിയിരുന്നില്ല എന്നുണ്ടോ?? ഈ ഹദീസ് ഖബര്‍ കെട്ടിപ്പൊക്കാന്‍ പാടില്ല എന്നതിന് തെളിവാകുമോ?? എന്താ രമീലെ, ഇത്രയ്ക്ക് അപകടകരമായ കളി ഇസ്ലാം ദീനിനോട് കളിക്കുന്നത്??
രമീല്‌ ഇവിടെ കൊടുത്ത ഹദീസ് ഇതാ;
1712 – وعن القاسم بن محمد قال : دخلت على عائشة فقلت : يا أماه ، اكشفي لي عن قبر النبي صلى الله عليه وسلم وصاحبيه ، فكشفت لي عن ثلاثة قبور ، لا مشرفة ولا لاطئة مبطوحة ببطحاء العرصة الحمراء ” . رواه أبو داود .
അതിന്റെ അര്‍ഥം;
ഖാസിം ബിന്‍ മുഹമ്മദ്‌ (ര) വില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു, “ഞാന്‍ ആഇഷ ര.അ യുടെ അടുത്തേക്ക് പ്രവേശിക്കുകയും (അതായതു പോകുകകയും) ഇപ്രകാരം പറയുകയും ചെയ്തു, ഓ ഉമ്മാ, എനിക്ക് വേണ്ടി നബി (സ.അ) യുടെ നബിയുടെ (സ.അ) രണ്ടു അനുചരന്മാരുടെയും ഖബരുകള്‍ ഒന്ന് തുറന്നു തരുമോ? അങ്ങനെ മഹതി എനിക്ക് വേണ്ടി മൂന്നു ഖബറുകള്‍ തുറന്നു കാണിച്ചു, അത് വളരെ ഉയരത്തില്‍ ആയിരുന്നില്ല.. എന്നാല്‍ വളരെ താഴ്ന്നിട്ടോ ആയിരുന്നില്ലാ. അത് ഭൂമിയോട് നിരപ്പായ നിലയില്‍ ആയിരുന്നില്ലാ.. ചുവന്ന മണ്ണുള്ള സ്ഥലത്തായിരുന്നു ആ ഖബറുകള്‍
ഇതാണ് ഹദീസിന്റെ അര്‍ഥം.. അപ്പോള്‍ ഖബറുകള്‍ വളരെ ഉയര്‍ത്തിയ നിലയിലോ വളരെ താഴ്ന്ന നിലയിലോ ആയിരുന്നില്ല എന്നുള്ളതും ഭൂമിയോട് നിരപ്പായ നിലയില്‍ ആയിരുന്നില്ല എന്നുള്ളതും നിങ്ങള്‍ തന്ന ഹദീസില്‍ നിന്ന് തന്നെ വളരെ വ്യക്തമായി.. ഈ ഹദീസ് എന്തിനാണ് നിങ്ങള്‍ ഇവിടെ നിങ്ങളുടെ വാദമായ “റസൂല്‍ സ.അ വാഫാതായപ്പോള്‍ തന്നെ സ്വഹാബാക്കള്‍ റസൂല്‍ സ.അ യുടെ ഖബര്‍ കേട്ടിപ്പോക്കിയിരുന്നില്ല” എന്നാ വാദം സമര്തിക്കാന്‍ ഇവിടെ കൊടുത്തത്?? അങ്ങനെ ആണോ ഹദീസിന്റെ അര്‍ഥം?? എന്താ ചങ്ങാതീ ഇത്രയ്ക്ക് അധപ്പതിച്ചു പോകാന്‍ കാരണം?? ശരിയായ രീതിയില്‍ ദീന്‍ പഠിക്കാന്‍ ശ്രമിക്കുക.. അതിനു ശേഷം മാത്രം അത് പ്രചരിപ്പിക്കാന്‍ നോക്കുക, അല്ലെങ്കില്‍ അത് അപകടം വരുതിവേക്കും എന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട.. ഇത് ദീന്‍ ആണ്.. സൂക്ഷിച്ചു കൈകാര്യം ചെയ്യുക..
ഇതേ ഹദീസ് തന്നെ സ്വഹീഹായ നിവേദക പരമ്പരയില്‍ കൂടി ഇമാം ഹാകിം മുസ്തദ്’റിക്ക് (1/1368) ഇലും കൊടുത്തിട്ടുണ്ട്..
حدثنا أبو العباس محمد بن يعقوب ثنا بحر بن نصر الخولاني قال قرئ على عبد الله بن وهب أخبرك محمد بن إسماعيل بن أبي فديك المدني عن عمرو بن هانئ عن القاسم بن محمد قال دخلت على عائشة فقلت يا أماه اكشفي لي عن قبر النبي صلى الله عليه وسلم وصاحبيه فكشفت لي عن ثلاثة قبور لا مشرفة ولا لاطئة مبطوحة ببطحاء العرصة الحمراء فرأيت رسول الله صلى الله عليه وسلم مقدما وأبا بكر رأسه بين كتفي النبي صلى الله عليه وسلم وعمر رأسه عند رجلي النبي صلى الله عليه وسلم هذا حديث صحيح الإسناد ولم يخرجاه
എന്നാല്‍ സമാനമായ ഹദീസ് സുനന്‍ അബൂദാവൂദില്‌ വ്യത്യസ്തമായ സനദിലൂടെ ആണ് (2/3220) കൊടുത്തിട്ടുള്ളത്
3220ـ حدثنا أحمد بن صالح، ثنا ابن أبي فُدَيك، أخبرني عمرو بن عثمان بن هانىء، عن القاسم قال:
دخلت على عائشة فقلت: يا أُمَّهْ، اكشفي لي عن قبر رسول اللّه صلى اللّه عليه وسلم وصاحبيه رضي اللّه عنهما، فكشفت لي عن ثلاثة قبور، لا مشرفة ولا لاطئة، مبطوحة ببطحاء العرصة الحمراء
والدعاء مستجاب عند قبرها بل وعند قبور الأنبياء والصالحين وفي المساجد وعرفة ومزدلفة (سير أعلام … الذهبي)
ഹാഫിള് ദഹബി നഫീസ ബീവിയെ(റ) കുറിച്ച് പറയുന്ന ഭാഗം: അവരുടെ ഖബറിന് സമീപം മാത്രമല്ല, മറിച്ചു എല്ലാ പ്രവാചകന്മാരുടെയും സ്വാലിഹുകളുടെയും ഖബറിന് സമീപവും പള്ളികളിലും അറഫ: മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും പ്രാര്തനക്ക് ഉത്തരം കിട്ടുന്നതാണ്

മഹാന്മരുടെ ഖബർ സിയാറത്ത് പാടുണ്ടോ?

മഹാന്മരുടെ ഖബർ സിയാറത്ത്  (സ്ത്രീകള്‍ ഉള്‍പെടെ) (2)…..

ചോദ്യം:-അമ്പിയാക്കളുടെയും സ്വാലിഹുകളുടെയും അല്ലാത്തവരുടെയും ഖബ്റ് സന്ദര്‍ശിക്കുന്നതിന്റെ വിധി എന്താണ്? , ഉത്തരം:- ഈ പറയപ്പെട്ടവരുടെ ഖബ്റ് സന്ദര്‍ശിക്കലും അതിന്നായി യാത്ര ചെയîലും

സുന്നത്താക്കപ്പെട്ട കാര്യമാണ് പണ്ഡിതന്മാര്‍ പറയുന്നു: ഇസ്ലാമിന്റെ ആദ്യകാലത്ത്

ഖബ്റ് സന്ദര്‍ശനം വിലക്കപ്പെട്ടിരുന്നു പിന്നെ ആ വിലക്ക് നബി (സ)യുടെ

പ്രവര്‍ത്തികൊണ്ടും, പ്രഖ്യാപനം കൊണ്ടും നീക്കപ്പെട്ടു.

ചോദ്യം:- സിയാറത്ത് അനുവദനീയമാണെന്നതിന്ന് എന്താണ് രേഖ? ഉത്തരം:- ഇമാം മുസ്ലിം തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഞാന്‍ നിങ്ങളെ ഖബ്റ്

സന്ദര്‍ശനത്തെ തൊട്ട് വിലങ്ങിയിരുന്നു. ഇനി മുതല്‍ നിങ്ങള്‍ ഖബ്റ് സന്ദര്‍ശിക്കുക

എന്ന ഹദീസാണ് തെളിവ്. ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയîുന്ന ഹദീസിലുള്ളത് ഞാന്‍ നിങ്ങളെ ഖബ്റ്

സന്ദര്‍ശനത്തെ തൊട്ട് വിരോധിച്ചിരുന്നു ഇനി നിങ്ങള്‍ സിയാറത്ത് ചെയîുക നിശ്ച യം

അത് ഹൃദയത്തെ നേര്‍മയാക്കുന്നതും,കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒലിപ്പിക്കു ന്നതും,

പരലോകത്തെ ചിന്തിപ്പിക്കുന്നതുമാണ്. ആയിശ ബീവി (റ) പറയുന്നു: നബി (സ) രാത്രിയുടെ അവസാനത്തില്‍ ബഖീഇലേക്ക്

പുറപ്പെടുകയും ശേഷം “അസ്സലാമു അലൈക്കും ദാറഖൌമിന്‍ മുഅ്മി നീന്‍ വആതാക്കും

മാ തൂഅദൂന വഇന്നാ ഇന്‍ശാ അല്ലാഹു ബിക്കും ലാഹിഖൂന്‍ അല്ലാഹുമ്മഗ്ഫിര്‍

ലിഅഹ്ലി ബഖീഇല്‍ ഗര്‍ഖദ്” എന്ന് പറയാറുണ്ടായിരുന്നു അര്‍ ത്ഥം:(ഓ മുഅ്മിനുകളുടെ വീടുകളില്‍ താമസിക്കുന്നവരെ നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ

രക്ഷയുണ്ടാവട്ടെ നിങ്ങള്‍ക്ക് ഉടമ്പടി നല്‍കപ്പെട്ടത് നിങ്ങള്‍ക്ക് എത്തിയിരിക്കുന്നു ഇന്‍ശാ

അല്ലാഹ് ഞങ്ങളും നിങ്ങളിലേക്ക് ചേരുന്നവരാണ് അല്ലാഹുവെ ബഖീഇല്‍ മറപെട്ട്

കിടക്കുന്നവര്‍ക്ക് നീ പൊറുത്ത് കൊടണ്മക്കേണമേ). (മുസ്ലിം:2/669)

ചോദ്യം:-സ്ത്രീകള്‍ ഖബ്ത്മ്ര സന്ദര്‍ശനം നടത്തുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്? ഉത്തരം:- ഖബ്ത്മ്ര സിയാറത്ത് പുരുഷന്മാര്‍ക്ക് സുന്നത്തും സ്ത്രീകതക്ക് കറാഹത്തുമാ ണ്

എന്നാണ് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത് എങ്കിലും സന്ദര്‍ശിക്കപ്പെടുന്ന ഖബ്റില്‍ മറവ്

ചെയîപ്പെട്ട വ്യക്തി നബിയോ, വലിയേîാ, ക്കല്ലെങ്കില്‍ പണ്ഡിതനോ ആണെങ്കില്‍

പുരുഷന്മാരെ പോലെതന്നെ സ്ത്രീകള്‍ക്കും സുന്നത്താണ് എന്നാണ് പണ്ഡിതമതം.

ഇക്കാര്യം വളരെ വ്യക്തമായി ഇമാം സകരിയîല്‍ അന്‍സ്വാരി(റ) തന്റെ സ്വഹീഹുല്‍

ബുഖാരിയുടെ വ്യാഖ്യാനമായ (തുഹ്ഫതുല്‍ ബാരി:2/201) പ്രതിപാദിച്ചിട്ടുണ്ട്. ഒരു

വിഭാഗം പണ്ഡിതര്‍ പറയുന്നത് എല്ലാ നിലക്കും സ്ത്രീക ള്‍ക്കും സിയാറത്ത്

അനുവദനീയമാണ് എന്നാണ്: അതിന് അവര്‍ ഉദ്ധരിക്കുന്ന തെളി വ് ഇമാം ബുഖാരിയും,

ഇമാം മുസ്ലിമും റിപ്പോര്‍ട്ട് ചെയîുന്ന ഹദീസാണ് ‘നബി(സ) സ്വന്തം മകന്റെ

ഖബ്റിന്നടുത്ത് നിന്ന് മഖ്ബറയില്‍ വെച്ച് ഒരു സ്ത്രീ കരയുന്നത് നബി തങ്ങള്‍

കണ്ടപ്പോള്‍ ആ സ്ത്രീയോട് ക്ഷമകൊണ്ട് നബി തങ്ങള്‍ കല്‍പിക്കു കയാണ് ചെയ്തത്

ഖബ്റ് സിയാറത്ത് ചെയ്തതിനെ നബി (സ) വിരോധിച്ചില്ല. ഇമാം മുസ്ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിലൂടെ നബി(സ)പഠിപ്പിക്കുന്നു: ഖബ്റിന്നടുത്ത് ചെന്നാല്‍ എങ്ങിനെയാണ് ഖബ്റിലുള്ള വ്യക്തിയോട് അഭിസംബോധനം

ചെയേîണ്ടത് എന്ന് ആയിശ ബീവി (റ) ചോദിച്ചപ്പോള്‍ നബി(സ) പഠിപ്പിച്ചു കൊടുത്തു

”മുഅ്മിനുകളുടെ വീടാകുന്ന ഖബ്റില്‍ താമസിക്കുന്നവരെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ

രക്ഷയുണ്ടാവട്ടെ ഞങ്ങളില്‍ നിന്ന് മുന്നില്‍ പോയവര്‍ക്കും ഇനി പോകാന്‍ ബാക്കിയുള്ളവര്‍ക്കും അല്ലാഹു അവന്റെ അനുഗ്രഹം ചൊരിയട്ടെ ഇന്‍ശാ അല്ലാഹ്

നമ്മളും നിങ്ങളിലേക്കത്മ വന്നെത്തുന്നതാണ്” എന്ന് പറയാന്‍ പഠിപ്പിച്ചു കൊടുത്തു. ഈ

ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഹാഫിള് ഇബ്നുഹജ രില്‍ അസ്ഖലാനി(റ) പറയുന്നു: ഈ

ഹദീസ് സ്ത്രീകള്‍ക്ക് ഖബ്റ് സിയാറത്ത് അനുവദനീയമാണ് എന്നതിന് തെളിവാണ്.

(തല്‍ഖീസുല്‍ ഹബീര്‍:2/137)

ചോദ്യം:- അപ്പോള്‍ ഖബ്റ് സിയാറത്ത് ചെയîുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു

എന്ന് പറഞ്ഞ ഹദീസിന്റെ അര്‍ത്ഥമെന്താണ്? ഉത്തരം:- പണ്ഡിതന്മാര്‍ പറയുന്നു: ആ പറഞ്ഞത് പൂര്‍വ്വ കാലത്ത് ചില സ്ത്രീകള്‍

അട്ടഹസിച്ചു കരയാന്‍ വേണ്ടിയും മയîിത്തിന്റെ ഗുണങ്ങളും മറ്റും എടുത്തു പറയാന്‍

വേണ്ടിയും അവരുടെ പതിവ് പോലെ ചെയ്തിരുന്നു അതിനെയാണ് നബി തങ്ങള്‍

ശപിച്ചത് അങ്ങിനെയുള്ളത് നിഷിദ്ധമാണെന്നതില്‍ സംശയമില്ലല്ലോ

ചോദ്യം:- “മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങള്‍ യാത്ര ചെയîരുത്” എന്ന് നബി (സ)

പറഞ്ഞിട്ടുണ്ടല്ലോ എന്താണ് ആ പറഞ്ഞതിന്റെ ഉദ്ധേശം? ഉത്തരം:-പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു: പള്ളികളുടെ ശ്രേഷ്ടതക്കും കൂടുതല്‍ പ്രതിഫ ലം

ലഭിക്കും എന്നതിന്ന് വേണ്ടിയും ഈ മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങള്‍ യാത്ര ചെയ്ത്

പോകരുത് എന്നാണ്. അങ്ങിനെയല്ലെങ്കില്‍ ഹജജ് വേളയില്‍ അറഫയിലേ ക്കും,

മിനയിലേക്കും യാത്ര ചെയîുന്നതും മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ യാത്ര ചെയîുന്നതും

വിദ്യ കരസ്ഥമാക്കാന്‍ വേണ്ടി യാത്ര തിരിക്കുന്നതും അത് പോലെ കച്ചവടത്തിനും മറ്റും

യാത്ര പോകുന്നതും പാടില്ലെന്ന് വരും. അങ്ങിനെ ഒരാളും പറയുകയില്ലല്ലോ. ഈ പറഞ്ഞ

ഹദീസ് കൊണ്ട് ഉദ്ധേശം മസ്ജിദുല്‍ ഹറാമിലേക്കും, മസ്ജിദുന്നബവിയിലേക്കും,

ബൈതുല്‍ മുഖദ്ദസിലേക്കുമല്ലാതെ കൂടുതല്‍ പ്രതിഫലം ലഭിക്കും എന്ന് കരുതി യാത്ര

തിരിക്കരുത് എന്നാണ് എന്നും ഈ മൂന്ന് പള്ളികളുടെ വിഷയമാണ് ഹദീസിലുള്ളതെന്നും

മഹാന്മാരുടെ ഖബ്റ് സന്ദര്‍ശനത്തി ന് ഈ ഹദീസ് ബാധകമല്ലെന്നും മഹാന്മാരുടെ

പദവിയനുസരിച്ച് ആ മഹാന്‍ മറപെ ട്ട് കിടക്കുന്ന സ്ഥലത്തിനു പദവി കൂടുമെന്നും

എന്നല്ല ഒരു സ്ഥലത്ത് പള്ളിയില്ലെ ങ്കില്‍ അവിടെയുള്ള ജനങ്ങള്‍ക്ക് മറ്റു സ്ഥലത്തുള്ള

പള്ളികളിലേക്ക് യാത്ര ചെയ്ത് പോകാമെന്നും മറ്റും ഇമാം ഗസാലി (റ) തന്റെ

പ്രസിദ്ധമായ ഇഹ്യാ ഉലൂമിദ്ദീന്‍: 1/222ലും ‘അസ്റാറുല്‍ ഹജജ്:പേജ്/53’ലും, ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബ്:8/254ലും, എത്രത്തോളം മുജാഹിദ് സെന്റര്‍

പുറത്തിറക്കിയ ‘ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം’ എന്ന പുസ്തകത്തില്‍

അവരുടെ നേതാക്കളുടെ കൂട്ടത്തില്‍ എണ്ണുകയും ആ നേതാവിന്റെ ‘നൈലുല്‍ ഔത്വാര്‍’

എന്ന ഗ്രന്ഥം ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ളതാണെന്നും പരിചയപ്പെടുത്തിയ

“ശൌക്കാനി’ തന്റെ ‘നൈലുല്‍ ഔത്വാര്‍:4/580-581, പേജുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്…

Frm jfrknhirayl

Wednesday, 24 January 2018

ഖുതുബയുടെ ഭാഷ -അറബി തന്നെ വേണോ?

ഖുതുബയുടെ ഭാഷ ശ
വിഘടിതരുടെ ഇബാറത് സഹിതം മറുപടി

ജുമുഅഃ ഖുത്വുബഃ കേവലം ഒരു പ്രസംഗമാണെന്ന ധാരണയില്‍ നിന്നാണ് ഖുത്വുബഃ പരിഭാഷാ വാദം ഉയര്‍ന്നു വന്നത്. ഇത് സംബന്ധിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ഉപദേശം എന്ന അര്‍ഥകല്‍പ്പന ഖുത്വുബക്ക് നല്‍കുന്നത് ഉചിതമല്ല. അല്‍മുന്‍ജിദ് എന്ന പ്രസിദ്ധമായ അറബി നിഘണ്ടുവില്‍ പോലും ഖുത്വുബക്ക് ഉപദേശിച്ചു, സന്നിഹിതരായവരുടെ മേല്‍ ഖുത്വുബഃ പാരായണം ചെയ്തു എന്നിങ്ങനെയാണ് ഭാഷാര്‍ഥം നല്‍കിയിരിക്കുന്നത്. ഭാഷയില്‍ പോലും ഖുത്വുബ കേവലം ഉപദേശമല്ലെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നുണ്ട്.

ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഖുത്വുബഃ പൂര്‍ണമായ ഒരു ആരാധനയാണെന്നു കാണാം.

ഖത്വീബു ശര്‍ബീനി (റ) ഖുത്വുബയെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്:“അല്ലാഹുവിനെ സ്തുതിച്ചും നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലിയും ആരംഭിച്ചു വസ്വിയ്യത്ത്, ദുആഅ് എന്നിവയാല്‍ അവസാനിപ്പിക്കപ്പെടുന്ന സംസാരം”(മുഗ്നി, 3/137).

وهي الكﻻم المفتتح بحمد الله والصلاة على رسول الله صلى الله عليه وسلم المختتم بالوصية والدعاء (مغني 3/137)

ഇമാം ശാഫിഈ (റ) അല്‍ ഉമ്മ് എന്ന ഗ്രന്ഥത്തിലും താത്വികമായി ഈ വിശദീകരണം നല്‍കുന്നത് കാണാം. (വാ.1/179)

ഖുത്വുബഃ പ്രത്യേകമായ ആരാധനയാണെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. ‘അല്ലാഹുവിന്റെ ദിക്റിലേക്ക് നിങ്ങള്‍ വേഗത്തില്‍ പോവുക.’ എന്ന ഖുര്‍ആനിലെ ആഹ്വാനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇമാം നവവി (റ) എഴുതുന്നു:

"والذكر الذي يفعل بعد النداء هو الخطبة" (شرح المهذب 4/513)

“ബാങ്കിനു ശേഷം നിര്‍വഹിക്കപ്പെടുന്ന ദിക്റ് ഖുത്വുബയാകുന്നു” (ശര്‍ഹുല്‍ മുഹദ്ദബ്, 4/513).

ഇമാം ബുഖാരി (റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസിലെ ഒരു പരാമര്‍ശം ഇപ്രകാരമാണ്. ‘മലകുകള്‍ അവരുടെ ഏടുകള്‍ ചുരുട്ടുകയും ദിക്റ് ശ്രദ്ധിക്കാന്‍ വേണ്ടി ഇരിക്കുകയും ചെയ്യും’ (ബുഖാരി 1/127). ഇവിടെയും ദിക്റ് കൊണ്ട് ഉദ്ദേശ്യം ഖുത്വുബയാണെന്നു വ്യക്തം.

ഇബ്നു ഹജര്‍ (റ) എഴുതുന്നു:
لأنها عبادة افتقرت إلى ذكر الله تعالى فافتقرت إلى ذكر رسوله صلى الله عليه وسلم كالأذان والصلاة (تحفة 2/446)

“നിശ്ചയം ഖുത്വുബഃ ഒരു ആരാധനയാണ്. അല്ലാഹു വിനെ അതില്‍ പറയല്‍ ആവശ്യമായിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ റസൂലിനെ പറയലും അതില്‍ ആവശ്യമായി” (തുഹ്ഫഃ 2/446).

ഇതേ അഭിപ്രായം ഇബ്നു കസീറും രേഖപ്പെടുത്തിയിട്ടുണ്ട്. ഖുത്വുബയെ കേവലം ഒരു പ്രസംഗമായിക്കാണുന്ന പരിഭാഷാവാദികളുടെ നയം വികലമാണെന്ന് പ്രമാണങ്ങള്‍ തെളിയിക്കുന്നു. മേല്‍ വിശദീകരണത്തില്‍ ഇത് വ്യക്തമാണ്. ഈ വാദത്തിന് ഖുര്‍ആ ന്റെയും സുന്നത്തിന്റെയും പിന്തുണയില്ല. ആഗോള മുസ്ലിംകള്‍ ഏകകണ്ഠമായി അം ഗീകരിച്ചതായിരുന്നു ഖുതുബ അറബിയിലായിരിക്കണമെന്നത്. ഇതിനെതിരെ ആദ്യ മായി രംഗത്തുവന്നത് തുര്‍ക്കിയിലെ കമാല്‍പാഷ എന്ന ഭരണാധികാരിയാണ്. പരിഭാ ഷാവാദികളുടെ ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുല്‍ മനാറില്‍ ഇക്കാര്യം രേഖ പ്പെടുത്തിയിട്ടുണ്ട്.

ﻻ يزالون يقرؤن القرآن وكذلك خطبة صﻻة الجمعة والعيدين بالعربية إﻻ ما شذت به الحكومة الكمالية التركية فأمرت الخطباء بأن يخطبوا بالتركية تمهيدا للصﻻة بها لخلع ربقة الإسلام وقد بلغت أن جماعة المصلين من الترك لما سمعوا خطبة الجمعة  بالتركية نكروها ونفروا منها واتخذوا خطباءها سخريا (تفسير المنار 9/313)

ജുമുഅഃ, പെരുന്നാള്‍ ഖുത്വുബകള്‍ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കമാല്‍പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുര്‍ക്കി യിലെ മുസ്ലിംകള്‍ ഈ പുത്തന്‍ ഖുത്വുബയില്‍ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിര്‍വഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു”(തഫ്സീറുല്‍ മനാര്‍, വാ. 9, പേ. 313).

കമാല്‍പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തില്‍ ഖുത്വുബഃ പരിഭാഷ ഉണ്ടായിരുന്നില്ലെന്നു റശീദ്രിളയുടെ ഈ വരികളില്‍ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം പഠിച്ച ഖുത്വുബഃ പരിഭാഷാ വാദിയായ കെ.എം മൌലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്:

ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926)

“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)

ഖുത്വുബഃ പരിഭാഷ നിഷിദ്ധമാകാന്‍ പ്രധാന കാരണം അത് വിശ്വാസികള്‍ നാളിതുവരെ തുടര്‍ന്നുവന്ന മാര്‍ഗത്തിനു വിരുദ്ധമാകുന്നു എന്നതാണ്. മുഅ്മിനുകളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റുന്നവര്‍ നരകത്തില്‍ എത്തിച്ചേരുമെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

വിശ്വാസികളുടേതല്ലാത്ത മാര്‍ഗം അവലംബിക്കുന്നതു നിഷിദ്ധമാണെന്ന് ഇമാം റാസി തന്റെ തഫ്സീര്‍ 11/44 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
فثبت أن اتباع غير سبيل المؤمنين حرام (رازي11/44)

നബി (സ്വ) യും അവിടുത്തെ പിന്‍പറ്റിയ മുസ്ലിംകളും ഖുത്വുബഃ അറബിയില്‍ നിര്‍വഹിച്ചുവെന്ന് പ്രമാണങ്ങള്‍ തെളിയിക്കുമ്പോള്‍ മറ്റൊരുകാര്യം കൂടി നാം ശ്രദ്ധി ക്കണം. ഏതൊരു ഇബാദത്തിലും സാധാരണഗതിയില്‍ നബി (സ്വ) യുടെ ഇത്തിബാ ഇനെ അവലംബമാക്കല്‍ നിബന്ധനയാണ്. ജുമുഅഃ ഖുത്വുബയും ഇതില്‍ നിന്ന് വ്യത്യ സ്തമല്ല. ഖുത്വുബയില്‍ അറബി ഭാഷ നിബന്ധനയാണെന്നും ഇത് ജനങ്ങള്‍ തുടര്‍ന്നു വന്ന സമ്പ്രദായത്തോട് പിന്‍പറ്റാന്‍ വേണ്ടിയാണെന്നും എല്ലാ കര്‍മശാസ്ത്രപണ്ഢി തന്മാരും വ്യക്തമാക്കിയതായി കാണാം. ചില പ്രസ്താവനകള്‍ വായിക്കുക.

ويشترط كونها كلها عربية كما جرى عليه الناس ( محلي1/278)

“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)

انه شرط اتباعا لما جرى عليه الناس ( شرح الكبير 4/589)

“ജനങ്ങള്‍ ആ രീതി തുടര്‍ന്നതുകൊണ്ട്.” (ശര്‍ഹുല്‍കബീര്‍ 4/579)

ويشترط كونها عربية لإتباع السلف والخلف (نهاية 2/317)
“മുന്‍ഗാമികളെയും പിന്‍ഗാമിക ളെയും പിന്തുടരാന്‍ വേണ്ടി” (ഫത്ഹുല്‍ മുഈന്‍, പേ. 141, നിഹായഃ 2/317).

നബി (സ്വ) യുടെ സുന്നത്ത് പരിശോധിച്ചാലും വ്യക്തമാകുന്നത് ഖുത്വുബഃ അറബിയിലായിരിക്കണം എന്നാണ്.
صلوا كما رأيتموني أصلي (بخاري 932)

"ഞാന്‍ നിസ്കരിക്കുന്നതുപ്രകാരം നിങ്ങള്‍ നിസ് കരിക്കുവീന്‍" എന്ന നബി (സ്വ) യുടെ പ്രസ്താവന ഖുത്വുബക്കും ബാധകമാണ്.

ഖുത്വുബഃ എല്ലാ അര്‍ഥത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട് അതിന് തുല്യതയുണ്ട്. ബുഖാരിയില്‍ത്തന്നെ ജുമുഅഃ സമയത്ത് കച്ചവടസംഘം വരികയും ആളുകള്‍ എഴുന്നേറ്റ് പോവുകയും ചെയ്ത സംഭവത്തെ പരാമര്‍ശിക്കുന്ന ഹദീസില്‍ ‘ഞങ്ങള്‍ നിസ്കരിച്ചു കൊണ്ടിരിക്കെ’ എന്നാണ് പറഞ്ഞത്. വാസ്തവത്തില്‍ അപ്പോള്‍ നബി (സ്വ) ഖുത്വുബഃ നിര്‍വഹിക്കുകയായിരുന്നു. ഖുത്വുബയെ സംബന്ധിച്ചാണ് ഈ ഹദീസില്‍ നിസ്കാരമെന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. ഖുത്വുബഃ നിസ്കാരം പോലെയാണെന്ന് ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.

إن الخطبة و الصﻻة مشبهتان بصﻻتي الجمع (تحفة2/457)

“തീര്‍ച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിര്‍വഹിക്കപ്പെടുന്ന രണ്ടു നിസ്കാരങ്ങള്‍ക്ക് തുല്യമാണ്.” (തുഹ്ഫഃ 2/457)

أن الخطبة تشبه الصلاة اي على الأصح (شرواني 2/458)

“ഏറ്റവും സ്വഹീഹായ അഭിപ്രായ പ്ര കാരം ഖുത്വുബഃ നിസ്കാരത്തോട് തുല്യമാണ്” (ശര്‍വാനി, 2/458).

إن الخطبة تشبه الصلاة أو نائبة عنها (تحفة2/458)

"തീർച്ചയായും ഖുതുബ നിസ്കാരത്തോട് തുല്യമായതാണ്.അഥവാ നിസ്കാരത്തിനു പകരമാണ്"(തുഹ്ഫ:2/458

ومذهب الشافعي أنه فرض وشرط لصحة الخطبة . قال الطحاوي : لم يقل هذا غير الشافعي ، ودليل الشافعي أنه ثبت هذا عن رسول الله - صلى الله عليه وسلم - مع قوله - صلى الله عليه وسلم :  صلوا كما رأيتموني أصلي (شرح مسلم 6/150)

ഖുത്വുബഃ യില്‍ കഴിവുള്ളവന്‍ നില്‍ക്കല്‍ നിബന്ധനയാണെന്നതിന് തെളിവായി ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്നു: “ഞാന്‍ എപ്രകാരം നിസ്കരിക്കുന്നതാണോ നിങ്ങള്‍ ക ണ്ടത് അപ്രകാരം നിസ്കരിക്കുക എന്ന ഹദീസാണ്” (ശര്‍ഹുമുസ്ലിം 6/150).

ഖുത്വു ബയും നിസ്കാരവും തുല്യമാണെന്നു സാരം.ഖുത്വുബഃ നിസ്കാരത്തോട് തുല്യമാകുമ്പോള്‍ ഇബാദത്തിലെ പൊതുനിയമം ഇതിനും കൂടി ബാധകമാകുമല്ലോ.
നബി (സ്വ) യോടുള്ള ഇത്തിബാഅ് ഖുത്വുബയിലും പരിഗണിക്കണമെന്ന് ചുരുക്കം.

ഖുത്വുബ പരിഭാഷാവാദികള്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ നമുക്കു വിശകലനം ചെയ്യാം.

ചോദ്യം: നബി(സ്വ)യും സ്വഹാബത്തും ഖുതുബക്ക് അറബിഭാഷ പ്രത്യേകം തിരഞ്ഞെടുത്തിരുന്നോ?

മറുപടി: അതെ. നബി (സ്വ) യുടെ സ്വഹാബികളില്‍ പലരും അനറബി രാജ്യങ്ങളില്‍ ഖുത്വുബഃ നിര്‍വഹിച്ചപ്പോഴും പ്രാദേശിക ഭാഷക്കു പകരം അറബി മാത്രമാണ് ഉപയോഗിച്ചത്. കെ.എം മൌലവി തന്റെ ഫത്വയില്‍ ഇത് വ്യക്തമാക്കിയത് മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്.

ചോദ്യം: നബി (സ്വ) മറ്റ് പ്രസംഗങ്ങളിലും ഉപദേശങ്ങളിലും അറബി തന്നെയാണല്ലോ ഉപയോഗിച്ചിരുന്നത്. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തതും അറബിയില്‍ തന്നെയായിരുന്നു. ഇവയിലെല്ലാം തന്നെ അനറബിഭാഷ ഉപയോഗിക്കല്‍ പുത്തനാശയമല്ലെങ്കില്‍ ഖുത്വുബയില്‍ മാത്രം അതെങ്ങനെയാണ് പുത്തനാശയമാവുക?

മറുപടി: ഖുത്വുബഃ കേവലം ഒരു പ്രസംഗമോ ഉപദേശമോ അല്ല. മുഖയ്യദായ (കുറേ നിബന്ധനകള്‍ ഉള്ള) ആരാധനയാണ്. മതപ്രസംഗം പോലുള്ളവ മുത്വ്ലഖായ (പ്രത്യേക നിബന്ധനകള്‍ ഇല്ലാത്ത) ആരാധനയാണ്. ഖുത്വുബയുടെ നിര്‍വചനത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ഖുത്വുബക്ക് കുറേ ഫര്‍ളുകളും ശര്‍ത്വുകളും ഉള്ളതില്‍ ഒന്നാണ്, അത് അറബിയിലായിരിക്കണം എന്നത്. ഈ നിബന്ധന പാലിക്കുമ്പോഴേ ഖുത്വുബഃ സാധു വാകുകയുള്ളൂ. നിസ്കാരത്തിലെ തക്ബീര്‍, അത്തഹിയ്യാത്ത് തുടങ്ങിയവക്കു തുല്യ മാണ് ഖുത്വുബഃ എന്ന് പോലും ചില പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് തക്ബീറും അത്തഹിയ്യാത്തും അറബിയിലായിരിക്കല്‍ നിര്‍ബന്ധമായതുപോലെ ഖുത്വു ബയും അറബിയിലാകല്‍ നിര്‍ബന്ധമാകുന്നു. ശറഹുല്‍മുഹദ്ദബ് (2/440), ഇബ്നു കസീര്‍ (3/514), മുഗ്നി (1/287) എന്നീ ഗ്രന്ഥങ്ങള്‍ നോക്കുക.).

സാന്ദര്‍ഭികമായി ഒരു കാര്യം കൂടി മാന്യവായനക്കാര്‍ ശ്രദ്ധിക്കുക. ഖുര്‍ആനും സുന്ന ത്തും പിന്‍പറ്റാന്‍ നാഴികക്കു നാല്‍പ്പതു വട്ടം ആഹ്വാനം ചെയ്യുകയും ഞങ്ങളുടെ റോള്‍മോഡല്‍ പ്രവാചകാനാണെന്ന് പറയുകയും ചെയ്യുന്നവരോട് അറബിയല്ലാത്ത ഭാ ഷയില്‍ ഖുത്വൂബ നിര്‍വ്വഹിക്കുന്നതിന് ഒരു ഖുര്‍ആന്‍ വാക്യമോ ഹദീസോ തെളി വായി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അവരുടെ പ്രതികരണം വിലയിരുത്തുകയും ചെയ്യുക.

ഖുര്‍ആനും സുന്നത്തും ഉപേക്ഷിച്ച് തങ്ങളുടെ സ്വന്തം യുക്തിയിലേക്ക് അവര്‍ മടങ്ങുന്നത് നിങ്ങള്‍ക്കു കാണാം.കെ